ഇത് എന്റെ സൃഷ്‌ടി അല്ല. എല്ലാ ക്രെഡിറ്റും ഇത് എഴുതിയ ആൾക്കാണ്.
പ്രണയതീരം
ഓം നമ:ശിവായ....... ഓം നമ:ശിവായ.......
ഓം നമ:ശിവായ.....
ശിവ പഞ്ചാക്ഷരി മന്ത്രം ക്ഷേത്രത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു
. വൃശ്ചിക കാറ്റും കർപ്പൂരത്തിന്റേയും ചന്ദനത്തിരിയുടെയും നറുമണം തങ്ങിനിൽക്കുന്ന
അന്തരീക്ഷം മനസ്സിന് കുളിർമയേകി .
നീരജ് ഷർട്ട് ഊരി ക്ഷേത്രത്തിനുളളിലേക്ക് കയറിയപ്പോൾ അജീഷ്
വഴിപാട് കൗണ്ടറിനടുത്തേക്ക് ചെന്നു . അവിടെ ഇരുന്നിരുന്ന ആൾ പരിചയ ഭാവത്തിൽ
ചിരിച്ചു . " രണ്ടു പുഷ്പാഞ്ജലി .
നീരജ് - വിശാഖം , അജീഷ്
- കാർത്തിക ."
രസീതി വാങ്ങി ക്ഷേത്രനടയ്ക്കൽ വെച്ച് നീരജിന്റെ അടുത്ത്
നിന്ന് ഇരുകയ്യും കൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു , അജി
എന്ന അജീഷ് .
പരാതികളുടെ കെട്ടുകളോ ആവശ്യങ്ങളോ ഇല്ല . ആഗ്രഹിച്ചതെല്ലാം
നേടിത്തന്നതിന്റെ നന്ദിയും പ്രാർത്ഥനയും മാത്രം . പ്രാർത്ഥന കഴിഞ്ഞ്
കണ്ണുതുറന്നപ്പോൾ നീരജ് അരികിലില്ല . പ്രസാദം വാങ്ങി നന്ദിയുടെ കാതിൽ ' എന്റെ
അപ്പുവിനെ കാത്ത് രക്ഷിക്കണേ ... ആയുസ്സുള്ള കാലത്തോളം ഒരുമിച്ച് ജീവിക്കാൻ
അനുഗ്രഹിക്കണേ ...' എന്ന് ഉരുവിട്ട് ക്ഷേത്രത്തിനു പുറത്തിറങ്ങി അജി
ചുറ്റുപാടും നോക്കി . നീരജ് ആലിൻ ചുവട്ടിൽ നിന്ന് ഫോൺ ചെയ്യുന്നുണ്ട് . അജീ നടന്ന്
നീരജനടുത്തെത്തിയപ്പോൾ ഫോൺ ഓഫാക്കി അവൻ ചോദിച്ചു .
" പോകാം "
" ഇവിടെ വരെ വന്നിട്ട് ഒന്നു തൊഴാൻ പോലും
നേരമില്ലാല്ലേ അപ്പൂന് " നീരജീന്റെ നെറ്റിയിൽ ചന്ദനം തൊടുവിക്കുന്നതിനിടയിൽ
അജി പരാതിപ്പെട്ടു .
" ഞാൻ ഇന്നലെ രാത്രി പറഞ്ഞിരുന്നതല്ലേ തന്നോട് , നാളെ
എനിക്ക് നേരത്തെ പോകണം ഓഫീസിൽ പ്രധാന മീറ്റിങ്ങ് ഉണ്ടെന്നെല്ലാം , എന്നിട്ടും
നീ വിളിച്ചപ്പോൾ ഞാൻ ഇവിടെ വരെയെങ്കിലും വന്നില്ലേ - ഇന്ന് വേറെ വിശേഷമൊന്നും
ഇല്ലല്ലോ അല്ലേ ? "
അജി അപ്പുന്റെ കണ്ണിലേക്ക് നോക്കി , പിന്നെ
മിഴികൾ കാറ്റിലാടിക്കളിക്കുന്ന ആലിലകളിലേക്ക് പായിച്ചുകൊണ്ട് മൊഴിഞ്ഞു " ഇല്ല
- ഒരു വിശേഷവും ഇല്ല - സാറ് സമയം കളയണ്ട പോയ്ക്കോ "
ബൈക്കിൽ വെച്ചിരുന്ന തന്റെ ബാഗും എടുത്ത് അജി നടന്നു .
അപ്പു ബൈക്കുമായി പിറകെ വന്നു .
" പിണങ്ങാതടോ , ഞാൻ
കൊണ്ടാക്കാം "
" വേണ്ടപ്പൂ ഞാൻ ബസ്സിൽ പോയിക്കോളാം ഇപ്പോ
തന്നെ അപ്പൂ കുറേനേരം വൈകിയില്ലേ " ആശബ്ദം വല്ലാതെ ചിലമ്പിയിരുന്നു .
" റോഡാണെന്ന് ഞാൻ നോക്കില്ല നല്ല പെട വെച്ചു
തരും , മര്യാദയ്ക്ക് പറഞ്ഞത് അനുസരിക്ക് ''
അജി അപ്പുനെ തറപ്പിച്ചു നോക്കി .
ഇന്ന് തന്റെ പിറന്നാളാണെന്ന് അപ്പു മറന്നു പോയോ ...? അജി
മനസ്സിൽ ഓർത്തു - പറയണോ ? ഓർക്കാത്ത ആളൊട് എന്തിനാ പറയുന്നേ ...!
" എന്താ സ്വപ്നം കാണാ , വേഗം
കയറ് - നൂറ് കൂട്ടം ജോലി കിടക്കുമ്പോഴാണ് തന്റെയൊരു സ്വപ്നം "
അജി ബൈക്കിനു പുറകിൽ കയറി . വണ്ടി ഓടിത്തുടങ്ങി .
ബൈക്കിന്റെ വേഗത ക്കനുസരിച്ച് അജിയുടെ മുടിയിഴകൾ പാറിപ്പറന്നു . ഇന്നത്തെ ദിവസം
അപ്പുമറക്കണ്ടതല്ലല്ലോ ...? എല്ലാത്തിനുപരിയായി ഇന്നെനിക്കവൻ ചന്ദനം തൊട്ട് തരുക പോലും
ചെയ്തില്ല ...!!! മുൻപ് നെറ്റിയിൽ കുറി തൊടീക്കാൻ അപ്പു തിടുക്കം കാട്ടുമായിരുന്നു
. എപ്പോഴുമവൻ പറയും ഈ നെറുകയിൽ ചന്ദനം തൊടീക്കാൻ തനിക്ക് മാത്രമേ അവകാശമുള്ളന്ന് .
ഇന്ന് പക്ഷേ , എന്റെ പിറന്നാളാണന്ന് പോലും അപ്പു മറന്നിരിക്കുന്നു .
അജിയുടെ കണ്ണിൽ നനവ് പൊടിച്ചു . നിശബ്ദനായ അജിയുടെ മുഖം ഇടയ്ക്ക് ഇടയ്ക്ക് അപ്പു
മിററിലൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
" താൻ എന്താ കരയുകയാണോ ...? "
" ഹേ ... അല്ല , അപ്പൂ
കാറ്റടി കൊണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നതാ ." കണ്ണ് തുടച്ചുകൊണ്ട്
അജി മറുപടി പറഞ്ഞു .
" മുൻപെങ്ങും ഇല്ലാത്തൊരു ബുദ്ധിമുട്ടിട്ട്
എന്താ ഇപ്പോ ..? "
...
...
...
" താൻ എന്താ അജി ഒന്നും മിണ്ടാത്തെ ...? മൗനം
വൃതം തുടങ്ങിയോ ..? "
" എന്റെ വൃതങ്ങളൊക്കെ എന്നേ അവസാനിച്ചില്ലേ
അപ്പൂ ..."
" ആണോ ... ആ ...!!! എനിക്കറിയില്ല ."
" അപ്പു പറഞ്ഞത് വളരെ ശരിയാ അപ്പൂന് ഇപ്പോ
എന്നെപ്പറ്റി ഒന്നും അറിയില്ല , ഒന്നും
..."
അങ്ങനെ പറഞ്ഞപ്പോൾ അജിയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു ...
ഭാഗം – 2
നീലാബരി മെഡിക്കൽ ട്രസ്റ്റിന് മുൻപിലെത്തിയപ്പോൾ നീരജ്
വണ്ടി നിറുത്തി , അജി ഇറങ്ങി .
" പിന്നെ ഒരു കാര്യം , മംതിലി
ക്ലോസിംഗ് ആയതിനാൽ ഞാൻ വരാൻ വൈകും . എനിക്ക് ഫുഡൊന്നും എടുത്ത് വെയ്ക്കണ്ട - ഞാൻ
കഴിച്ചിട്ടേ വരു "
നീരജ് പറഞ്ഞു .
അജി മൂളി .
" എന്ത് പറ്റി മുഖം വീർപ്പിച്ചിരിക്കുന്നേ ? നീരജ്
ചോദിച്ചു .
" എന്റെ മുഖത്തിന് ഒരു കുഴപ്പോം ഇല്ല "
" ഉം... ശരി - അമർത്തി മൂളിക്കൊണ്ട് നീരജ്
വണ്ടി സ്റ്റാർട്ട് ആക്കി .
" പോട്ടെ "
അജി തലയാട്ടി .
നീരജ് ഒന്നു സംശയിച്ചു , പെട്ടെന്ന്
ബാഗ് തുറന്ന് പരിശോധിക്കാൻ തുടങ്ങി . അജി പ്രതീക്ഷയോടെ നോക്കി .
" സോറി ഡാ
താക്കോലെടുക്കാൻ മറന്നു "
"ഏ ? "
" ചോറും പേഴ്സും മൊബൈലും എടുത്തു താക്കോൽ
എടുത്തില്ല "
" നന്നായി "
" താൻ താക്കോലെടുത്തിട്ടുണ്ടല്ലോ അല്ലേ ?
"
" ഉം "
" എന്നാൽ ഞാൻ പോകട്ടെ "
നീരജ് പോകുന്നതും നോക്കി അജി നിന്നു .
കഴിഞ്ഞ ദിവസം കൂടി സംസാരത്തിനിയക്ക് താൻ സൂചിപ്പിച്ചതാണ്
തന്റെ പിറന്നാൾ ദിനം . സമ്മാനവും ആഘോഷങ്ങളും ഒന്നും വേണ്ടാ , ഒരാശംസ
തരാമായിരുന്നില്ലേ .
നീലാബരി ഹോസ്പിറ്റിലിലെ നഴ്സാണ് അജി . നീരജ് ബാങ്കിൽ
ക്ലർക്കാണ് .
അജി ഡ്യൂട്ടി റൂമിൽ ചെല്ലുമ്പോൾ സ്റ്റീഫൻ മൊബൈല്ലിൽ ചാറ്റും
ചെയ്ത് ഇരിപ്പുണ്ട് . അജിയെ കണ്ടപ്പോൾ സ്റ്റീഫൻ കൈ നീട്ടി ഗുഡ് മോർണിംഗ് പറഞ്ഞു .
അജി അവന്റെ കൈയ്യിൽ തട്ടി തിരിച്ചും വിഷ് ചെയ്ത് കസേരയിൽ ഇരുന്നു .
" ഇന്ന് ബിരിയാണി മതി " സ്റ്റീഫൻ പറഞ്ഞു .
കാര്യം മനസ്സിലാകാതെ അജി അവനെ നോക്കി .
" നമ്മുടെ കാന്റീനിന്ന് വേണ്ടാ , തനി
നാടൻ ഹോട്ടലിലെ മതി "
" നിനക്കെന്താ ചാറ്റി ചാറ്റി വട്ടായോ ?
" നിന്റെ ബർത്ത് ഡേ ചിലവാടാ ചോദിച്ചത് "
" ഒരു ആശംസ പോലും ഇല്ലാ - ചിലവ് മാത്ര ഓർമ്മ -
അല്ല ..... എന്റെ ബർത്ത് ഡേ ആണെന്ന് ആര് പറഞ്ഞു ?
" പോയി ഫേസ്ബുക്ക് നോക്കടാ ഞാൻ എപ്പോഴെ വിഷ്
ചെയ്തിരിക്കുന്നു "
അപ്പോഴാണ് ആ കാര്യം അജിക്ക് ഓർമ്മ വന്നത് - പിറന്നാൾ ദിനം
ഫേസ് ബുക്ക് ഓർമ്മപ്പെടുത്തുന്നത്. അവൻ വേഗം ഫോൺ എടുത്ത് എഫ് ബി തുറന്നു . പലരും
ആശംസ നേർന്നിട്ടുണ്ട് പക്ഷേ അപ്പു മാത്രം . വാട്സ് അപ്പിലും എഫ് ബി യിലും അപ്പു
ആക്ടീവ് അല്ല . പ്രതീക്ഷിച്ചയാൾ ഒന്നും പറഞ്ഞില്ല . അജി ഫോൺ സൈലൻറാക്കി ബാഗിലിട്ടു
. ഉചയ്ക്ക് ശേഷം ലീവ് എടുത്തിട്ടുണ്ട്. നേരത്തെ വീട്ടിൽ എത്തി പായസമുണ്ടാക്കണം -
അപ്പു വരുമ്പോൾ ഒരു കറക്കം ചെറിയൊരു ഷോപ്പിങ്ങ് പുറത്തു നിന്ന് ഭക്ഷണം പിന്നെ ഒരു
സിനിമ - എന്തെല്ലാം പ്ലാൻ ചെയ്തതായിരുന്നു . ഇനി പറഞ്ഞിട്ട് കാര്യമില്ല . ഒട്ടും
ഉഷാറില്ലാതെ സമയം തള്ളിനീക്കി . ഉച്ചയ്ക്ക്
സ്റ്റീഫൻ നിർബന്ധിച്ചപ്പോൾ ഹോട്ടൽ തനി നാട നിലേക്ക് പോയി . നിമിഷയും രാധ ചേച്ചിയും
കൂടെ വന്നു . അവർക്ക് ഇഷ്ടപ്പെട്ടത് വാങ്ങി കൊടുത്തു . അജി ഒന്നും ഓർഡർ ചെയ്തില്ല
.
" നീയെന്താ കഴിക്കാത്തെ ? സ്റ്റീഫൻ
ചോദിച്ചു .
" വിശപ്പില്ല "
" അത് പറഞ്ഞാൽ പറ്റില്ല നല്ലൊരു ദിവസമായിട്ട്
പട്ടിണി ഇരിക്കണ്ട "
"എനിക്ക് വേണ്ടണ്ടാ അതുമല്ല ഞാൻ ഇന്ന് നോൺ
വെജ് കഴിക്കില്ല "
" വെജും ഇവിടെ ഉണ്ടല്ലോ - എന്ന് പറഞ്ഞ്
സ്റ്റീഫൻ സപ്ലയറേ വിളിച്ചു .
" എനിക്ക് വേണ്ട സ്റ്റീഫൻ - വിശപ്പില്ല"
" സത്യം പറ നീ സന്തോഷത്തോടെ അല്ലേ ഞങ്ങൾക്ക്
ഇതെല്ലാം വാങ്ങിത്തന്നേ ?
"അതെന്താടാ അങ്ങനെ പറയുന്നേ "
" അല്ല ഇനി ഞാൻ നിർബന്ധിച്ചതുകൊണ്ടാണോ "
" ഒന്നു പോടാ ..... "
" രണ്ടു പേരും നിർത്തേ - അവന് വേണ്ടാതാകും
സ്റ്റീഫാ . അജിയുടെ സ്വഭാവം അറിഞ്ഞൂടെ വേണ്ടാ എന്ന് പറഞ്ഞാൽ ഇനി അവൻ അനുസരിക്കില്ല
"
" ഞങ്ങൾ കഴിക്കുമ്പോൾ നീ ഇങ്ങനെ ഇരിക്കുന്നത്
ഒരു വിഷമാ ഒരു കാര്യം ചെയ്യ് ലൈറ്റായിട്ട് എന്തെങ്കിലും കഴിക്ക് " നിമിഷ
പറഞ്ഞു .
എല്ലാവരും പറഞ്ഞപ്പോൾ ഒരു ലെമൺ ജ്യൂസ് മാത്രം അജി കുടിച്ചു
.
ഹോസ്പിറ്റലിലേത്തിയ ശേഷം ഇനി എന്ത് ചെയ്യണമെന്നായി ചിന്ത .
ഡ്യൂട്ടി റൂമിൽത്തന്നെ കുറേ സമയം ഇരുന്നു . ലീവ്
എടുത്തിട്ടും ഒന്നും ചെയ്യാനില്ലാതെ അവിടെ തന്നെ ഇരുന്നപ്പോൾ മറ്റു പല
സ്റ്റാഫുകളും കാര്യം തിരക്കി . പറയാൻ കാരണമൊന്നുമില്ലാത്തതിനാൽ അവിടെ നിന്നും
ഇറങ്ങി നടന്നു . ഇത്ര നേരത്തെ വീട്ടിൽ പോയിട്ട് എന്ത് കാര്യം - ഇന്നാണെങ്കിൽ അപ്പു
വൈകിയേ വരു . ഒരു ഓട്ടോ വിളിച്ച് ശിവക്ഷേത്രത്തിനു മുൻപിൽ
ഇറങ്ങി . കുറച്ച് നേരം അവിടെ ഇരിക്കാമെന്ന് ചിന്തിച്ചു അജി . ആൽത്തറയിൽ
ചെന്നിരുന്നു . തണലും നല്ല കാറ്റും - അപ്പു കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഓർത്തു .
ബാഗ് തുറന്ന് ഫോൺ എടുത്തു .. അമ്മ - മൂന്ന് മിസ്സ് കോൾ -
അവൻ ആ നംമ്പറിലേക്ക് വിളിച്ചു . ആദ്യത്തെ തവണ ഫുൾ റിംഗിനു
ശേഷം കോൾ കട്ടായി . അവൻ വീണ്ടും വിളിച്ചു .
ഭാഗം - 3
മറുതലയ്ക്കൽ മീനാക്ഷിയമ്മ കോൾ അറ്റൻറ് ചെയ്തു .
" അമ്മ വിളിച്ച നേരത്ത് ഞാൻ ഡ്യൂട്ടിലായിരുന്നു
"
" ആ അതെനിക്ക് തോന്നി - പിറന്നാളുകാരന്
അമ്മയുടെ വക ചക്കരയുമ്മ "
സന്തോഷം കൊണ്ട് അജിയുടെ കണ്ണുകൾ നിറഞ്ഞു . തിരിച്ച് പറയാൻ
വാക്കുകൾ കിട്ടാതെ അവൻ നിന്നു . തന്റെ അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹവും
കരുതലുമാണ് അപ്പു നെറ അമ്മ തരുന്നത് .
" വയ്യായ്ക ഉണ്ടങ്കിലും അമ്പലപ്പുഴ പോയി രണ്ട്
പേരുടെ പേരിലും പുഷ്പാഞ്ജലിയും പായസവും കഴിച്ചു - പായസം ദേ ഇവിടെയിരിപ്പുണ്ട് അത്ര
ദൂരം വന്ന് എന്റെ കുട്ടിക്ക് തരാൻ കഴിയില്ലല്ലോ "
" ഒരീസം എനിക്കും വരണം കണ്ണനെക്കാണാൻ "
" എത്രകാലായിട്ട് പറയുന്നതാണ് ഞാൻ ഇവിടെ വന്ന്
നിൽക്കാൻ - അത് പറ്റില്ല - എന്നിട്ട് ഈ വയ്യാത്ത ഞാൻ എടയക്കിടയ്ക്ക് അവിടെ വന്ന്
നിൽക്കേം വേണം "
" എന്ത് സംഭവിച്ചാലും ശരി ഞങ്ങൾ ഉടനെ വരാൻ
ശ്രമിക്കും "
" ഉവ്വ ..... എത്ര കേട്ടിരിക്കുന്നു ഇത് "
" ഇത് എല്ലാ പ്രവിശ്യത്തെയും പോലെയല്ല "
" ശരി ശരി - ഇനി എന്താ കറക്കമൊന്നുമില്ലേ ?
" ഒന്നും ഇല്യമ്മേ "
" അപ്പു ആഘോഷിക്കാണ്ടിരിക്കില്ലല്ലോ "
" അപ്പൂന് ബാങ്കിൽ തിരക്കാണമ്മേ "
" എത്ര ജോലിത്തിരക്കാണെങ്കിലും മറ്റുളളവർക്ക്
വേണ്ടി എങ്ങനെയെങ്കിലും സമയം കണ്ടെത്തുന്ന ആളാ അവൻ "
അജി മറുപടിയൊന്നും പറഞ്ഞില്ല . തന്റെ പിറന്നാൾ അപ്പു
മറന്നകാര്യം അമ്മ അറിയണ്ട .
" അമ്മേ ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം
"
" ശരി മോനേ "
അജി ഫോൺ ഓഫ് ചെയ്ത് ആൽത്തറയിൽ നിന്നും എഴുന്നേറ്റ് നടന്നു .
മാർക്കറ്റിലൊന്ന് പോകണം - പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങാനുണ്ട് .
......................................................................
.........
.....................
കുളി കഴിഞ്ഞു വന്ന അനാമിക അലമാര തുറന്ന് ചുവന്ന സാരി
എടുത്തു .
വളരെ ഭംഗിയായി ഞൊറികളിട്ട് സാരി ഉടുത്തു .
കണ്ണാടിക്ക് മുൻപിൽ ചെന്നിരുന്ന് തന്റെ സൗന്ദര്യം സ്വയം
ആസ്വദിച്ചു .
വെളുത്ത മുഖത്ത് റോസ് പൗഡർ പൂശി , ത്രഡ്
ചെയ്ത പുരികത്തിൽ ഐബ്രാ പെൻസിലിനാൽ ഒന്നും കൂടി കറുപ്പിച്ചു . അൽപം വാലു നീട്ടി
കണ്ണിൽ കൺമഷിയും തേച്ചു . ഇളം റോസ് നിറത്തിലെ ലിസ്റ്റിക്കും പുരട്ടി .
നീട്ടി വളർത്തിയ മുടി വെറുതെ ചീകിയിട്ടു . നെറ്റിയിൽ ചെറിയ
ചുവന്ന വട്ടപ്പൊട്ടും തൊട്ടു , അനാമിക
.
ശേഷം കണ്ണാടിയിൽ നോക്കിയിരുന്നു .
പുറകിൽ നിന്ന് ചേച്ചി എന്ന വിളി കേട്ടപ്പോൾ തിരിഞ്ഞു
നോക്കാതെ അനാമിക ചോദിച്ചു .
" കിട്ടിയോടാ "
" കിട്ടി "
വിളിച്ച പയ്യൻ അനാമികയുടെ പുറകിൽ വന്നു നിന്നു . കയിലിരുന്ന
പൊതി അഴിച്ചു അതിലുണ്ടായിരുന്ന മുല്ലപ്പു അനാമികയുടെ തലയിൽ വെച്ചു കൊടുത്തു .
അനാമിക എഴുന്നേറ്റ് അവന്റെ മുൻപിൽ നിന്നു .
" എങ്ങനെയുണ്ട് കാണാൻ "
" ചേച്ചി സുന്ദരിയാണ് "
അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തലോടി .
" ചേച്ചി..... അയാൾ വന്ന് പുറത്തിരുപ്പുണ്ട്
"
" ഞാനിപ്പോൾ വരാം - അയാളോടു ഹാളിൽ ഇരിക്കാൻ
പറയു"
പയ്യൻ അയാളെ വിളിക്കാൻ പോയപ്പോൾ അനാമിക ഹാളിലേക്ക് വന്നു -
സി ഡി പ്ലയറിൽ പാട്ട് വെച്ചു . പഴയ ഹിന്ദി ഗാനം .
പയ്യൻ ചെല്ലുമ്പോൾ അയാൾ തല കുമ്പിട്ട് ഇരിക്കുകയായിരുന്നു .
" നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു അക്ക
"
അയാൾ എഴുന്നേറ്റു അകത്തേക്ക് നടന്നു പുറകെ മുത്തുവും
Pyar diwana hota hai mastana hota hai
Har khushi se har gam se begana hota hai
Har khushi se har gam se begana hota hai
പാടിത്തുടങ്ങിയിരുന്നു . അയാൾ മുറിയിലേക്ക് കടക്കുമ്പോൾ
അനാമിക ഹാളിൽ കസേരയിൽ ഇരിപ്പുണ്ട് .
"മുത്തു കുടിക്കാനെന്തെങ്കിലും എടുക്കു "
മുത്തു ഇരുവരേയും സൂക്ഷിച്ചു നോക്കിയിട്ട് അടുക്കളയിലേക്ക്
പോയി .
" നിങ്ങളെന്തിനാ വീണ്ടും വന്നത് - ഞാൻ
പറഞ്ഞിരുന്ന തെല്ലേ ഇവിടെ വരരുതെന്ന് "
"ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് "
അയാൾ പറഞ്ഞു .
അയാൾ പറഞ്ഞു .
" സമ്മാനമോ ?
"അതെ "
അയാൾ കയ്യിലിരുന്ന കവർ അനാമികയ ഏൽപ്പിച്ചു .കവർ വാങ്ങുമ്പോൾ
അനാമിക ചിരിച്ചു .
അനാമിക ചിരിച്ചു .
" നിങ്ങളുടെ ചിരി മനോഹരമാണ് " അയാൾ പറഞ്ഞു
.
അയാളുടെ വാക്കുകൾ ശ്രദ്ധിക്കാതെ അനാമിക അയാൾ കൊടുത്ത കവർ
തുറന്നു , അതിനുളളിൽ ചെറിയൊരു ചെപ്പ് . ചെപ്പും തുറന്നു .
പാദസ്വരം
നിറയെ മണികളുള്ള പാദസ്വരം .
അനാമികയുടെ കണ്ണുകൾ നിറഞ്ഞു .
"നിങ്ങൾ കരയുവാണോ ? അയാൾ
ചോദിച്ചു .
"ആദ്യമായാണ് ഒരാൾ സമ്മാനം എനിക്ക് തരുന്നത് -
അതും ഇതുപോലെയൊന്ന് "
" ഇഷ്ടപ്പെട്ടോ "
"എന്തിനാണ് ഈ സമ്മാനം . അവശനായി വഴിയിൽ കിടന്ന
നിങ്ങളെ ആശുപത്രിയിൽ എത്തിച്ച് ഒരാഴ്ചകൂടെ നിന്ന് ശ്രുശ്രൂഷിച്ചതിന്റെ നന്ദി
പ്രകടനമാണോ ?
"എന്ത് വേണമെങ്കിലും കരുതാം"
"നിങ്ങളിവിടെ ഇനി വരരുത് . ഇവിടെ വന്ന്
നിങ്ങളുടെ പേരും കൂടി ചീത്തയാക്കണ്ട "
" എനിക്ക് പ്രശ്നമൊന്നുമില്ല ഞാൻ കാരണം
നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടേന്ന് തോന്നുന്ന നിമിഷം മാത്രമേ ഞാനിവിടെ വരാതിരിക്കു
- അല്ലാത്തപക്ഷം എത്ര അവഗണിച്ചാലും ഞാൻ വരും "
അനാമിക കാൽമുട്ടിൽ മുഖമമർത്തി കിടന്നു . അയാൾ ആ കിടപ്പ് അൽപ
നേരം നോക്കി നിന്ന ശേഷം ചോദിച്ചു.
" എനിക്ക് കാണാൻ വേണ്ടി ഇതൊന്ന് അണിയാമോ ?
അനാമിക മുഖമുയർത്തി . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
കണ്ണീരിനാൽ കൺമഷി പടർന്നിരുന്നു .
അവൾ കാൽ ഉയർത്തി ടീപ്പോയിന്മേൽ വെച്ചു . പാദസ്വരം എടുത്ത്
അണിയാൻ തുടങ്ങവേ അയാൾ അത് വാങ്ങി അവളുടെ കാലിൽ അണിയിച്ചു കൊണ്ടിരിക്കേ മുത്തു
ചായയുമായി വന്നു . അവന് ദേഷ്യം വന്നു . ചായക്കപ്പ് ടീപ്പോയിൽ വെക്കുന്നതിനിടയിൽ
അവൻ പിറുപിറുത്തു .
" കെളവൻ "
അനാമിക മുത്തുവിനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി .
ഭാഗം - 4
" +2 എത്തിയിട്ടും പ്രായമായ ഒരാളെ
ബഹുമാനിക്കാൻ പഠിച്ചിട്ടില്ലേ നീ "
ദേഷ്യത്തോടെയാണ് അനാമിക മുത്തുവിനോട് ചോദിച്ചത് .
അയാൾ പാദസ്വരം താഴെ വെച്ചു .
" അവൻ ചെറിയ പയ്യനല്ലേ... എന്തിന് ഇത്ര
ദേഷ്യപ്പെടുന്നേ "
" ചെറുതിലെ നല്ല ശീലം പഠിക്കണം എന്നലേ
വളരുമ്പോൾ ഗുണമാകു "
" എന്റെ പേരിൽ നിങ്ങൾ തമ്മിൽ വഴക്കിടണ്ട... ഞാൻ
പോവുകയാണ് "
അയാൾ എഴുന്നേറ്റു .
" ചോദിക്കാൻ മറന്നു - എവിടെയെങ്കിലും പോകാൻ
തുടങ്ങുവായിരുന്നോ ? അയാൾ ചോദിച്ചു .
" അതെ.... സുഹൃത്തിന്റെ വീടുവരെ "
" ശരി.... ഞാനിറങ്ങുന്നു - പിന്നെ.... പാദസ്വരം
അണിയാൻ മറക്കണ്ട - അടുത്ത തവണ വരുമ്പോൾ തന്റെ കാലിൽ എനിക്കത് കാണണം "
അയാൾ പോയപ്പോൾ മുത്തു അനാമിയെ നോക്കി പറഞ്ഞു - "
അയാളോട് ചേച്ചിക്ക് പറഞ്ഞൂടെ ഇവിടെ വരരുതെന്ന് "
" ഞാൻ എത്ര തവണ പറഞ്ഞു അയാൾ അനുസരിക്കാത്തതിന്
ഞാനെന്ത് ചെയ്യും "
''നമ്മുടെ അസോസിയേറ്റ് പഴയ സെക്രട്ടറി ഉഷ - അവർ പറയുന്നത്
"
" അവര് എന്ത് പറഞ്ഞു ?
" ചേച്ചിയും അയാളും തമ്മിൽ "
" മുത്തൂ.... എല്ലാം അറിയുന്ന നീ തന്നെയാണോ ഈ
പറയുന്നേ "
'' എനിക്കറിയാം എന്ന് കരുതി - മറ്റു
വില്ലകളിലുളളവർകും അറിയണമെന്നുണ്ടോ "
'' ഞാൻ ജീവിക്കുന്നത് അവരുടെ പണം കൊണ്ടല്ല .....
ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടാണ് ''
" നാളെ എനിക്ക് മാന്യമായിട്ട് ജീവിക്കണ്ടേ
"
മുത്തുവിന്റെ ആ വാക്കുകൾ കേട്ട അനാമിക തളർച്ചയോടെ അവനെ
നോക്കി .
ഒന്നും പറയാനാകാതെ അവൾ മുറിയിൽ കയറി കതകടച്ചു .
ഒന്നും പറയാനാകാതെ അവൾ മുറിയിൽ കയറി കതകടച്ചു .
..................................................................
പച്ചക്കറികളും സാധനങ്ങളും വാങ്ങി വീട്ടിലെത്തുമ്പോൾ
ലൈറ്റ് കത്താത്തതു കണ്ടപ്പോൾ മനസ്സിലായി അപ്പു എത്തിയിട്ടില്ലാന്ന് . അജി ഇറയത്തു കയറി വരാന്തയിലെ ലൈറ്റ് ഇട്ടു . വാതിൽ തുറന്ന് അകത്ത് കയറിയതും എന്തോ പൊട്ടുന്ന ശബ്ദം . പേടിച്ചു പോയി . പെട്ടെന്ന് മുറിയിൽ വെളിച്ചം പരന്നു . ആ പ്രകാശത്തിൽ അജി കണ്ടു , പാറികളിക്കുന്ന വർണ്ണക്കടലാസുകൾ . ഹാള് ബലൂണുകളും സിൽക്ക് തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു . അയൽവക്കത്തെ വർഗ്ഗീസച്ചനും റീത്തമ്മയും , കല്യാണി ചേച്ചി , താൻ ട്യൂഷനെടുക്കുന്ന മാളു , കാവ്യ , യദു .
ലൈറ്റ് കത്താത്തതു കണ്ടപ്പോൾ മനസ്സിലായി അപ്പു എത്തിയിട്ടില്ലാന്ന് . അജി ഇറയത്തു കയറി വരാന്തയിലെ ലൈറ്റ് ഇട്ടു . വാതിൽ തുറന്ന് അകത്ത് കയറിയതും എന്തോ പൊട്ടുന്ന ശബ്ദം . പേടിച്ചു പോയി . പെട്ടെന്ന് മുറിയിൽ വെളിച്ചം പരന്നു . ആ പ്രകാശത്തിൽ അജി കണ്ടു , പാറികളിക്കുന്ന വർണ്ണക്കടലാസുകൾ . ഹാള് ബലൂണുകളും സിൽക്ക് തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു . അയൽവക്കത്തെ വർഗ്ഗീസച്ചനും റീത്തമ്മയും , കല്യാണി ചേച്ചി , താൻ ട്യൂഷനെടുക്കുന്ന മാളു , കാവ്യ , യദു .
പോപ്പർ കയ്യിൽ പിടിച്ച് ചിരിച്ചു കൊണ്ട് നീരജും .
നീരജ് അജിയെ ചേർത്ത് പിടിച്ച് അവന്റെ ചെവിയിൽ പറഞ്ഞു .
" ഹാപ്പി ബർത്ത്ഡേ മൈ ഡിയർ "
നീരജ് അജിയെ ചേർത്ത് പിടിച്ച് അവന്റെ ചെവിയിൽ പറഞ്ഞു .
" ഹാപ്പി ബർത്ത്ഡേ മൈ ഡിയർ "
" എന്നെ പറ്റിക്കായിരുന്നല്ലേ തെമ്മാടി എന്നും
പറഞ്ഞ് അജിനീരജിന്റെ കയ്യിൽ പിച്ചും കൊടുത്തു .
വന്നവരെല്ലാം അജിയെ വിഷ് ചെയ്യുകയും സമ്മാനം കൊടുക്കുകയും
ചെയ്തു .
റീത്താമ്മയുടെ വകയാണ് കേക്ക് . അവർക്ക് നന്നായി കേക്ക്
ഉണ്ടാക്കാൻ അറിയാം . അജിയും അവരിൽ നിന്ന് പഠിച്ചെടുത്തിട്ടുണ്ട് കേക്ക് ഉണ്ടാക്കാൻ
. കേക്കിൽ മേൽ
28 മെഴുകുതിരികൾ കത്തിച്ചു വെച്ചു .
28 മെഴുകുതിരികൾ കത്തിച്ചു വെച്ചു .
" ഈ പ്രകാശം നമ്മുടെ ജീവിതത്തിൽ എന്നും
ഉണ്ടാകേണ്ടതാണ് - അതിനാലിത് കെടുത്തണ്ട " നീരജ് പറഞ്ഞു . അജി മെഴുകുതിരി
ഊതിക്കെടുത്താതെ കേക്ക് മുറിച്ച് ആദ്യം നീരജിനും കൊടുത്തു .
നീരജ് പുറത്തു നിന്ന് ഭക്ഷണം വരുത്തി വിളമ്പാൻ തെയ്യാറാക്കി
വെച്ചിരുന്നു . എല്ലാവരും ഭക്ഷണം കഴിച്ചു .
" അനുനെ വിളിച്ചില്ലേ ?
എടയക്ക് നീരജിനെ മാറ്റി നിറുത്തി അജി ചോദിച്ചു .
എടയക്ക് നീരജിനെ മാറ്റി നിറുത്തി അജി ചോദിച്ചു .
" വിളിച്ചു - പക്ഷേ ഇതുവരെ വന്നില്ലല്ലോ -
കുറച്ചു നേരം കൂടി കഴിഞ്ഞ് കണ്ടില്ലെങ്കിൽ ഞാൻ പോയി നോക്കാം "
" ഉം.... ശരി "
" അങ്ങനെ നമ്മുടെ അജി ചമ്മി നാണംകെട്ടുലെ ? റീത്താമ്മ
ചോദിച്ചു .
" അപ്പു ന്റെ കളിക്ക് നിങ്ങൾ എല്ലാവരും കൂട്ട്
നിന്നു ലേ ?
അജി മറ്റുളളവരോട് ചോദിച്ചു .
" സർപ്രൈസ് കൊടുക്കാൻ നീ മാത്രമല്ല
മിടുക്കനെന്ന് ഇപ്പോൾ മനസ്സിലായില്ലേ ?
വർഗ്ഗീസാണ് മറുപടി പറഞ്ഞത് . എന്നിട്ട് അദ്ദേഹം നീരജിന്റെ നേരേ തിരിഞ്ഞു .
" ഇനി അടുത്തത് പോരട്ടെ "
വർഗ്ഗീസാണ് മറുപടി പറഞ്ഞത് . എന്നിട്ട് അദ്ദേഹം നീരജിന്റെ നേരേ തിരിഞ്ഞു .
" ഇനി അടുത്തത് പോരട്ടെ "
നീരജ് സംശയിച്ചു " അടുത്തതോ ?
" ഇയാളൊരു നല്ലൊരു കവി കൂടിയാണെന്ന്
ഞങ്ങൾക്കെല്ലാം അറിയാം - അതിനാൽ ഒരു കവിത കൂടി കേട്ടിട്ട് നമുക്ക് പിരിയാം "
" ഇപ്പോ പുതിയതൊന്നും ഇല്ല , പിന്നെയാകട്ടെ
"
" അതൊന്നും പറ്റില്ല , തന്റെ
പ്രിയന്റെ പിറന്നാളല്ലേ ? അജിക്കായിട്ട് തന്നെ ആകട്ടെ ഇന്നത്തെകവിത "
നീരജ് അജിയെ നോക്കി , കുറച്ച്
സമയം ആലോചിച്ചു .
" ശരി ..... ഞാൻ ഇപ്പോൾ വരാം "
നീരജ് മുറിയിൽ പോയി ഒരു പേപ്പർ എടുത്തു വന്നു .
നീരജ് മുറിയിൽ പോയി ഒരു പേപ്പർ എടുത്തു വന്നു .
" ഞാൻ അജിക്ക് കൊടുക്കാൻ എഴുതി വെച്ചിരുന്നതാണ്
, എന്തായാലും ഇത് തന്നെ ചൊല്ലാം "
ഹാൾ നിശബ്ദമായി , നീരജ്
ചൊല്ലിത്തുടങ്ങി.............
എന്‍റെ ഇടനെഞ്ചിലെരിയുന്ന
പൊന്‍നാളമാണു നീ,
എന്നിലെന്നെന്നും പെയ്യ്തിടും
മലര്‍ക്കാലമാണു നീ,
ഞാനിനിയെത്ര തപസിരിക്കണം
ഏഴുജന്മത്തിലും നീയെന്‍റെ
ഇണയായ് അരികിലുണ്ടാവാന്‍...
പൊന്‍നാളമാണു നീ,
എന്നിലെന്നെന്നും പെയ്യ്തിടും
മലര്‍ക്കാലമാണു നീ,
ഞാനിനിയെത്ര തപസിരിക്കണം
ഏഴുജന്മത്തിലും നീയെന്‍റെ
ഇണയായ് അരികിലുണ്ടാവാന്‍...
അത്രമേല്‍ നീയെന്‍റെ ഹര്‍ഷോന്മാദവും
അത്രമേല്‍ നീയെന്‍റെ പ്രേമലഹരിയും..
അത്രമേല്‍ നീയെന്‍റെ പ്രേമലഹരിയും..
ഇനിയുള്ള കാലങ്ങളിലത്രയും നിന്‍
വിരല്‍ കോര്‍ത്തു നടക്കുവാന്‍
നിനക്കായ് പകര്‍ന്നിടാം പ്രിയാ
ഞാനെന്‍റെ പ്രാണനും പ്രണയവും..!
വിരല്‍ കോര്‍ത്തു നടക്കുവാന്‍
നിനക്കായ് പകര്‍ന്നിടാം പ്രിയാ
ഞാനെന്‍റെ പ്രാണനും പ്രണയവും..!
ഈ മൂകരാത്രിതന്‍ പൂമുഖത്തിന്നു.
താരകങ്ങള്‍ മിന്നി തെളിഞ്ഞിടുന്നു.
നിലാവിന്‍ പാല്‍കുടം ഉടഞ്ഞിടുന്നു.
മുല്ലകളെന്‍റെ ഗന്ധര്‍വനായ് മാത്രം
സ്നേഹസൗരഭം പൊഴിച്ചിടുന്നു.
പൗര്‍ണമി വീശുന്ന കാറ്റിലായ്
ഒരായിരം ചുംമ്പനം നിറഞ്ഞിടുന്നു.
താരകങ്ങള്‍ മിന്നി തെളിഞ്ഞിടുന്നു.
നിലാവിന്‍ പാല്‍കുടം ഉടഞ്ഞിടുന്നു.
മുല്ലകളെന്‍റെ ഗന്ധര്‍വനായ് മാത്രം
സ്നേഹസൗരഭം പൊഴിച്ചിടുന്നു.
പൗര്‍ണമി വീശുന്ന കാറ്റിലായ്
ഒരായിരം ചുംമ്പനം നിറഞ്ഞിടുന്നു.
നിലാവും നീയും ഞാനും മാത്രമാം
നിശയുടെ വെള്ളിപടവുകളിലിരുന്നു
എന്‍റെ ഹ്യദയത്തിലൊളിച്ചു വെച്ച
സ്നേഹചുംമ്പനങ്ങളര്‍പ്പിച്ചു
ഞാനെന്‍റെ പ്രാണനാഥനു നേരുന്നു
ഒരായിരം ജന്മദിനാശംസകള്‍....
നിശയുടെ വെള്ളിപടവുകളിലിരുന്നു
എന്‍റെ ഹ്യദയത്തിലൊളിച്ചു വെച്ച
സ്നേഹചുംമ്പനങ്ങളര്‍പ്പിച്ചു
ഞാനെന്‍റെ പ്രാണനാഥനു നേരുന്നു
ഒരായിരം ജന്മദിനാശംസകള്‍....
അഥിതികളെല്ലാം പോയപ്പോൾ അജിക്ക് മാത്രമായി നീരജ് കവിത
വീണ്ടും ചൊല്ലി .
" അപ്പു "
" ഉം"
" ഒന്നുമില്ല "
സന്തോഷത്താൽ
നിറഞ്ഞ മിഴികളോടെ നിന്ന അജിയുടെ മുഖം കൈക്കുമ്പിളിലാക്കി അവന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു നീരജ് .
നിറഞ്ഞ മിഴികളോടെ നിന്ന അജിയുടെ മുഖം കൈക്കുമ്പിളിലാക്കി അവന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു നീരജ് .
ഭാഗം - 5
നിലാവുളള രാത്രി . മുത്തു വീടിന്റെ ഉമ്മറത്തിരുന്ന്
അപ്പുവിന്റെ വീട്ടിലേക്ക് നോക്കി . അവിടെ നിന്നുളള പൊട്ടിച്ചിരികളും പാട്ടും
സംസാരവുമെല്ലാം കേട്ടിരുന്നു . അജി ചേട്ടന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ആളുകൾ ആ
വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് മുത്തു നോക്കി നിന്നു . വഴിയിലൂടെ നടന്നു
പോയിക്കൊണ്ടിരുന്ന വർഗ്ഗീസച്ചനും റീത്താമയും മുത്തുനെ കണ്ടപ്പോൾ നിന്നു .
" നിങ്ങളെ രണ്ടാളെയും അവിടേക്ക് കണ്ടില്ലല്ലോ - അവളെന്ത്യേ ?
" നിങ്ങളെ രണ്ടാളെയും അവിടേക്ക് കണ്ടില്ലല്ലോ - അവളെന്ത്യേ ?
റീത്താമ്മ ഗൈറ്റിൽ പിടിച്ചു കൊണ്ട് മുത്തു നോട് ചോദിച്ചു .
" ചേച്ചി..... തലവേദന ആയിട്ട് കിടക്കുവാണ്
"
" അപ്പു തെരക്കി വരുന്ന കണ്ടല്ലോ ഇതുവരെ മാറിയില്ലേ
തലവേദന "
" ഇപ്പോഴാ മരുന്ന് കഴിച്ച് കിടന്നെ "
" കുറേ നേരം നിൽക്കാൻ വയ്യടാ ഞങ്ങൾ
നടക്കട്ടെ.... അവളോട് പറ ഞാൻ ചോദിച്ചൂന്ന് "
അതും പറഞ്ഞ് അവർ പോയപ്പോൾ മുത്തു അകത്തേക്ക് കയറി .
അനാമികയുടെ മുറിയുടെ വാതിൽ തളളിയപ്പോൾ തുറന്നു . അനാമിക കട്ടിലിൽ ഭിത്തിയോട് മുഖം
തിരിച്ച് കിടപ്പുണ്ട് .
" ചേച്ചി..... അപ്പു ചേട്ടൻ വന്നിരുന്നു....
അക്ക തലവേദനയായിട്ട് കിടക്കുകയാണെന്ന് പറഞ്ഞു..... ഇപ്പോൾ റീത്താമ്മയും
ചോദിച്ചു....... അവിടെ ആഘോഷങ്ങൾ കഴിയാറായെന്ന് തോന്നുന്നു...... നമുക്ക് പോകണ്ടേ
"
അനാമിക തലയുയർത്തുകയോ അവന് മറുപടി കൊടുക്കുകയോ ചെയ്തില്ല .
" അവർ എത്ര തവണ ഫോണിലും വിളിച്ചു "
" നീ പോയ്ക്കോ - അനാമികയുടെ ശബ്ദത്തിന്റെ
ഇടർച്ച അവൻ തിരിച്ചറിഞ്ഞു .
" ചേച്ചിയില്ലാതെ ഞാൻ എങ്ങനെ പോകും..... അതിനു
വേണ്ടി ഒരുങ്ങിയതല്ലേ...... നമ്മൾക്ക് പോകാൻ വേറെ ആഘോഷമൊന്നുമില്ലല്ലോ..... ആരും
ഒന്നിനും നമ്മളെ ക്ഷണിക്കുകയുമില്ല "
മുത്തു വിഷമത്തോടെ മുറി വിട്ടിറങ്ങി ഹോളിൽ വന്നിരുന്നു .
കുറച്ച് കഴിഞ്ഞപ്പോൾ അനാമിക വന്നു് മുത്തു നെ വിളിച്ചു " വരു - നമക്ക് പോകാം
"
രണ്ടു പേരും പോകാൻ തെയ്യാറായി ഇറങ്ങി - വഴി പകുതി
എത്തിയപ്പോൾ മുത്തു പറഞ്ഞു " അവിടെ കൊടുക്കാൻ വാങ്ങിയ ഗിഫ്റ്റ് എടുത്തില്ല -
ഞാൻ എടുത്തിട്ട് വരാമെന്ന് പറഞ്ഞ് മുത്തു തിരികെ ഓടി .
അനാമിക നടന്നു . പുറത്തൊന്നും ആരുമില്ല
പൂർണ്ണ സ്വാതന്ത്ര്യം ഉളളതു കൊണ്ടു തന്നെ അനാമിക
വീടിനുളളിലേക്ക് കയറി . അജിയും അപ്പുവും അടുക്കളയിൽ വൃത്തിയാക്കുന്ന തിരക്കിലാണ് .
അനാമിക മുരടനക്കിയപ്പോഴാണ് അടുക്കള വാതിൽ ചാരി അനാമിക നിൽക്കുന്നത് അവർ കണ്ടത് .
അജി ക്രിത്രിമ ഗൗരവത്തോടെ നിന്നു .
അജി ക്രിത്രിമ ഗൗരവത്തോടെ നിന്നു .
" ആഹാ എത്ത്യാ... ഇവിടെയെല്ലാം ഒന്നു ഒതുക്കി
വെച്ചിട്ട് അവിടെക്ക് വരാൻ ഇരിക്കുവായിരുന്നു . തലവേദന കുറഞ്ഞോ ? അപ്പു
ചോദിച്ചു .
" ഉം ... അനാമിക ഒന്നു മൂളുക മാത്രം ചെയ്തു .
" മുത്തു എവിടെ "
" അവൻ വരുന്നുണ്ട് - പിറന്നാളു ചെക്കന് എന്താ
ഒരു ഗൗരവം "
" എന്നോട് ആരും മിണ്ടണ്ട "
'' ആള് ഭയങ്കര ചൂടിലാണല്ലോ "
" എന്നെ പറ്റിക്കാൻ അപ്പൂന് ഈ സൂത്രം പറഞ്ഞ്
കൊടുത്ത ആൾ അല്ലേ - അതിന് ഞാൻ വേറെ വെച്ചിട്ടുണ്ട് - ചെറിയൊരു തലവേദനയുടെ കാര്യം
പറഞ്ഞ് വരാതിരുന്നത് എനിക്ക് സങ്കടമായി "
" നേരത്തെ വരാൻ തെയ്യാറായതാണ് പക്ഷേ "
അപ്പും അജിയും അവളെ നോക്കി .
" അനു കരഞ്ഞോ ..." അപ്പു ചോദിച്ചു .
" എന്താ ഉണ്ടായേ ? അജിയും
ചോദിച്ചു .
'' ഇന്നും വാസുദേവൻ വന്നിരുന്നു "
" അതിനെന്താ..... അയാൾ എടയ്ക്ക് വരാറുളളതല്ലേ ?
" അതെ.... അദ്ദേഹത്തെ മുത്തു അപമാനിച്ചു - ആ ഉഷ
എന്നെയും അദ്ദേഹത്തേയും ചേർത്ത് മുത്തു നോട് എന്തൊക്കയോ അനാവിശ്യം പറഞ്ഞു
കൊടുത്തിരിക്കുന്നു "
" ആ സ്ത്രീയുടെ സ്വഭാവം അറിഞ്ഞൂടെ അനു , അവർക്ക്
നമ്മളെ കണ്ടുകൂടാ "
" അവര് എന്തോ പറയട്ടെ പക്ഷേ മുത്തു - "
" അവൻ ചെറുതല്ലേ അവര് എന്തെങ്കിലും പറഞ്ഞ്
എരികേറ്റിയതാകും "
" അവൻ കുട്ടിയാണ് . എന്നാൽ കത്തിയേക്കാൾ മൂർച്ച
വെച്ചിരിക്കുന്ന അവന്റെ വാക്കുകൾ എന്നെ ഭയപ്പെടുത്തുന്നുണ്ട് "
" തളരരുത്: ... ആ പഴയ തന്റേടിയായ അനാമികയയാണ്
എനിക്കിഷ്ടം " അപ്പു പറഞ്ഞു .
" ഒരു ട്രൻസ്ജെൻഡറിന് ഈ സമൂഹം തരുന്ന പരിഗണന
എത്രയെന്ന് ഞാൻ പറയാതെ അറിയാമല്ലോ നിങ്ങൾക്ക് - ഈ സമൂഹത്തിലെ എറ്റവും വലിയ
തെറ്റുകാരാണ് നമ്മൾ ഒരു സ്ത്രീയായി മാറിയതാണ് ഞാൻ ചെയ്ത തെറ്റ് , ഒരു
ഗേ ലൈഫ് തെരഞ്ഞെടുത്തതാണ് നിങ്ങൾ ചെയ്ത തെറ്റ് . നമ്മുടെ ജീവിതത്തിനും
ഇഷ്ടങ്ങൾക്കും ഒരു വിലയുമില്ല . സ്വന്തം കുടുംബത്തിൽ നിന്ന് ആർക്കും വേണ്ടാതെ
പുറത്താക്കപ്പെട്ട ജന്മമാണ് എന്റേത് . ജീവിതത്തിൽ ഒരു പ്രതീക്ഷ വന്നത് മുത്തു നെ
കിട്ടിയ ശേഷമാണ് അവനെ നഷ്ടപ്പെടുമോ എന്നൊരു ഭയം - "
" എന്തിനാ എഴുതാപ്പുറം വായിക്കുന്നേ.... ദേ
മുത്തുവരുന്നുണ്ട് നമുക്ക് പിന്നെ സംസാരിക്കാം "
വർണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ സമ്മാന കവർ മുത്തു
അനാമികയ്ക്ക് നേരേ നീട്ടി .
'' അജി ചേട്ടന് നീ തന്നെ കൊടുത്തേക്കു സമ്മാനം ' അനാമിക
പറഞ്ഞു .
'ഹാപ്പി ബർത്ത് ഡേ ചേട്ടാ '
മുത്തു കവർ അജിക്കു കൊടുത്തുകൊണ്ട് പറഞ്ഞു .
മുത്തു കവർ അജിക്കു കൊടുത്തുകൊണ്ട് പറഞ്ഞു .
അജി അപ്പോൾ തന്നെ കവർ തുറന്നു . പ്രശസ്ത
എഴുത്തുകാരുടെ അഞ്ച് പുസ്തകങ്ങൾ .
'. രണ്ട് പുസ്തകപ്പുഴുക്കളും കൂടി തിന്നോളു -
അനാമിക പറഞ്ഞു .
അജി പുസ്തകങ്ങൾ അപ്പു നെറെ കയ്യിൽ കൊടുത്തു " രണ്ടു
പേരും ഇരിക്ക് ഞാൻ ഭക്ഷണം എടുക്കാം - അജി പറഞ്ഞു .
" എനിക്ക് വിശപ്പില്ല മുത്തുന് കൊടുത്തൊളു
"
" അതൊന്നും പറഞ്ഞാൽ പറ്റില്ല - കഴിച്ചിട്ട്
ബാക്കി സംസാരിച്ചാൽ മതി "
അജി നിർബന്ധിച്ച് അനാമിയെ ഇരുത്തി . രണ്ടു പേർക്കും ഭക്ഷണം
വിളമ്പി .
അനാമിക കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു - അവൾ സങ്കടത്തിൽ
തന്നെയാണെന്ന് മനസ്സിലായതിനാൽ അജി പിന്നെ നിർബന്ധിച്ചില്ല .
" വേറെ ഗിഫ്റ്റൊന്നും കിട്ടിയില്ലേ ചേട്ടാ - കൈ
കഴുകി വന്ന മുത്തു ചോദിച്ചു .
" റൂമിൽ കട്ടിലിൽ കിടപ്പുണ്ട് നീ പോയി തുറന്ന്
നോക്കിക്കോ "
മുത്തു അടുത്തു നിന്ന് മാറിയപ്പോൾ അപ്പു സ്വകാര്യമായി
അനാമികയോട് സംസാരിച്ചു - " മുത്തുനെ നമുക്ക് പറഞ്ഞ് മനസ്സിലാക്കാം - അനു
ആവശ്യമില്ലാത്ത ചിന്തിച്ച് ടെൻഷനാ കണ്ട "
" നിങ്ങളോട് സംസാരിച്ചപ്പോൾ എനിക്കാശ്വാസം
ഉണ്ട് "
മുത്തു വീണ്ടും കടന്നു വന്നപ്പോൾ അവർ സംസാരം നിറുത്തി .
" അജി ചേട്ടാ.... അപ്പു ചേട്ടൻ എന്ത്
സമ്മാനമാണ് തന്നത് ?
അനാമികയും അജിയെ നോക്കി .
" മൂന്ന് സമ്മാനം തന്നു - ഒന്ന് ഈ സർപ്രൈസ്
പാർട്ടി - രണ്ട് നല്ലൊരു കവിത ചൊല്ലിത്തന്നു . മൂന്നാമത്തെയാണ് "
" എന്താ മൂന്നാമത്തെ "
' ഞങ്ങൾ അപ്പു നെറ് വീട്ടിലേക്ക്..... ആലപ്പുഴക്ക് പോകുന്നു ''
ഇതായിരുന്നോ എന്ന മട്ടിൽ മുത്തു നിന്നപ്പോൾ അനാമിക നിറഞ്ഞ
ചിരിയോടെ ചോദിച്ചു .
" അതെയോ.... എന്നാ പോകുന്നേ "
" അടുത്ത ദിവസം തന്നെ "
'' എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന ഒരു
വീടും കാത്തിരിക്കുന്ന ഒരമ്മയും ഉണ്ടായിട്ട് ഇത്രനാളും പോകാത്ത നിങ്ങൾക്ക് നല്ല
ബുദ്ധി തോന്നിയല്ലോ ഭാഗ്യം "
' അമ്മ കുറേ നാള് ഞങ്ങളുടെ കൂടെ ഇവിടെ ഉണ്ടായിരുന്നതല്ലേ
അന്നേരം നാട്ടിൽ പോകേണ്ട കാര്യം ഇല്ലായിരുന്നു..... പല തവണ പോകാൻ
ശ്രമിച്ചപ്പോഴെല്ലാം ഓരോ തിരക്കുകൾ കാരണം നടന്നില്ല . പക്ഷേ ഇത്തവണ എന്തായാലും
പോകും - നാട്ടിൽ അപ്പുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് കാണണം '
, എല്ലാം എന്നു വെച്ചാൽ ? അനാമിക
എടുത്ത് ചോദിച്ചു .
" എല്ലാം എന്ന് പറഞ്ഞാൽ എല്ലാം തന്നെ "
" ശരി..... ശരി ഞങ്ങൾ ഇറങ്ങട്ടെ '.
" കുറച്ച് കഴിഞ്ഞ് പോയാൽ പോരേ '.
'' മുത്തുന് പഠിക്കാനുണ്ട് എക്സാം അല്ലേ.....
എനിക്കൊന്ന് കിടക്കുകയും വേണം "
" എന്നാൽ ശരി നാളെ കാണാം '
അവർ പോകാൻ മുറ്റത്തിറങ്ങിയപ്പോൾ അപ്പുവിന്റെ ഫോൺ റിംഗ്
ചെയ്തു .
അജി അവരെ യാത്രയാക്കി ഗൈറ്റ് പൂട്ടി സിറ്റൗട്ടിൽ കയറിയപ്പോൾ
അപ്പു ഫോൺ കൊണ്ടുവന്ന് കൊടുത്തു .
ഭാഗം - 6
..................................................................
മീനാക്ഷിയമ്മയാണ് വിളിച്ചത് .
മീനാക്ഷിയമ്മയാണ് വിളിച്ചത് .
" എങ്ങനെയുണ്ടായിരുന്നു മോനേ പാർട്ടിയെല്ലാം ? അമ്മ
ചോദിച്ചു .
" അതെല്ലാം സൂപ്പർ ആയിരുന്നു . രാവിലെ വിളിച്ചപ്പോൾ
എന്ത് അഭിനയമായിരുന്നു - അമ്മയ്ക്ക് എന്തായാലും ഒരു ഒസ്കാർ ഉണ്ട് "
" എല്ലാം അപ്പുവും അനുവും കൂടി ചെയ്തതാണ് അവര്
പറഞ്ഞ പോലെ ഞങ്ങളെല്ലാവരും അങ്ങ് അഭിനയിച്ചു "
" എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട് - അമ്മ
മരുന്ന് കഴിച്ചോ ? "
" ഉവ്വ്... കിടക്കാൻ തുടങ്ങുവായിരുന്നു "
" എന്നാൽ അമ്മ കിടന്നോ നാളെ വിളിക്കാം "
" ശരി മോനേ - അപ്പുനോട് പറഞ്ഞേക്ക് "
" ശരി "
....................................................................
അനാമിക ഓടുകയാണ് . അവളുടെ കൈയ്യിൽ പിടിച്ച് മുത്തുവും .
ഇരുവശവും കാടുപിടിച്ച ഇടുങ്ങിയ ഒരു വഴിയിലൂടെ ഓടുകയാണ് . പുറകിലൂടെ മുഖം
വ്യക്തമല്ലാത്ത മൂന്ന് പുരുഷന്മാരും . കാലുകൾ കുഴഞ്ഞു തുടങ്ങി . തളർന്നുവീണ തന്റെ
കയ്യിൽ നിന്നും പുറകെ വന്നവരിൽ ഒരുവൻ മുത്തുനെ പിടിച്ചു വലിച്ചിഴച്
കുറ്റിക്കാടിന്റെ മറവിലേക്ക് കൊണ്ടുപോയി . അവരെ തടയാൻ അനാമികയ്ക്ക് കഴിയുന്നില്ല .
സഹായത്തിനായി മുത്തുവിന്റെ വിളി കേൾക്കാം . ആ കുഞ്ഞിന്റെ ദ്യൈനിയ മുഖം . ഉറക്കം
നഷ്ടപ്പെട്ട അനാമിക എഴുന്നേറ്റു . വല്ലാത്തൊരു അസ്വസ്ഥത . അവൾ എഴുന്നേറ്റ്
മുത്തുവിന്റെ മുറിയിലേക്ക് ചെന്നു . അവൻ കമഴ്ന്നു കിടന്ന് നല്ല ഉറക്കത്തിലാണ് .
പണ്ടെങ്ങോ നടക്കേണ്ടിയിരുന്ന യാഥാർത്ഥ്യം സ്വപ്നത്തിലുടെ വന്ന് തന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു . അന്ന് തങ്ങളെ സഹായിക്കാൻ ഒരാൾ ഉണ്ടായിരുന്നു . അന്ന് ആ ചെറുപ്പക്കാരൻ ആ വഴിയിലൂടെ വന്നില്ലായിരുന്നെങ്കിൽ മുത്തുവും അനാമികയും ഈ ലോകത്ത് ഉണ്ടാകുമായിരുന്നോ എന്നതിൽ സംശയമാണ് .
ഇനി അധികം പേടിക്കേണ്ടതില്ല . മുത്തു പുരുഷനായിരിക്കുന്നു - ചോദ്യം ചെയ്യാവുന്ന പ്രായത്തിലെത്തിയിരിക്കുന്നു . അനാമിക ചുമർ ചാരി നിലത്തിരുന്നു .
" അവനെങ്കിലും സ്വസ്ഥമായി ഉറങ്ങട്ടെ....... "
പണ്ടെങ്ങോ നടക്കേണ്ടിയിരുന്ന യാഥാർത്ഥ്യം സ്വപ്നത്തിലുടെ വന്ന് തന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു . അന്ന് തങ്ങളെ സഹായിക്കാൻ ഒരാൾ ഉണ്ടായിരുന്നു . അന്ന് ആ ചെറുപ്പക്കാരൻ ആ വഴിയിലൂടെ വന്നില്ലായിരുന്നെങ്കിൽ മുത്തുവും അനാമികയും ഈ ലോകത്ത് ഉണ്ടാകുമായിരുന്നോ എന്നതിൽ സംശയമാണ് .
ഇനി അധികം പേടിക്കേണ്ടതില്ല . മുത്തു പുരുഷനായിരിക്കുന്നു - ചോദ്യം ചെയ്യാവുന്ന പ്രായത്തിലെത്തിയിരിക്കുന്നു . അനാമിക ചുമർ ചാരി നിലത്തിരുന്നു .
" അവനെങ്കിലും സ്വസ്ഥമായി ഉറങ്ങട്ടെ....... "
..................................................................
ത്രീഫോർത്തും ടീഷർട്ടുമാണ് അജിയുടെ വേഷം . നീരജ് മുണ്ട്
മാത്രം - അജി നീരജിന്റെ കൈത്തണ്ടയിലേക്ക് തല വെച്ച് അവനെ കെട്ടിപ്പിടിച്ചു കിടന്നു
.
" സമയം എത്രയായെന്ന് അറിയോ ഉറക്കം വരുന്നില്ലേ ? നീരജ്
ചോദിച്ചു .
" അപ്പൂന് ഉറക്കം വരുന്നുണ്ടോ ?
" ഇല്ല "
" അപ്പോൾ കുഴപ്പമില്ലല്ലോ..... ഞാനോർക്കു
വായിരുന്നു "
" എന്ത് ?
" അപ്പൂന്റെ നാടും വീടും മുറിയും എല്ലാം .
അപ്പു നെറെ വീട്ടിലെ വെളളതാമരകൾ വിരിഞ്ഞിരുന്ന കുളമില്ലേ അതും , എകാന്തമായി
ഇരുന്നിരുന്ന ഇലഞ്ഞിമരച്ചുവടും കാണണം "
" എല്ലാം കാണിച്ചു തരാം - എന്നും പറഞ്ഞ് അപ്പു
അജിയെ ഇറുകെ കെട്ടിപ്പുണർന്നു .
...............................................................
നാട്ടിലേക്ക് പോകാൻ നീരജും അജിയും തെയ്യാറായി വീട് പൂട്ടി
പുറത്തിറങ്ങിയപ്പോഴാണ് വഴിയിൽ കുറച്ച് ആളുകൾ കൂടി നിന്ന് സംസാരിക്കുന്നത് കണ്ടത് .
സ്ത്രീകളും കുട്ടികളും പുരുന്മാരുമുണ്ട് കൂട്ടത്തിൽ . അജി കാര്യം തിരക്കി .
മത്തായിയുടെ മകൾ ആരുടെയോ ഒപ്പം ഒളിച്ചോടിപോയി . അതാണ് ചർച്ച .
" ദേ പിന്നേം നാറി - കുടുംബത്തിൽ കേറ്റാൻ
കൊളളാത്ത കുറേയെണ്ണം ഉണ്ട് വില്ലയിൽ "
ഉഷ നീരജിനെയും അജിയേയും നോക്കി പറഞ്ഞു . തങ്ങൾ ഇവിടെ
താമസിക്കാൻ തുടങ്ങിയപ്പോൾ പ്രശ്നവുമായി വന്ന സ്ത്രീയാണ് ഉഷ . അന്ന് അവരായിരുന്നു
സെക്രട്ടറി . ഇപ്പോൾ റീത്താമ്മയാണ് സെക്രട്ടറി . വില്ലകളിലുളളർ രണ്ടു ചേരിയായി
തിരിഞ്ഞു . ഒരു പക്ഷം തങ്ങൾക്കൊപ്പവും മറുപക്ഷം ഉഷക്കൊപ്പവും നിന്നു .
വർഗ്ഗീസച്ചനാണ് തങ്ങൾക്ക് വേണ്ടി സംസാരിച്ചത് .
ഇപ്പോഴും വഴിയിൽ കണ്ടാൽ മുന വെച്ച സംസാരമാണ് ആ സ്ത്രീ .
അതിനാൽ തന്നെ നീരജും അജിയും കാര്യമാക്കിയില്ല .
അവർ ബസ് റ്റോപ്പിലേക്ക് നടന്നു . അപ്പോഴും പിറകിൽ നിന്ന് അവരുടെ ശബ്ദം കേൾക്കാം .
അവർ ബസ് റ്റോപ്പിലേക്ക് നടന്നു . അപ്പോഴും പിറകിൽ നിന്ന് അവരുടെ ശബ്ദം കേൾക്കാം .
" പിള്ളേരെ വഴിതെറ്റിക്കാൻ 2 ആണുങ്ങളുടെ
ഒന്നിച്ചുള്ള ജീവിതം - അതിനിപ്പുറത്ത് പെണ്ണായ വേറൊരുത്തൻ - ഇവിടെം നശിപ്പിക്കാനായിട്ട്
ഓരോ സാധനങ്ങള് "
അനാമികയെക്കുറിച്ചാണ് സംസാരിച്ചതെന്ന് അവർക്ക് മനസ്സിലായി .
ഒരിക്കൽ അനുപറഞ്ഞത് അജി ഓർത്തു .
" നിങ്ങൾ രണ്ട് പുരുഷന്മാർ ഒന്നിച്ച് ജീവിക്കാൻ
ആഗ്രഹിച്ചപോലെ എന്റെ ആഗ്രഹമാണ് ഒരു പെണ്ണാവുക എന്നത് . നമ്മുടെ ആഗ്രഹങ്ങളെ സമൂഹം
ഭ്രാന്തെന്ന് വിളിക്കും...... വിളിക്കട്ടെ പക്ഷേ നമുക്ക് ജീവിച്ചല്ലേ പറ്റൂ....
ജീവിക്കണം മറ്റുളളവരുടെ ഇഷ്ടത്തിനല്ല നമ്മുടെ ഇഷ്ടത്തിന്...."
റേയിൽവേ സ്റ്റേഷൻ വഴി പോകുന്ന ബസ്സ് കാത്ത് നീരജും അജിയും
നിന്നു .
ഭാഗം - 7
സന്ധ്യാനേരത്ത് മീനാക്ഷിയമ്മ തുളസിത്തറയിൽ വിളക്ക് വെക്കുമ്പോഴാണ്
നീരജും അജീഷും വീട്ടിൽ എത്തുന്നത് . നിലവിളക്കിലെ തിരി അൽപം കയറ്റി വെച്ച്
വിരൽത്തുമ്പിൽ പറ്റിയ എണ്ണ മുടിയിൽ തേച്ചു കൊണ്ട് മീനാക്ഷിയമ്മ അവരുടെ അടുത്തേക്ക്
ചെന്നു .
" ഉച്ചയോടു കൂടി നിങ്ങളെ കാണാതായപ്പോൾ ഞാൻ
കരുതി - വരാന്ന് പറഞ്ഞ് എന്നെ പറ്റിച്ചതാണെന്ന് "
"രാവിലെ ഇറങ്ങിയതാ അമ്മേ , ഞങ്ങൾ
കുറച്ച് കറങ്ങി - അതാ നേരം വൈകിയത് "
നീരജ് പറഞ്ഞു .
നീരജ് പറഞ്ഞു .
അമ്മ ചെന്ന് അജിയുടെ കയ്യിൽ പിടിച്ചു " മോൻ
വാ..."
" ആഹാ ഇത് കൊള്ളാലോ - ഇപ്പോ എന്നെ
വേണ്ടാതായോ" നീരജ് ചോദിച്ചു .
" അപ്പു നീ വേണേൽ അകത്തോട്ട് കയറിക്കോ ... അജി
ആദ്യായിട്ടാ ഇവിടെ വരുന്നേ അതിനാൽ ചിട്ടയോടെ തന്നെ സ്വീകരിക്കണം"
മൂവരും അകത്തേക്ക് കയറി . അജി വീടും പരിസരവും
നോക്കിക്കാണുകയായിരുന്നു .
പഴയ കാലത്തെ തറവാടുകളെ അനുസ്മരിപ്പിക്കുന്ന പോലെയുളള വലിയൊരു ഓടുവീടു . ഇരുട്ടായതിനാൽ പറമ്പ് വ്യക്തമല്ല .
പഴയ കാലത്തെ തറവാടുകളെ അനുസ്മരിപ്പിക്കുന്ന പോലെയുളള വലിയൊരു ഓടുവീടു . ഇരുട്ടായതിനാൽ പറമ്പ് വ്യക്തമല്ല .
ഉമ്മറത്തെ ചുമരിൽ തൂക്കിയ ഫോട്ടോ അജി അൽപ നേരം നിന്നു .
" അപ്പൂന്റെ അച്ഛൻ , ഞങ്ങളെ
വിട്ട് പോയിട്ട് പത്ത് വർഷമായി
എന്ന് തോന്നിയിട്ടേയില്ല - അപ്പു ന്റെ ഇഷ്ടങ്ങൾ എല്ലാം ആദ്യമേ തിരിച്ചറിഞ്ഞത് അവന്റെ അച്ഛൻ തന്നെ ആയിരുന്നു "
എന്ന് തോന്നിയിട്ടേയില്ല - അപ്പു ന്റെ ഇഷ്ടങ്ങൾ എല്ലാം ആദ്യമേ തിരിച്ചറിഞ്ഞത് അവന്റെ അച്ഛൻ തന്നെ ആയിരുന്നു "
അമ്മ നീരജിന്റെ നേരേ തിരിഞ്ഞു " മുകളിലെ മുറി
വൃത്തിയാക്കി ഇട്ടിട്ടുണ്ട് - ആളെ നിർത്തി ചെയ്യിച്ചതാ _ എന്താ
അവിടെ ആക്കിയിട്ടിരിക്കുന്നതെന്ന് എനിക്കറിയില്ലാ - കാലു വേദന കൂടുന്ന കാരണം
മുകളിലേക്ക് ഞാൻ കയറിയതുമില്ല - നിങ്ങൾ പോയി നോക്ക് - കുറവ് വല്ലതും ഉണ്ടേൽ രണ്ടു
പേരും കൂടി അങ്ങ് വൃത്തിയാക്കിക്കോ "
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി .
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി .
"വാടോ.. നീരജ് അജിയെ വിളിച്ച് മുകളിലെ
മുറിയിലെത്തി .
ലൈറ്റ് ഇട്ടു .
സാമാന്യം വലിയ മുറി . ഒരു മൂലയിൽ അലമാര അതിനടുത്ത് തന്നെ
ഒരു ഷെൽഫ് അതിൽ നിറയെ പുസ്തകങ്ങൾ - മേശ - ഒരു കസേര . മേശയുടെ മുകളിലുണ്
പുസ്തകങ്ങളും പേപ്പറുകളും . മറ്റൊരു മൂലയിൽ ജനലിനോട് ചേർന്ന് കട്ടിൽ .
" ഇഷ്ടപ്പെട്ടൊ എന്റെ വീട് " നീരജ്
ചോദിച്ചു .
അജി ചിരിച്ചു കൊണ്ട് തലയാട്ടി .
"ഇവിടെ വന്നപ്പോൾ സംസാരശേഷി പോയോ ? നീരജ്
കളിയാക്കി .
അജി അവന്റെ കയ്യിൽ പിച്ചുവെച്ചു കൊടുത്തു .
നീരജിന് വേദനിച്ചു . അവന്റെ കണ്ണിൽ വെളളം വന്നു .
നീരജിന് വേദനിച്ചു . അവന്റെ കണ്ണിൽ വെളളം വന്നു .
അത് കണ്ടപ്പോൾ അജിക്ക് പരിഭ്രമമായി .
അവൻ വേഗം പിച്ചിയ ഭാഗത്ത് തടവികൊണ്ടിരുന്നു .
; സോറി.... സോറി അപ്പു ഞാൻ വെറുതെ ചെയ്ത താ ഇത്ര
വേദനിക്കുമെന്ന് കരുതിയില്ല.... സോറി "
നീരജ് അജിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി .
എന്നിട്ട് പൊട്ടിച്ചിരിച്ചു .
അന്നേരമാണ് നീരജ് വേദനിച്ച പോലെ അഭിനയിച്ചതാണെന്ന് അജിക്ക്
മനസ്സിലായത് .
നീരജ് അജിയെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു .
നീരജിന്റെ കണ്ണിലെ പ്രണയ തിളക്കം നേരിടാനാകാതെ അജി മുഖം
താഴ്ത്തി .
"ഞാൻ കുളിക്കട്ടെ '' അജി
ചോദിച്ചു .
നീരജ് പിടുത്തം വിട്ട് കട്ടിലിൽ ഇരുന്നു .
അജി ബാഗ് തുറന്ന് വസ്ത്രങ്ങൾ എടുത്ത് കുളുമുറിയിൽ കയറി .
അജി കുളി കഴിഞ്ഞ് മുറിയിൽ നോക്കുമ്പോൾ നീരജ് മുണ്ടും ടീ
ഷർട്ടും വസ്ത്രം മാറ്റിയടത്ത് നിൽപ്പുണ്ട് .
" കുളിക്കുന്നില്ലേ ?
അജി ചോദിച്ചു
അജി ചോദിച്ചു
" ആ എനിക്ക് വയ്യ "
" 2 നേരം കുളിക്കണ ആൾക്ക് സ്വന്തം
വീട്ടിൽ വന്നപ്പോൾ ഇതെന്തു പറ്റി .... "
"ഒരീസം കുളിച്ചില്ലേലും കുഴപ്പമില്ല"
"അയ്യേ എന്റെ അടുത്ത് കിടക്കണ്ട കുളിക്കാതെ
"
"എന്താ കിടന്നാല് എന്നും പറഞ്ഞ് അജിയെ
കട്ടിലിലേക്ക് തളളിയിട്ട് അവന്റെ മേലെ ചാടിക്കിടന്നു നീരജ്
കുതറാൻ ശ്രമിച്ച - അജിയെ കൈയ്കളാലും കാലുകളാലും ബന്ധിച്ചു
കിടത്തി നീരജ് .
" അപ്പു എനിക്ക് വേദനിക്കുന്നു "
" കുറച്ച് വേദന സഹിക്ക് താൻ "
അജിയുടെ കഴുത്തിലും മുഖത്തും തന്റെ മുഖം കൊണ്ട് ഉരസുകയും
ചുംബിക്കുകയും ചെയ്തു നീരജ് .
കുറച്ച് നേരം എതിർപ്പ് കാണിച്ചെങ്കിലും അജിയുടെ എതിർപ്പ് കുറയുന്നത് നീരജ് അറിഞ്ഞു . അജിയുടെ കൈകൾ സ്വതന്ത്രമാക്കി . അജിയുടെ ചുണ്ടുകളിൽ ചുണ്ടമർത്താൻ തുടങ്ങിയതും നീരജിനെ തളളിയിട്ട് അജി ചാടി എഴുന്നേറ്റു .
കുറച്ച് നേരം എതിർപ്പ് കാണിച്ചെങ്കിലും അജിയുടെ എതിർപ്പ് കുറയുന്നത് നീരജ് അറിഞ്ഞു . അജിയുടെ കൈകൾ സ്വതന്ത്രമാക്കി . അജിയുടെ ചുണ്ടുകളിൽ ചുണ്ടമർത്താൻ തുടങ്ങിയതും നീരജിനെ തളളിയിട്ട് അജി ചാടി എഴുന്നേറ്റു .
"അങ്ങനെയിപ്പോ മോൻ സുഖിക്കണ്ട - ഞാൻ താഴെ പോകാ
" അതും പറഞ്ഞ് അജി കൊ ണി പടി ഇറങ്ങി .
" പോയ്ക്കോ ... കുറച്ച് കഴിഞ്ഞാൽ ഇവിടെത്തന്നെ
വരുമല്ലോ അന്നേരം എടുത്തോളാം " നീരജ് വിളിച്ചു പറഞ്ഞു .
എഴുന്നേറ്റ് അഴിഞ്ഞ മുണ്ട് ശരിയാക്കിയടത്ത് താഴെക്ക് ഇറങ്ങി .
എഴുന്നേറ്റ് അഴിഞ്ഞ മുണ്ട് ശരിയാക്കിയടത്ത് താഴെക്ക് ഇറങ്ങി .
മീനാക്ഷിയമ്മ ചപ്പാത്തി ഉണ്ടാക്കാനുളള
തെയ്യാറെടുപ്പിലായിരുന്നു .
അജി ചെന്ന് ചപ്പാത്തി പരത്തുന്ന കോല് അമ്മയുടെ കയ്യിൽ
നിന്നും വാങ്ങി .
" അമ്മ ആ കസേരയിൽ ഇരുന്നോ ഇത് ഞാൻ ചെയ്യാം
"
" വേണ്ട മോനേ ഞാൻ ചെയ്തോളാം"
" വേണ്ടാ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി "
" എന്നാൽ ഞാൻ ചുടാം എന്നും പറഞ്ഞ് അടുപ്പ്
കത്തിക്കാൻ തുടങ്ങിയ അമ്മയെ നീരജ് പിടിച്ച് കസേരയിൽ കൊണ്ടിരുത്തി .
" അമ്മ അവിടെ ഇരുന്നോ - ഇത് ഞങ്ങൾ ചെയ്തോളാം -
"
നീരജ് പറഞ്ഞു .
" അമ്മയക്ക് ഗുജറാത്ത് , കേരളം
, കാശ്മീർ ഇതിൽ ഏതിന്റെ ഷേപ്പിൽ വേണം ചപ്പാത്തി "
തന്നെയാ കളിയാക്കിയതെന്ന് മനസ്സിലായ അജി അവൻ പരത്തിയ
ചപ്പാത്തി ഉയർത്തി അമ്മയെ കാണിച്ചു .
" അപ്പു വെറുതെ കളിയാക്കുന്നതാ . നോക്കു അമ്മേ
ഇതിന് എന്തെലും കുഴപ്പമുണ്ടോന്ന് "
"ആദ്യായിട്ട് ഒരെണ്ണം ശരിയായല്ലോ നീരജ് പറഞ്ഞു
.
മീനാക്ഷിയമ്മ അവരുടെ തമാശകൾ നോക്കിയിരുന്നു .
തന്റെ ആഗ്രഹങ്ങൾ എല്ലാം വെടിഞ്ഞത് തന്റെ മകന്റെ
സന്തോഷത്തിനു വേണ്ടിയാണ് .
പലർക്കും മകനെ നേർവഴിക്ക് നടത്താൻ കഴിയാത്ത അമ്മയാണ് താൻ . നാട്ടുകാരുടെ ഇഷ്ടത്തിന് സഞ്ചരിച്ചാൽ തന്റെ മകൻ നഷ്ടമാകും - അത് പാടില്ല - അവൻ ജീവിക്കട്ടെ അവന്റെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കുമൊപ്പം . ഒരു പ്രാർത്ഥന മാത്രം - പാതി വഴിയിൽ പൊലിയരുതേ ഈ ബന്ധമെന്ന് - പേടിയാണ് - കേട്ട കഥകളിലെല്ലാം അവസാനം അതാണ് സംഭവിക്കുന്നത് - പൊരുത്തപ്പെടാനാവാതെ പിരിഞ്ഞു പോകുന്ന ബന്ധങ്ങൾ -
പലർക്കും മകനെ നേർവഴിക്ക് നടത്താൻ കഴിയാത്ത അമ്മയാണ് താൻ . നാട്ടുകാരുടെ ഇഷ്ടത്തിന് സഞ്ചരിച്ചാൽ തന്റെ മകൻ നഷ്ടമാകും - അത് പാടില്ല - അവൻ ജീവിക്കട്ടെ അവന്റെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കുമൊപ്പം . ഒരു പ്രാർത്ഥന മാത്രം - പാതി വഴിയിൽ പൊലിയരുതേ ഈ ബന്ധമെന്ന് - പേടിയാണ് - കേട്ട കഥകളിലെല്ലാം അവസാനം അതാണ് സംഭവിക്കുന്നത് - പൊരുത്തപ്പെടാനാവാതെ പിരിഞ്ഞു പോകുന്ന ബന്ധങ്ങൾ -
ഭാഗം - 8
" ചപ്പാത്തിക്ക് എന്ത് കറിയാമ്മേ വേണ്ടത് ...?
"
അജിയുടെ ചോദ്യംകേട്ട് മീനാക്ഷിയമ്മ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു ,
അജിയുടെ ചോദ്യംകേട്ട് മീനാക്ഷിയമ്മ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു ,
" ഉരളക്കിഴങ്ങുണ്ട് സ്റ്റൂ ആക്കിയാലോ ...?
"
" അപ്പു , നീയാ
തേങ്ങ ചുരണ്ടി പിഴിഞ്ഞ് പാലെടുത്തെ ...
അജി അപ്പുവിനോട് പറഞ്ഞു
കിഴങ്ങ്കറിതന്നെ വേണോ അമ്മേ ഉള്ളിക്കറി പോലെ ... തല
ചൊറിഞ്ഞ്കൊണ്ട് അപ്പു ചോദിച്ചു .
നിന്റെ മടി ഇതുവരെ മാറിയില്ലേ അപ്പൂ .... നോക്ക് അജി , വയറ്
വിശക്കുമ്പോഴല്ലാതെ അപ്പു പണ്ട് അടുക്കള ഭാഗത്തേക്ക് വരാറില്ലായിരുന്നു . എന്തിന്
കഴിച്ച പാത്രം പോലും കഴുകി വെക്കില്ല .... അന്നൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു , ഇവന്റെ
കല്യാണം കഴിഞ്ഞാൽ കൂടെ ജീവിക്കുന്ന പെങ്കൊച്ച് കുറെ പൊരുത്തപ്പെടേണ്ടി വരുമെന്ന് .
മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് അജി ചപ്പാത്തി
പരത്തുന്നത് നിർത്തിയിട്ട് ഒരു നിമിഷം അവരെ മുഖമുയർത്തി നോക്കി . അജിയുടെ നോട്ടവും
മ്ലാനമായ അവന്റെ മുഖവും കണ്ടപ്പോൾ തന്റെ നാവ് പിണഞ്ഞത് മീനാക്ഷിയമ്മ മനസിലാക്കിയത്
. അവർ ഒരു നിമിഷം നിശബ്ദയായി . മെല്ലെ ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റ് അജിയുടെ
അടുത്ത് വന്നു അവന്റെ ചുമലിൽ കൈവച്ചു കൊണ്ട് പറഞ്ഞു ,
ഒരു പെൺകുട്ടിയേക്കാൾ കരുതലിൽ അപ്പൂനെ എന്റെമോൻ
നോക്കുന്നതും സ്നേഹിക്കുന്നതും ഈഅമ്മയ്ക്കറിയാം . നിന്നോളം വലിയൊരുഭാഗ്യം ഈജന്മം
എന്റെമോന് കിട്ടില്ല .
അതുപറഞ്ഞവർ അജിയുടെ മുടിയിഴകളിൽ തലോടി . അജിയുടെ കണ്ണിൽ നിന്ന് അശ്രുക്കൾ പൊഴിഞ്ഞു .
അയ്യേ ... എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ കരയുകയോ ....? മോശം ... മോശം .....
അതുപറഞ്ഞവർ അജിയുടെ മുടിയിഴകളിൽ തലോടി . അജിയുടെ കണ്ണിൽ നിന്ന് അശ്രുക്കൾ പൊഴിഞ്ഞു .
അയ്യേ ... എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ കരയുകയോ ....? മോശം ... മോശം .....
അതുപറഞ്ഞ് മീനാക്ഷിയമ്മ അജിയുടെ കവിൾതുടച്ച് തന്നോട്
ചേർത്ത് നെറുകയിൽഒരുമ്മ നൽകി .
ആഹ് ... ഇപ്പോ ഞാൻ ഔട്ടായോ .....
അപ്പുവിന്റെ നീരസം കലർന്ന ചോദ്യം കേട്ടപ്പോൾ
മീനാക്ഷിയമ്മക്ക് ചിരി വന്നു . അപ്പുവിന്റെ കവിളിൽ നുള്ളിക്കൊണ്ടവർ പറഞ്ഞു ,
അജിയെകിട്ടിയപ്പോഴെ നിന്റെപേര് ഞാൻ റേഷൻ കാർഡിൽനിന്ന്
വെട്ടി അപ്പു .
അതുപറഞ്ഞവർ അജിയെ നോക്കി ചിരിച്ചു ... അമ്മയുടെ ചിരിയിൽ
അജിയും പങ്ക്ചേർന്നു .
റേഷൻ കാർഡിൽപ്പോലും പേരില്ലാത്ത വീട്ടിൽ പണിയെടുക്കാൻ
ഞാനില്ല .
അത്പറഞ്ഞപ്പു മീനാക്ഷിയമ്മ ഇരുന്ന കസേരയിൽപ്പോയിരുന്നു .
ഇങ്ങനെയും ഒരു മടിയൻ , ഒരു
കാരണം കിട്ടാൻ നോക്കിയിരുന്നതാ ....
മീനാക്ഷിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു .
ഇങ്ങ് താ അജി ഞാൻ പരത്താം .
മീനാക്ഷിയമ്മ ചപ്പാത്തിക്കോല് അജിയുടെ കയ്യിൽ നിന്ന്
വാങ്ങാൻ നോക്കികൊണ്ട് പറഞ്ഞു .
വേണ്ട ... വേണ്ട ... അമ്മ അവിടെ പോയിരുന്നേ ...
അമ്മേം മോനുംകൂടി ഒരുതീരുമാനത്തിൽ എത്തിക്കഴിഞ്ഞങ്കിൽ
കരിയുന്ന ചപ്പാത്തി എടുത്ത്മാറ്റിയാൽ കൊള്ളാമായിരുന്നു . കരിച്ച് വച്ചതൊന്നും
എനിക്ക് വേണ്ടേ ...
കസേരയിൽ ഇരുന്ന് അപ്പുവിളിച്ച് പറഞ്ഞു ...
അപ്പോഴാണ് അജി പാനിൽ നിന്ന് കരിഞ്ഞപുക ഉയരുന്നത് ശ്രദ്ധിച്ചത് . പെട്ടന്ന് കൈ എത്തി ചപ്പാത്തി എടുത്തപ്പോൾ പാനിൽ തട്ടി വിരലുകൾ പൊള്ളി ....
ആഹ് .... ആ ... കൈകുടഞ്ഞ്കൊണ്ട് അജി നിലവിളിച്ചു . അജിയുടെ നിലവിളികേട്ട് അപ്പു കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് അജിയുടെ അടുത്തേക്ക് പാഞ്ഞെത്തി . അവന്റെ കൈ പിടിച്ച് നോക്കി , വെളുത്ത മൃദുലമായ വിരലുകൾ ചുവന്ന് തുടുത്തിരിക്കുന്നു . വിരലുകളിൽ പൊള്ളലേറ്റ് കുമിളകൾ നിഴലിച്ചിരിക്കുന്നു . അപ്പു അജിയുടെ വിരലുകൾ തന്റെ ചുണ്ടോട്ച്ചേർത്ത് ഊതി ... അജിയുടെ കണ്ണിൽ നനവ് പൊടിക്കുന്നത് അപ്പു ശ്രദ്ധിച്ചു .
അപ്പോഴാണ് അജി പാനിൽ നിന്ന് കരിഞ്ഞപുക ഉയരുന്നത് ശ്രദ്ധിച്ചത് . പെട്ടന്ന് കൈ എത്തി ചപ്പാത്തി എടുത്തപ്പോൾ പാനിൽ തട്ടി വിരലുകൾ പൊള്ളി ....
ആഹ് .... ആ ... കൈകുടഞ്ഞ്കൊണ്ട് അജി നിലവിളിച്ചു . അജിയുടെ നിലവിളികേട്ട് അപ്പു കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് അജിയുടെ അടുത്തേക്ക് പാഞ്ഞെത്തി . അവന്റെ കൈ പിടിച്ച് നോക്കി , വെളുത്ത മൃദുലമായ വിരലുകൾ ചുവന്ന് തുടുത്തിരിക്കുന്നു . വിരലുകളിൽ പൊള്ളലേറ്റ് കുമിളകൾ നിഴലിച്ചിരിക്കുന്നു . അപ്പു അജിയുടെ വിരലുകൾ തന്റെ ചുണ്ടോട്ച്ചേർത്ത് ഊതി ... അജിയുടെ കണ്ണിൽ നനവ് പൊടിക്കുന്നത് അപ്പു ശ്രദ്ധിച്ചു .
നല്ല വേദനയുണ്ടോ മുത്തേ ...
അതേയന്ന് അജി ശിരസ്സനക്കി മറുപടി നൽകി .
നോക്കട്ടെ ...
മീനാക്ഷിയമ്മ അപ്പുവിന്റെ കൈകളിൽ നിന്നും അജിയുടെ
കൈഗ്രഹിച്ചുകൊണ്ട് പറഞ്ഞു .
ഹോ ... നിലവിളിക്കാൻ മാത്രമുള്ളത് ഒന്നുമില്ലല്ലോ അജി . ഇത്
ഇത്തിരി തുപ്പൽ തൊട്ടിട്ടാൽ മാറാവുന്നതേയുള്ളൂ ....
അതുപറഞ്ഞവർ അജിയുടെ വിരലുകളെ തന്റെ ചുണ്ടോട്ച്ചേർത്ത് നാവുകൊണ്ട്
നനച്ചു .
അമ്മയുടെ കണ്ണിൽ തിമിരം ബാധിച്ചോ ... വിരലുകൾ തുടുത്ത്
പൊന്തിയത് കണ്ടില്ലേ ...? നീവന്നേ അജി ജംഗ്ഷനിലൊരു ക്ലിനിക്ഉണ്ട് നമുക്ക് അവിടെപ്പോയി
മരുന്ന് വെക്കാം .
അപ്പുവിന്റെ ശബ്ദത്തിൽ ക്ഷോഭവും വൈഷമ്യവും നിഴലിച്ചിരുന്നു
.
മരുന്ന്വെക്കാൻ മാത്രമുള്ളത് ഒന്നുമില്ല അപ്പു . നീ വെറുതെ
അമ്മയോട് ചൂടാവണ്ട . ഇത്തിരി വാഴക്കറ പുരട്ടിയാൽ മാറാവുന്നതേയുള്ളൂ ...
അജിയുടെ മറുപടിയിൽ അപ്പു നിശബ്ദനായി .
അമ്മേ ... ടോർച്ചുണ്ടോ ...?
ഈ രാത്രിയിലിനി തൊടിയിലേക്കെങ്ങും പോകണ്ട . അലമാരയിലെ
ഭരണിയിൽ ചെറുതേനിരുപ്പുണ്ട് അതു കുറച്ച് പുരട്ടിത്തരാം .
അജിയുടെ ചോദ്യത്തിനുള്ള മറുപടിയായി മീനാക്ഷിയമ്മ പറഞ്ഞു .
അവർ അലമാരയിലെ വലിപ്പിൽ നിന്ന് ഭരണിയെടുത്ത് അതിൽ നിന്ന് തേനെടുത്ത് അജിയുടെ
വിരലുകളിൽ പുരട്ടി കൊടുത്തു . അവസാനം തന്റെ വിരലുകളിൽ അവശേഷിച്ച തേൻതുള്ളികൾ
അജിയുടെ ചുണ്ടിലേക്ക് തേച്ച് കൊടുത്തു . ചുണ്ടിൽപ്പറ്റിയ തേൻതുള്ളികൾ
നുണഞ്ഞുകൊണ്ട് അജി അപ്പുവിനെ നോക്കി ചിരിച്ചുകാട്ടി . അജിയുടെ ചിരി കണ്ടപ്പോഴാണ്
അപ്പുവിനിൽ ഒരാശ്വാസം ഉണ്ടയത് .
അജി നീ റൂമിൽ പോയി വിശ്രമിച്ചോ ഫുഡ് ഒക്കെ
ഞാനുണ്ടാക്കിക്കോളാം .
ഹേയ് ... സാരമില്ല അപ്പു ഇപ്പോ വേദനയൊക്കെ പമ്പകടന്നു .
നിന്നോട് പറഞ്ഞാൽ കേൾക്കില്ലേ അജി ...
അപ്പുവിന്റെ ശബ്ദം ഉയർന്നു .
അപ്പുവിന്റെ ശബ്ദം ഉയർന്നു .
അമ്മേ ... അജിയേയും വിളിച്ചോണ്ട് റൂമിൽപോയെ ഇവിടുത്തെ
കാര്യമൊക്കെ ഞാൻ നോക്കിക്കോളാം .
അതുപറഞ്ഞ് അപ്പു അജിയേയും മീനാക്ഷിയമ്മയുടേയും കൈപിടിച്ച്
അടുക്കളക്ക് പുറത്തേക്ക് കൊണ്ട്പോയി അകത്ത് നിന്ന് വാതിലടച്ചു .
മോൻ വാ ... അവനെന്താന്നു വച്ചാൽ കാട്ടി കൂട്ടട്ടെ ...
മീനാക്ഷിയമ്മ അജിയുടെ കൈപിടിച്ച് തന്റെ റൂമിലേക്ക് നയിച്ചു
...
അമ്മേ ... അപ്പു ഒറ്റക്ക് ....
കൊച്ചു കുട്ടിയൊന്നുംമല്ലല്ലോ ... അവനെ ആരും പിടിച്ചോണ്ട്
പോവില്ല .
അജി മടിച്ച് മടിച്ച് മീനാക്ഷിയമ്മയുടെ ഒപ്പം നടന്നു .
ഇടയ്ക്ക് ഇടയ്ക്ക് അവൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു . സാമാന്യം
ഭേദപ്പെട്ട വലിയ മുറിയായിരുന്നു മീനാക്ഷിയമ്മയുടേതും . ഗുരുവായൂരപ്പന്റേയും
മുത്തപ്പന്റേയും ചിത്രങ്ങൾ മുറിയിലെ ഭിത്തിയിൽ തൂക്കിയിരുന്നു . മൂലയിലെ
മേശപ്പുറത്ത് നിറo മങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കല്യാണ ഫോട്ടോയും അതിനോട്
ചേർന്ന് കമഴ്ന്ന് വീണ് മോണകാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രവും ഫ്രെയിം
ചെയ്ത് വെച്ചിട്ടുണ്ടാരുന്നു .
ഇത് ആരുടെ കല്യാണ ഫോട്ടയാണമ്മേ ...?
ഞങ്ങളുടെ ...
അതു പറഞ്ഞപ്പോൾ മീനാക്ഷിയമ്മയുടെ മുഖത്ത് ഒരു നാണം
കളിയാടുന്നതായി അജിക്ക് തോന്നി .
ഈ കുട്ടിയോ ...?
ഫ്രെയിം ചെയ്ത ഫോട്ടോ കൈയ്യിലെടുത്ത്കൊണ്ട് അജി ചോദിച്ചു .
അപ്പുമോനാ അത് ...
ശരിക്കും ....
അതിശയത്തോടെ അജി ആച്ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി .
പിന്നെ ചുണ്ടോട് ച്ചേർത്തൊരു മുത്തം നൽകി . മീനാക്ഷിയമ്മയുടെ നേർക്കു
തിരിഞ്ഞുകൊണ്ട് പറഞ്ഞു ,
എന്തു ഭംഗിയാ ചിരി കാണാൻ അല്ലേ അമ്മേ ....
അതേ ...അജീ , മോനെ നീ കൂടി അപ്പുവിന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ആചിരിക്ക് മുമ്പത്തേക്കാൾ തെളിച്ചം കൂടി . ജീവിതാവസാനം വരെ ആ ചിരി അങ്ങനെ തന്നെ നില്ക്കണമേ സർവ്വേശ്വരാ എന്നാണെന്റെ എപ്പോഴത്തേയും പ്രാർത്ഥന .
അതേ ...അജീ , മോനെ നീ കൂടി അപ്പുവിന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ആചിരിക്ക് മുമ്പത്തേക്കാൾ തെളിച്ചം കൂടി . ജീവിതാവസാനം വരെ ആ ചിരി അങ്ങനെ തന്നെ നില്ക്കണമേ സർവ്വേശ്വരാ എന്നാണെന്റെ എപ്പോഴത്തേയും പ്രാർത്ഥന .
ഞാൻ ഒരിക്കലും എന്റെ അപ്പുവിന്റെ കണ്ണുനിറയാൻ
ഇടയാക്കില്ലമ്മേ ...
കട്ടിലിൽ മീനാക്ഷിയമ്മയുടെ അരുകിൽ വന്നിരുന്ന് അവരുടെ
വലതുകരം അജിതന്റെ നെഞ്ചോട് ചേർത്ത്കൊണ്ട്പ്പറഞ്ഞു .
ഇനിക്കിതുമാത്രം കേട്ടാമതി മോനെ ... ഉറ്റവരും ഉടയവരും
തള്ളിപ്പറഞ്ഞപ്പോഴും കളിയാക്കിയപ്പോഴും ഞാനെന്റെ മകന്റെ ഒപ്പംനിന്നത് അവന്റെ
സന്തോഷം മാത്രം ആഗ്രഹിച്ചാണ് . മരിക്കണതിന് മുൻപും അപ്പുവിന്റെ അച്ഛൻ എന്നോട്
പറഞ്ഞതും അതുമാത്രമാണ് , ആണായിട്ടും പെണ്ണായിട്ടും നമുക്ക് ഒന്നേയുള്ളൂ അവന്റെ
സന്തോഷമായിരിക്കണം ഇനിയുള്ള ജീവിതത്തിലെ തന്റെ സുദിനങ്ങൾ . എന്റെ കാലം കഴിഞ്ഞാൽ
അജിയല്ലാതെ വേറെയാരും അപ്പുവിനില്ല . മോന്റെ വീട്ടിലെകൂട്ട് വീഴ്ച വന്നാൽ
ഓടിയെത്താൻ ഒരു കൂടപ്പിറപ്പുപോലും അപ്പുവിനില്ലന്ന ബോധം എപ്പോഴും
മോനുണ്ടായിരിക്കണം .
എന്റെ കൂടെപ്പിറപ്പുകൾ ... ജന്മം തന്നവർക്കില്ലാത്ത
ബന്ധമൊന്നും അവർക്കാർക്കും എന്നോടില്ലമ്മേ ...
അതുപറഞ്ഞ് അജി മീനാക്ഷിയമ്മയുടെ മടിയിലേക്ക് തല ചായിച്ചു .
പട്ടാളച്ചിട്ടയോടെ തന്നെയാണ് ഞങ്ങൾ മക്കൾ മൂവരേയും അച്ഛൻ
വളർത്തിയത് . ജീവിതത്തിൽ അടുക്കും ചിട്ടയും ഉള്ളവരായിത്തീരാൻ ചെറിയ പ്രായത്തിലേ
ഞങ്ങളെ ബോർഡിംഗിലാക്കി . അവധിക്കാലത്ത് സ്വന്തം വീട്ടിൽ വിരുന്നുകാരെപ്പോലെ
സന്ദർശിക്കേണ്ടി വരിക .... വീട്ടിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന
ഒറ്റപ്പെടലിനേക്കാളും ഏകാന്തതയേക്കാളും എത്രയോ ഭേദമാണ് ബോർഡിംഗ് ലൈഫ് എന്ന്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ചെറിയച്ഛന്മാരും ചെറിയമ്മമാരും സ്വന്തം
മക്കളെ കൊഞ്ചിക്കുമ്പോഴും ലാളിക്കുമ്പോഴും ഞങ്ങൾ കൊതിയോടെ ആകാഴ്ച
നോക്കിനിന്നിട്ടുണ്ട് . ഞങ്ങൾക്കൊരിക്കലും വിധിച്ചിട്ടില്ലാത്ത സ്വർഗ്ഗത്തെയോർത്ത്
സ്വയം നെടുവീർപ്പെടും . പരസ്പരം തുറന്ന് സംസാരിക്കാനുള്ള മനസ്സ്പോലും ഞങ്ങൾ
മൂവർക്കും എന്നേ നഷ്ടമായിക്കഴിഞ്ഞിരുന്നു . മുഖാമുഖം കാണുമ്പോൾ ഒന്നുചിരിക്കാൻ
പോലും ഞങ്ങൾ മറന്നിരുന്നു . അച്ഛനും അമ്മയും സ്വന്തം ജോലിയോട് കാട്ടിയ
ഉത്തരവാദിത്തത്തിന്റെ ഒരു കണികയെങ്കിലും ഞങ്ങളോട് കാട്ടിയിരുന്നോ
എന്നിനിക്കിപ്പോഴും സംശയമാണ് . അവർ രണ്ടുപേർക്കും എപ്പോഴും പ്രധാനം ഉദ്യോഗവും
സ്ഥാനമാനങ്ങളും മാത്രമായിരുന്നു . കുടുംബമെന്ന ചട്ടക്കൂടിനുവേണ്ടി വിട്ടുവീഴ്ച
ചെയ്യാൻ സ്വന്തം ദുരഭിമാനം അവർ രണ്ടുപേരും ഒരിക്കലും അനുവദിച്ചിരുന്നില്ല .
വഴിയമ്പലത്തിലെ നേർച്ചപ്പെട്ടിയിലേക്ക് വലിച്ചെറിയുന്ന നാണയത്തുട്ടുകൾ പോലെയായിരുന്നു
ഞങ്ങളുടെമേൽ വല്ലപ്പോഴും അവർ ചൊരിയുന്ന മമത . ഉണ്ണാനും ഉടുക്കാനും
പഠിക്കാനുമുള്ളത് നൽകിയതിലൂടെ മക്കളിൽ തങ്ങൾക്കുള്ള കടമ നിറവേറ്റിയതായി സ്വയം അവർ
ആശ്വാസം കണ്ടെത്തി . എനിക്ക് പലപ്പോഴും അപ്പുവിനോട് അസൂയ തോന്നിയിട്ടുണ്ട് , നിങ്ങൾ
തമ്മിലുള്ള ബന്ധത്തിന്റെ കെട്ടുറപ്പ്കണ്ടിട്ട് . അടുത്ത ജന്മത്തിലെങ്കിലും
എനിക്കും ഇതുപോലൊരു അമ്മയെ കിട്ടുമായിരിക്കുമല്ലേ ....?
അജിയുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു . തന്റെ
മടിയിലനുഭവപ്പെട്ട ചൂടും നനവുംകൊണ്ടവൻ കരയുകയാണന്ന് മീനാക്ഷിയമ്മയ്ക്കു മനസ്സിലായി
. ഈപ്പറഞ്ഞ ഓരോ വാക്കും അജിയുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നു
വന്നതാണെന്നും .
അജിയുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് മീനാക്ഷിയമ്മപ്പറഞ്ഞു ,
അജിയുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് മീനാക്ഷിയമ്മപ്പറഞ്ഞു ,
ഇനിയൊരു ജന്മം എന്തിന് അമ്മയായി ഞാനില്ലേ . എന്റെ കണ്ണടയും
കാലംവരെ എന്റെ മക്കൾക്ക് രണ്ടാൾക്കും ഒരുകുറവും വരാതെ ഈഅമ്മ നോക്കിക്കോളാം .
വിശ്വാസം വരാതെ അജി മുഖമുയർത്തി മീനാക്ഷിയമ്മയെ നോക്കി , അവരുടെ
മുഖത്തെ മന്ദസ്മിതം അവന്റെ കണ്ണീർതുള്ളിയിലലിഞ്ഞ് അജിയുടെ കണ്ണുകളെ
തിളക്കമുള്ളതാക്കിമാറ്റി .
അപ്പുവന്നു കഴിക്കാൻ വിളിക്കുന്നതുവരെ അജിയാകിടപ്പുതുടർന്നു . ചപ്പാത്തി മുറിച്ച് കഷണങ്ങളാക്കാൻ നേരം ചെറിയ വേദനയും പുകച്ചിലും അജിക്കനുഭവപ്പെട്ടു . അതു മനസിലാക്കിയ അപ്പുവും മീനാക്ഷിയമ്മയും ഇരുവശങ്ങളിലായിരുന്ന് അജിയെ ഊട്ടിച്ചു . അപ്പുവിന്റെയും മീനാക്ഷിയമ്മയുടേയും സ്നേഹപരിലാളനത്തിൽ കണ്ണും മനസ്സും വയറും നിറച്ച് , ഭക്ഷണം കഴിച്ച് അജിയെഴുന്നേറ്റു . ഡൈനിംഗ് ടേബിളും അടുക്കളയും അപ്പു ഒറ്റക്കാണ് വൃത്തിയാക്കിയത് സഹായിക്കാൻ തുനിഞ്ഞ മീനാക്ഷിയമ്മയെ അതിൽ നിന്ന് അവൻ വിലക്കി ഉറങ്ങാനായി മുറിയിലേക്ക് പറഞ്ഞയച്ചു . തന്നെ ചുറ്റിപ്പറ്റി നിന്ന അജിയോടായി അപ്പു പറഞ്ഞു ,
അപ്പുവന്നു കഴിക്കാൻ വിളിക്കുന്നതുവരെ അജിയാകിടപ്പുതുടർന്നു . ചപ്പാത്തി മുറിച്ച് കഷണങ്ങളാക്കാൻ നേരം ചെറിയ വേദനയും പുകച്ചിലും അജിക്കനുഭവപ്പെട്ടു . അതു മനസിലാക്കിയ അപ്പുവും മീനാക്ഷിയമ്മയും ഇരുവശങ്ങളിലായിരുന്ന് അജിയെ ഊട്ടിച്ചു . അപ്പുവിന്റെയും മീനാക്ഷിയമ്മയുടേയും സ്നേഹപരിലാളനത്തിൽ കണ്ണും മനസ്സും വയറും നിറച്ച് , ഭക്ഷണം കഴിച്ച് അജിയെഴുന്നേറ്റു . ഡൈനിംഗ് ടേബിളും അടുക്കളയും അപ്പു ഒറ്റക്കാണ് വൃത്തിയാക്കിയത് സഹായിക്കാൻ തുനിഞ്ഞ മീനാക്ഷിയമ്മയെ അതിൽ നിന്ന് അവൻ വിലക്കി ഉറങ്ങാനായി മുറിയിലേക്ക് പറഞ്ഞയച്ചു . തന്നെ ചുറ്റിപ്പറ്റി നിന്ന അജിയോടായി അപ്പു പറഞ്ഞു ,
താൻപോയി ഒന്നുമയങ്ങിക്കോടോ ... ഞാൻ വന്നുകഴിഞ്ഞാപ്പിന്നെ
ഉറങ്ങാൻ നേരം കിട്ടിയന്നുവരില്ല .
ഉറങ്ങാതെപ്പിന്നെ , ആട്ടംവല്ലോം
കാണാൻ പോകുന്നുണ്ടോ ഈരാത്രി ....?
ഒരു കളിയാട്ടമുണ്ട് ...
അതുപറഞ്ഞ് അപ്പു അജിയെകണ്ണിറുക്കി കാണിച്ചു .
താനൊന്ന് മനസു വച്ചാൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം ....
മൗനം സമ്മതം ...
ജയനെ അനുകരിച്ച് അപ്പു അജിയോടായിപ്പറഞ്ഞു .
ഹോ ... ഒരുണങ്ങിയ ജയൻ വന്നിരിക്കുന്നു .
അങ്ങനെ പറഞ്ഞുകൊണ്ട് അജി അപ്പുവിന്റെ വയറ്റിൽ ചെറിയ ഒരിടി
കൊടുത്തു .
അപ്പൂ ... ഞാൻ മുറിയിലേക്ക് പോവാണേ ... കുടിക്കാനുള്ള
വെള്ളം പകർന്ന് തന്നിരുന്നങ്കിൽ ഞാൻ കൊണ്ടു പോയേക്കാം .
അതുവേണ്ട ... ഞാൻ വരുമ്പോൾ കൊണ്ടുവരാം താൻ പോയി കിടന്നോ .
അപ്പുവിനോട് യാത്രപ്പറഞ്ഞു അജി മുറിയിലേക്ക് പോയി .
മുറിയിലെത്തിയ അജി കിടക്കവിരികളുടെ ചുളുവുകൾ മാറ്റി വിരിച്ചു , കട്ടിലിൽ
കയറികിടന്നു . തെല്ലിട കഴിഞ്ഞിട്ടും അപ്പുവിനെ കാണാഞ്ഞിട്ട് കട്ടിലിൽ
നിന്നെഴുന്നേറ്റ് ജനാലക്കരികിലായി പോയിനിന്നു . അവിടെനിന്ന് മുറിയിലാകകകണ്ണോടിച്ചു
, മേശപ്പുറത്തടുക്കിവെച്ച ബുക്കുകൾ കണ്ണിൽ പതിഞ്ഞു . അജി
ബുക്കുകൾക്ക് മേലെ വിരലോടിച്ചു , കറുത്ത
പുറംചട്ടയുള്ളൊരു ഡയറി ആകൂട്ടത്തിൽ കണ്ടു . ഡയറി കൈയിലെടുത്ത് താളുകൾ മറിക്കവേ
കറുത്ത മഷികൊണ്ടെഴുതിയ വരികളിൽ അവന്റെ കണ്ണുടക്കി . വരികൾക്ക് മേലെ
വിരലോടിച്ചുകൊണ്ടവൻ ആ വരികളൊന്നുമൂളി നോക്കി ,
ഇന്നലെകളുടെ നിഴൽ
മാത്രമായ ഇന്നുകൾ ...
മാത്രമായ ഇന്നുകൾ ...
പെട്ടെന്നൊരു കൈ അവന്റെ പിന്നിലൂടെ ഇടുപ്പിൽ
ചുറ്റിപ്പിടിച്ചു , ഞെട്ടിത്തിരിഞ്ഞപ്പോൾ ചിരിച്ചു കൊണ്ട്നിക്കണ അപ്പു .
പേടിച്ചു പോയോ ...?
പേടിക്കാതെപ്പിന്നെ .... അപ്പൂ ഈ കവിത താനെഴുതിയതാണോ ....?
ഡയറിയിലെ കവിത അപ്പൂന് നേരെ കാട്ടികൊണ്ട് അജി ചോദിച്ചു ,.
ഹോ ... ഇത് കോളേജിൽ പഠിക്കണ സമയത്തങ്ങാണ്ട് കുത്തി
കുറിച്ചതാണ് .
അപ്പൂ ... ഈ കവിതയൊന്ന് ചൊല്ലടോ ...?
അപ്പൂ ... ഈ കവിതയൊന്ന് ചൊല്ലടോ ...?
താനല്ലേ പാട്ടുകാരൻ താൻ ചൊല്ലിയാൽ മതി .
അതുശരിയാവില്ല അപ്പു , എഴുതിയാൾ
ചൊല്ലിയാലേ ശരിക്കുള്ള ഫീലിംഗ് കിട്ടൂ . പ്ലീസ് എന്റെപ്പുവല്ലേ ...
അപ്പു അജിയുടെ കയ്യിൽനിന്ന് ഡയറി വാങ്ങി ജനാലക്കരികിലേക്ക്
നീങ്ങിനിന്നു ഒരു നിമിഷം വരികളിലൂടെ കണ്ണോടിച്ചു ,പിന്നെ
കണ്ണടച്ച് ഈണത്തിൽ കവിത ചൊല്ലി തുടങ്ങി ...
ഇന്നലെകളുടെ നിഴല്‍
മാത്രമായ ഇന്നുകള്‍
മാത്രമായ ഇന്നുകള്‍
ദിവസങ്ങളോരോന്നും
എന്‍റെ എകാന്തതയുടെ
പര്യായങ്ങള്‍
എന്റെ എകാന്തതയുടെ
പര്യായങ്ങള്‍
മനസിന്‍റെ പടികെട്ടില്‍
ഒറ്റപ്പെട്ടു വീശിയെത്തുന്ന
ഭ്രാന്തന്‍ കാറ്റു പൊഴിച്ചിട്ട
കരിയിലകള്‍ ചിതറിക്കിടപ്പൂ
ഒറ്റപ്പെട്ടു വീശിയെത്തുന്ന
ഭ്രാന്തന്‍ കാറ്റു പൊഴിച്ചിട്ട
കരിയിലകള്‍ ചിതറിക്കിടപ്പൂ
സ്മ്യതികളില്‍ വെയിലേറ്റു
തെളിയുന്നത് നിന്‍ നിഴല്‍
തെളിയുന്നത് നിന്‍ നിഴല്‍
അരികിലേക്കണയുമ്പോള്‍
ഇരുട്ടു വന്നിഴഞ്ഞെത്തി
നിഴലും വഴി മറക്കുന്നു
ഇരുട്ടു വന്നിഴഞ്ഞെത്തി
നിഴലും വഴി മറക്കുന്നു
ചില സ്വപ്നങ്ങളില്‍ നീ
വര്‍ണ്ണങ്ങള്‍ പടര്‍ത്തുന്നു
മുഖമില്ലാത്തെ നീയെന്നെ
അമര്‍ത്തി ചുംമ്പിക്കുന്നു
വര്‍ണ്ണങ്ങള്‍ പടര്‍ത്തുന്നു
മുഖമില്ലാത്തെ നീയെന്നെ
അമര്‍ത്തി ചുംമ്പിക്കുന്നു
എന്‍റെ ഭ്രാന്തുകളെ
തളച്ചിടുന്നൊരു
ചങ്ങലകണ്ണിയായ്
നീ വരുന്നതും കാത്ത്
അകലങ്ങളിലേക്ക് കണ്ണിനെ
കോര്‍ത്ത് ചൂണ്ടയിട്ടു
ഞാനീ എകാന്തമാം
തീരങ്ങളില്‍ തനിയെ
തളച്ചിടുന്നൊരു
ചങ്ങലകണ്ണിയായ്
നീ വരുന്നതും കാത്ത്
അകലങ്ങളിലേക്ക് കണ്ണിനെ
കോര്‍ത്ത് ചൂണ്ടയിട്ടു
ഞാനീ എകാന്തമാം
തീരങ്ങളില്‍ തനിയെ
കവിത ചൊല്ലിത്തീർന്നപ്പോൾ അജി അപ്പുവിനെ മുറുകെപ്പുണർന്ന്
അവന്റെ ചുണ്ടിലൊരുമുത്തം നൽകി ...
ഭാഗം - 9
പഴയകാല കഥകളെല്ലാം പറഞ്ഞ് എപ്പോഴാണ് ഉറങ്ങിയതെന്ന്
ഓർമ്മയില്ല . എങ്കിലും അജി നേരത്തെ ഉണർന്നു . നല്ല തണുപ്പുണ്ട് .
അപ്പു ഉറക്കത്തിലാണ് .
അജി കോണി പടി ഇറങ്ങി ഹാളിലെത്തി .
അടുക്കളയിൽ അമ്മ ഉണ്ടെന്ന് തോന്നുന്നു , പാത്രങ്ങളുടെ ശബ്ദം കേൾക്കാം .
അജി അടുക്കളയിലേക്ക് ചെന്നു , നേരേ പോയി പുറത്തേക്ക് ഉളള വാതിൽ തുറന്ന് കട്ടിളപടിയിൽ ചെന്നിരുന്നു .
വാതിൽ തുറന്ന ശബ്ദം കേട്ട് നോക്കുമ്പോഴാണ് മീനാക്ഷിയമ്മ അജിയെ കണ്ടത് .
അപ്പു ഉറക്കത്തിലാണ് .
അജി കോണി പടി ഇറങ്ങി ഹാളിലെത്തി .
അടുക്കളയിൽ അമ്മ ഉണ്ടെന്ന് തോന്നുന്നു , പാത്രങ്ങളുടെ ശബ്ദം കേൾക്കാം .
അജി അടുക്കളയിലേക്ക് ചെന്നു , നേരേ പോയി പുറത്തേക്ക് ഉളള വാതിൽ തുറന്ന് കട്ടിളപടിയിൽ ചെന്നിരുന്നു .
വാതിൽ തുറന്ന ശബ്ദം കേട്ട് നോക്കുമ്പോഴാണ് മീനാക്ഷിയമ്മ അജിയെ കണ്ടത് .
" മോൻ ഇത്ര നേരത്തെ എണീറ്റോ - പുതിയ സ്ഥലം
ആയതോണ്ട് ഉറക്കം ശരിയായല്ലേ ?
" ഞാൻ നേരത്തെ ഉണരാറുണ്ട് അമ്മേ , ചെറുപ്പം
മുതലേയുള്ള ശീലമാണ് "
ആവി പറക്കുന്ന കട്ടൻ ചായ അജിക്ക് നൽകി , മീനാക്ഷിയമ്മ
.
" ഒരാഴ്ചത്തെ ലീവ് ഉണ്ടാകും അല്ലേ "
" അയ്യോ അമ്മേ ..... എത്ര
ചോദിച്ചിട്ടാണെന്നറിയോ രണ്ടീസം അവധി തന്നത് "
" 2 ദിവസോ..... ഞാൻ സമ്മതിക്കില്ല
"
" ലീവ് ഇല്ലാഞ്ഞിട്ടല്ലേ അമ്മേ "
" അവൻ എണീറ്റ് വരട്ടെ ഞാൻ പറഞ്ഞോളാം "
അജി ധർമ്മസങ്കടത്തിലായി . അമ്മയോട് എന്ത് പറയണമെന്ന്
അറിയാതെ നിൽക്കുമ്പോഴാണ് അപ്പു നെറ ശബ്ദം .
" അമ്മേ.... പൈപ്പിൽ വെളളമില്ല മോട്ടറൊന്ന്
ഓണാക്ക് "
മീനാക്ഷിയമ്മ മോട്ടർ സ്വിച്ച് ഓണാക്കി വന്ന ശേഷം ചായ
ഗ്ലാസ്സിലേക്ക് പകർന്ന് അജിക്ക് കൊടുത്തിട്ട് പറഞ്ഞു : " ദേ അവൻ ഉണർന്നു , അവന്റെ
ശീലം അറിയാലോ
അടുത്ത വിളി ഇതിനായിരിക്കും കൊണ്ടു കൊടുക്ക് "
അടുത്ത വിളി ഇതിനായിരിക്കും കൊണ്ടു കൊടുക്ക് "
അജിചായ ഗ്ലാസ്സും വാങ്ങി മുറിയിലേക്ക് പോയി . ബാത്തു റൂമിൽ
നിന്നും വന്ന അപ്പു ടൗവ്വലെടുത്ത് മുഖവും കയ്യും തുടച്ചു . അജിചായ അപ്പുവിന്
കൊടുത്തു .
" താൻ കുടിച്ചോ "
ഗ്ലാസ് വാങ്ങവേ അപ്പു ചോദിച്ചു .
ഗ്ലാസ് വാങ്ങവേ അപ്പു ചോദിച്ചു .
" ഉം "
" എന്തൊരു തണുപ്പാണല്ലേ ?
" മകരമഞ്ഞിന്റെ തുടക്കമാകും "
" അതിന് മകരം ആയിട്ടില്ലല്ലോ "
" ഇന്നത്തെ കാലത്ത് എല്ലാം ക്രിത്യ മായാണോ
കാലാവസ്ഥ "
അപ്പു ചായ കുടിച്ച് ഗ്ലാസ് മേശമേൽ വെച്ച് അജിയെ പിറകിൽ
നിന്ന് വട്ടം കെട്ടി പിടിച്ചു .
" കാലാവസ്ഥ എന്തോ ആകട്ടെ ... ഇങ്ങനെ
കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ നേരിയ ചൂടെല്ലാം തോന്നുന്നുണ്ട് "
" ആണോ "
" ആ "
" എന്നാലേ ഇപ്പോ ആ ചൂട് വേണ്ടാ "
അജി അപ്പു നെറ കൈ വിടുവിച്ച് കട്ടിലിൽ ചെന്നിരുന്നു .
അപ്പുവിന്റെ മുഖം മങ്ങി . അവൻ നിരാശയോടെ അജിയെ നോക്കി .
അപ്പുവിന്റെ നിൽപ്പ് കണ്ടപ്പോൾ അജി എഴുന്നേറ്റ് ചെന്ന് കെട്ടി പിടിച്ചു .
അപ്പുവും അജിയെ ഇറുകെ പുണർന്നു .
ശരീരങ്ങൾ ചൂട് പിടിക്കുന്നത് അവരറിഞ്ഞു .
അപ്പുവിന്റെ നിൽപ്പ് കണ്ടപ്പോൾ അജി എഴുന്നേറ്റ് ചെന്ന് കെട്ടി പിടിച്ചു .
അപ്പുവും അജിയെ ഇറുകെ പുണർന്നു .
ശരീരങ്ങൾ ചൂട് പിടിക്കുന്നത് അവരറിഞ്ഞു .
" മോനേ അജീ............"
താഴെ നിന്നും അമ്മയുടെ വിളി കേട്ടതും അജി അപ്പു ന്റെ
ശരീരത്തിൽ നിന്നും അകന്നു മാറി . ഒരു കളളച്ചിരിയോടെ താഴേക്ക് പോയി . പിറകെ
അപ്പുവും . കോണി പടിക്ക് താഴെ അമ്മ നിൽപ്പുണ്ട് .
" വേഗം കുളിച്ച് ഒരിങ്ങിട്ട് വാ....."
" എന്തിനാ അമ്മേ "
" ആഹാ എല്ലാം മറന്നോ ? അബലപ്പുഴ
പോണന്ന് പറഞ്ഞത് ഞാനല്ല നീ തന്യാ "
" ഇത്ര നേരത്തെ പോണോ ?
" കുടുംബക്ഷേത്രത്തിലും പോകണ്ടേ..... "
" ഉം പോകണം ..
" എന്നാ വേഗം റഡിയാക്.... അനീസിന്റെ വണ്ടി
ഏർപ്പാടാക്കിയിട്ടുണ്ട് അവൻ 7:30 ആകുമ്പോൾ
എത്തും - തിരക്കില്ലാതെ എല്ലായിടത്തും പോകാേലാ എന്നാ കരുതിയത് ഇതിപ്പോ വന്നപ്പോൾ
തന്നെ തിരിച്ചോടാൻ നിൽപ്പല്ലേ "
അമ്മ മുറിയിലേക്ക് പോയപ്പോൾ അപ്പു പറഞ്ഞു " കണ്ടോ -
താൻ പറഞ്ഞ എല്ലാം അമ്മ ഓർത്ത് വെച്ച് ചെയ്യുന്ന കണ്ടോ "
" എന്ത്.... ചീത്ത പറഞ്ഞതോ "
" അബലപ്പുഴ കണ്ണനെ കാണുന്ന കാര്യം "
" ആ മനോജ് ലീവായ കാരണാ എനിക്ക് ആകെ രണ്ടീസം
കിട്ടിയത് - ലില്ലി സിസ്റ്ററെ കഴുത്ത് പിടിച്ച് ഞെരിക്കാനാണ് തോന്നിയത് - രണ്ടു
ദിവസത്തെ ലീവ് ചോദിച്ചതിന് എന്തൊക്കയാണ് അവര് പറഞ്ഞത് - നാളെ തിരിച്ച് പോകണമല്ലോ
എന്നോർക്കുമ്പോഴാണ് സങ്കടം "
" അത്രക്ക് ഇഷ്ടായോ ഇവിടെ "
" അപ്പും അമ്മേം എവിടെ ഉണ്ടോ അവിടെ എനിക്ക്
ഇഷ്ടമാണ് "
" അമ്മ ആഗ്രഹിച്ചതല്ലേ , നമ്മൾ
രണ്ടാളും നാളെ തന്നെ തിരിച്ച് പോയാൽ അമ്മക്ക് വിഷമമാകും - അതു കൊണ്ട് അപ്പു
രണ്ടീസം കഴിഞ്ഞ് വന്നാൽ മതി - അപ്പുന്
എന്തായാലും ലീവ് ഉണ്ടല്ലോ "
എന്തായാലും ലീവ് ഉണ്ടല്ലോ "
" എന്നെ തനിച്ചാക്കി പോകാനാണല്ലേ പ്ലേൻ ?
" അമ്മടെ വിഷമം മാറ്റാൻ വേറെ വഴിയില്ല അപ്പൂ
"
" നമുക്കാലോചിക്കാം - ആദ്യം അബലത്തിൽ പോയിട്ട്
വരാം "
അനീസ് ഓട്ടോ ടാക്സി വണ്ടിയുമായി ക്രിത്യ സമയത്തു തന്നെ
എത്തി .
മൂവരും ഒരുങ്ങി നിന്നിരുന്നു . ആദ്യം കണ്ണന്റെ
നടയിലേക്ക്........ വീട്ടിൽ നിന്നും അധികദൂരമില്ല . അബലവും പരിസരവും അജിക്ക്
പരിചിതമായിരുന്നു , അത്രയധികം അപ്പു അവന് അതെല്ലാം പറഞ്ഞ് കൊടുത്തിരുന്നു .
മീനാക്ഷിയമ്മ ക്ഷേത്ര ഐതിഹ്യങ്ങളും മറ്റു കഥകളും അജിയോട് പറഞ്ഞു കൊണ്ടിരുന്നു .
പരിചയക്കാർ കണ്ടപ്പോൾ അവരുടെ മുഖത്ത് കണ്ട പരിഹാസച്ചിരി വകവെക്കാതെ മീനാക്ഷിയമ്മ മക്കളെയും കൊണ്ട് ക്ഷേത്രപരിസരത്ത് നടന്നു . അവിടെ നിന്നും കുടുംബക്ഷേത്രത്തിലേക്ക് . ഉച്ചയാകാറായപ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു .
പരിചയക്കാർ കണ്ടപ്പോൾ അവരുടെ മുഖത്ത് കണ്ട പരിഹാസച്ചിരി വകവെക്കാതെ മീനാക്ഷിയമ്മ മക്കളെയും കൊണ്ട് ക്ഷേത്രപരിസരത്ത് നടന്നു . അവിടെ നിന്നും കുടുംബക്ഷേത്രത്തിലേക്ക് . ഉച്ചയാകാറായപ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു .
ആ സമയത്ത് അജി തന്നെ കാര്യം അവതരിപ്പിച്ചു . നാളെ താൻ
കോഴിക്കോട്ടെക്ക് തിരിച്ച് പോകുമെന്നും അപ്പു കുറച്ച് ദിവസം കൂടി അമ്മയോടൊപ്പം
ഉണ്ടാകുമെന്നും .
" വേണ്ടാ..... ഞാൻ കാരണം അജി ഒറ്റയ്ക്ക് പോകണ്ട
, നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും അതുകൊണ്ട് പോകുമ്പോൾ
രണ്ടു പേരും ഒന്നിച്ചു തന്നെ പോയാൽ മതി " മീനാക്ഷിയമ്മ പറഞ്ഞു .
" ഒറ്റയ്ക്ക് പോകുന്നതോർക്ക് അമ്മ പേടിക്കണ്ട , രാത്രിയെന്നോപകലെന്നോ
ഇല്ലാതെ ജോലി ചെയ്യുന്ന ആളാ ഇത് "
അപ്പു പറഞ്ഞു .
അപ്പു പറഞ്ഞു .
" നടുറോഡിലല്ലല്ലോ ? ഹോസ്റ്റ
പിറ്റലിന്റെ ഉളളിലല്ലേ ജോലി ? ഞാൻ
എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ നിങ്ങൾ എല്ലാം ആലോചിച്ച് വെച്ചിരിക്കല്ലേ -
എന്താണെന്ന് വെച്ചാൽ ചെയ് .
ഹോട്ടലിൽ നിന്നും ഇറങ്ങിയ ശേഷം അവർ ചെറിയൊരു ഷോപ്പിങ്ങല്ലാം
നടത്തിയാണ് വീട്ടിൽ തിരിച്ചെത്തിയത് . ക്ഷേത്ര ദർശനത്തിന് ശേഷം അനീസിന്റെ വണ്ടി
അവർ പറഞ്ഞയിച്ചിരുന്നു .
വീട്ടിൽ എത്തിയ പാടെ അമ്മ കാലു വേദന കാരണം കിടന്നു .
അപ്പുവും ക്ഷീണം തോന്നുന്നു എന്നും പറഞ്ഞ് കിടന്നു . അജി വല്ലാത്തൊരു
അവസ്ഥയിലായിരുന്നു . നാളെ തനിക്ക് തിരിച്ച് പോകണം . തനിച്ച് . ചിന്തകളിൽ നിന്ന്
ശ്രദ്ധ തിരിക്കാൻ അപ്പുവിന്റെ പുസ്തകങ്ങൾ പരതാൻ തുടങ്ങി .
പഴയ ഡയറികൾ . അതിലൊന്ന് അജി എടുത്തു . ഏടുകൾ മറച്ചു നോക്കി . എത്ര മനോഹരമായാണ് അപ്പു ഓരോ കുഞ്ഞു കാര്യങ്ങളും എഴുതി വെച്ചിരിക്കുന്നത് .
പഴയ ഡയറികൾ . അതിലൊന്ന് അജി എടുത്തു . ഏടുകൾ മറച്ചു നോക്കി . എത്ര മനോഹരമായാണ് അപ്പു ഓരോ കുഞ്ഞു കാര്യങ്ങളും എഴുതി വെച്ചിരിക്കുന്നത് .
അജി ഡയറിയും എടുത്ത് ഉമ്മറത്തിണയിൽ ഇരുന്നു് വായിക്കാൻ
തുടങ്ങി . പറമ്പിൽ വലിയ മരങ്ങളും ചെടികളും ഉളളതിനാൽ ചൂട് കുറവാണ് - തണുത്ത കാറ്റും
വീശുന്നുണ്ട് . കുറച്ച് നേരത്തെ വായനക്ക് ശേഷം അജി എഴുന്നേറ്റ് പറമ്പിലേക്ക്
നടന്നു . അപ്പു പറയാറുളള പറമ്പിന്റെ വടക്കേ അതിരിനടുത്തുളള കുളത്തിനരികിലേക്ക്.....
പണ്ട് നിറയെ താമരകൾ വിരിഞ്ഞിരുന്ന കുളം . അതിർത്തി നിശ്ചയിക്കുന്ന ഭാഗത്ത്
ചീമക്കൊന്ന വെയിലിയാണ് , ആ മരങ്ങളെല്ലാം പൂവിട്ടിരിക്കുന്നു . ചിലവില്ലാതെ വലിയൊരു
പുഷ്പോത്സവം കൺമുന്നിൽ . വലിയ കുളമാണ് . അജി കരയിൽ കിടന്നിരുന്ന കരിങ്കല്ലിന്
മുകളിൽ ഇരുന്നു . കൊന്ന പൂക്കൾ കുറേ കൊഴിഞ്ഞ് കുളത്തിൽ കിടപ്പുണ്ട് .
വെളളത്തിലെക്ക് നോക്കിയിരിക്കവേ പെട്ടെന്ന് പുറകിലൊരു അനക്കം കേട്ട് തിരിഞ്ഞ്
നോക്കുമ്പോഴെക്കും രണ്ട് കൈകൾ അജിയെ കുളത്തിലേക്ക് തളളി .........
ഭാഗം - 10
ശക്തിയായ തള്ളലിൽ അജി നിയന്ത്രണം വിട്ട് കുളത്തിന്റെ
സമീപത്തേക്ക് വീണു. ചാടിപിടഞ്ഞ് എഴുന്നേറ്റിരുന്ന് നോക്കിയപ്പോൾ കണ്ടത് ചിരിച്ചു
കൊണ്ടു നിൽക്കുന്ന അപ്പുവിനെയാണ്. കൊന്നപ്പൂക്കൾക്കിടയിൽ അപ്പുവിനെ കണ്ടപ്പോൾ
കാമദേവൻ പ്രത്യക്ഷപ്പെട്ടതായാണ് അജിയ്ക്ക് തോന്നിയത്. ഉളളുകൊണ്ട്
സന്തോഷിച്ചെങ്കിലും മുഖത്തൊരു കോപത്തിന്റെ ഭാവം വരുത്തിക്കൊണ്ട് അജി ചോദിച്ചു.
"എന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനാണോ
പരിപാടി"
"തള്ളിയപ്പോൾ ഇത്രയും ബലത്തിലാവുമെന്ന്
കരുതിയില്ല"
"ഹും എന്റെ ഭാഗ്യം കൊണ്ട് രക്ഷപെട്ടു"
ഇതുകേട്ടതും അപ്പു പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"തന്റെ മുഖത്തിന് തീരെ ചേരുന്നില്ല ഈ കോപം,എനിക്കറിയില്ലേ
തന്നെ,എന്റെ മുന്നിൽ തന്നെ വേണോ ഈ അഭിനയം"
അപ്പു പറഞ്ഞത് കേട്ട് അജിയും ചിരിക്കാൻ തുടങ്ങി. അപ്പു
അജിയെ പിടിച്ചെഴുന്നേൽപ്പിച്ചു,രണ്ടുപേരും
ആ വലിയ പാറക്കല്ലിനു മുകളിൽ ഇരുപ്പുറപ്പിച്ചു.
അപ്പുവിന്റെ മുഖത്ത് പെട്ടെന്ന് ഒരു ദുഖം കടന്നു കൂടി. അത്
ശ്രദ്ധിച്ച അജി അവനോട് കാര്യം തിരക്കി. ഒരു ദീർഘനിശ്വാസത്തിന് ശേഷം അപ്പു പറഞ്ഞു.
"താൻ നാളെ മടങ്ങുന്നതോർക്കുമ്പോൾ,രണ്ട്
ദിവസമാണെങ്കിലും തന്നെ കാണാതെ എനിക്ക് പറ്റില്ല".
"അതായിരുന്നോ ലീവ് തീരുമ്പോൾ താനും എന്റെ
അടുത്തേക്ക് വരുമല്ലോ,പിന്നെന്താ?"
"എന്നെ കാണാതിരുന്നാൽ തനിക്ക് വിഷമം
ഇല്ലേ!"
"നമ്മുടെ താത്കാലിക ദുഖത്തെക്കാൾ ഇപ്പോൾ
പ്രാധാന്യം നൽകേണ്ടത് അമ്മയുടെ സന്തോഷത്തിനാണ്. എനിക്ക് പോകാതെ തരമില്ലല്ലോ.
താനെങ്കിലും ഇവിടെ നിന്നാൽ അമ്മയ്ക്ക് ഒരാശ്വാസമാവും"
"തനിക്കിപ്പോ മറ്റെന്തിനേക്കാളും പ്രധാനം
അമ്മയുടെ കാര്യങ്ങൾ ആണല്ലോ"
"എന്നെ ഒരു മകനായി അംഗീകരിച്ച് സ്നേഹിക്കാൻ
തയാറായ അമ്മയ്ക്ക് വേണ്ടി ഏന്തെങ്കിലുമൊക്കെ ചെയ്യണ്ടേ. ഒരമ്മയുടെ സ്നേഹവും
വാത്സല്യവും എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ട് ഞാൻ,തനിക്കറിയാവുന്നതല്ലേ
എന്റെ പശ്ചാത്തലം."
"ഇനി പറഞ്ഞ് കാടുകയറി നമ്മുടെ ഇന്നത്തെ നല്ല
നിമിഷങ്ങളെ ഇല്ലാതെയാക്കണോ?"
അവർ കുളക്കടവിൽ നിന്നും എഴുന്നേറ്റ്
ഇലഞ്ഞിമരച്ചുവട്ടിലേക്ക് നടന്നു .
" അപ്പൂ..... നമുക്ക് ഈ കുളത്തിൽ ഇനിയും
താമരപ്പൂക്കൾ വളർത്തണംട്ടോ "
" ഉം "
ഇലഞ്ഞിമരത്തിനു ചുറ്റും തറ കെട്ടിയിരുന്നു - ഇരിക്കാനും
കിടക്കാനും പാകത്തിൽ . അപ്പു വീട്ടിലുളളപ്പോൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടം .
അജിയുടെ മടിയിൽ അപ്പുതല വെച്ചു കിടന്നു .
അജി വീണ്ടും ഡയറിയുടെ താളുകൾ മറിക്കാൻ തുടങ്ങി. അപ്പു
അവനോടൊപ്പം ചേർന്നിരുന്നു. ഇരുവരും വായിച്ചു ചിരിച്ചു. അജി അപ്പുവിന്റെ തോളത്ത്
തലവെച്ച് ഇരുന്നു. പറമ്പിലെ മരങ്ങളിൽ തട്ടി വരുന്ന ഇളംകാറ്റു അവരെ കൂടുതൽ
പ്രേമാതുരരാക്കി. സമയം കടന്നു പോകുന്നതു പോലും അവർ അറിഞ്ഞില്ല.
അസ്തമനസൂര്യൻ ആഴിയിൽ മുങ്ങി താഴ്ന്നിരുന്നു. മീനാക്ഷിയമ്മ
ഇരുവരെയും ഉമ്മറത്ത് നിന്ന് വിളിച്ചു. അജി അപ്പുവിനെയും കൂട്ടി ഉമ്മറത്തേക്ക്
നടന്നു. മീനാക്ഷിയമ്മ ചായയും പലഹാരങ്ങളും മക്കൾക്ക് നൽകി.
അജിയ്ക്ക് കൊണ്ടുപോകാനുള്ള പലഹാരങ്ങളുണ്ടാക്കാൻ
മീനാക്ഷിയമ്മ അടുക്കളയിലേക്ക് നടന്നു. ഇതുകണ്ട അജി പറഞ്ഞു.
"ഈ വയ്യാത്ത കാലും വെച്ച് അമ്മ അതൊന്നും
ചെയ്യണ്ട. പലഹാരങ്ങൾ കഴിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ! അമ്മ ഇന്ന് ഇനി
അടുക്കളയിൽ കയറി ഒന്നും ചെയ്യണ്ട. അത്താഴം ഞാൻ ഉണ്ടാക്കികോളാം"
"അതല്ല മോനെ, അപ്പു
ഇവിടെ വന്നിട്ട് പോകുമ്പോഴും ഇതൊക്കെ കൊടുത്തു വിടുന്നത് എന്റെ പതിവാ!"
ഇതുകേട്ട അപ്പു അമ്മയോട് പറഞ്ഞു.
"എങ്കിൽ അമ്മ പറഞ്ഞു തന്നാൽ മതി
ഞാനുണ്ടാക്കാം."
അപ്പു മീനാക്ഷിയമ്മയെ നിർബന്ധിച്ച് അടുക്കളയിലേക്ക്
കൊണ്ടുപോയി. അമ്മയെ അവിടെ കസേരയിൽ ഇരുത്തി അപ്പു ജോലികൾ ആരംഭിച്ചു. അജി തന്റെ
സാധനങ്ങൾ പാക്കു ചെയ്യാനായി മുകളിലേക്ക് പോയി. അപ്പുവിന്റെ ചില പുസതകങ്ങളും പഴയ
ഡയറികളും ബാഗിൽ വെച്ചു .
അത്താഴം കഴിഞ്ഞ് അമ്മയോട് കുറച്ച് നേരം സംസാരിച്ചിരുന്ന
ശേഷം അപ്പുവും അജിയും അമ്മയെ മുറിയിലേക്ക് പറഞ്ഞയച്ചു. ഇരുവരും അടുക്കളയിലേക്ക്
പോയി. പാത്രങ്ങൾ കഴുകാൻ ശ്രമിച്ച അജിയെ അപ്പു തടഞ്ഞു.
"താൻ മുറിയിലേക്ക് പൊയ്ക്കോളൂ ഞാൻ ഇതൊക്കെ
കഴിഞ്ഞിട്ട് അങ്ങോട്ട് വന്നേക്കാം"
"ഞാനും സഹായിക്കാം അപ്പു"
"ഞാൻ പറയുന്നത് കേൾക്ക് അജി"
അപ്പുവിന്റെ നിർബ്ബന്ധനത്തിന് വഴങ്ങി അജി മുകളിലേക്ക് പോയി.
ജോലികൾ തീർത്തശേഷം മുറിയിലേക്ക് പോയ അപ്പു കണ്ടത്
തുറന്നിട്ട ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അജിയെയാണ്.
"താനെന്താ ഈ നോക്കി നിൽക്കുന്നത്?"
ജനലിന്റെ വശത്തേയ്ക്ക് മാറി നിന്ന് അജി പറഞ്ഞു
"താൻ കാണുന്നില്ലേ നിലാവ്"
അപ്പു നോക്കിയപ്പോൾ പുഞ്ചിരി തൂകുന്ന പൂർണ്ണ ചന്ദനെയും
കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെയുമാണ് കണ്ടത്. അപ്പു അജിയെ കട്ടിലിലേക്ക് ആനയിച്ചു.
ഇരുവരും നിലാവ് നോക്കി കട്ടിലിലിരുന്നു. അപ്പു അജിയെ തന്നോടടുപ്പിച്ചു. അജി
അപ്പുവിന്റെ തോളിൽ തലവെച്ച് ഇരുന്നു. പൂർണ്ണചന്ദ്രൻ ആ ഇണക്കിളികളെ നോക്കി പുഞ്ചിരി
തൂകുന്നുണ്ടായിരുന്നു. കിഴക്ക് നിന്നും വന്ന മന്ദമാരുതൻ ജനലിഴകളിൽ തട്ടി തഴുകി
അകത്തേക്ക് പ്രവേശിച്ചു. വീണ്ടും വീണ്ടും വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിൽ
ഇരുവരുടെയും ഭാരം അലിഞ്ഞില്ലാതായി. ഭംഗിയായി വിരിച്ചിട്ട മെത്തയിലേക്ക് ആ ശരീരങ്ങൾ
ഊർന്ന് വീണു. അവരുടെ പ്രണയസുരഭില നിമിഷത്തിന് പൂനിലാ ചന്ദ്രനും നക്ഷത്രക്കൂട്ടവും
സാക്ഷിയായി.
പിറ്റേന്ന് നേരത്തെതന്നെ മീനാക്ഷിയമ്മ താഴെ നിന്നും
വിളിച്ചു.
രാവിലെ തന്നെ അജി പുറപ്പെടാനൊരുങ്ങി. അപ്പുവിന്റെ മുഖത്ത്
ദുഖം നിഴലിക്കുന്നുണ്ടായിരുന്നു.
എല്ലാം എടുത്ത ശേഷം രണ്ടുപേരും താഴേക്കു പോയി.അപ്പുവിന്റെ
ദുഖം കണ്ടിട്ടെന്ന വിധം മീനാക്ഷിയമ്മ പറഞ്ഞു.
"അപ്പൂ..നീയും കൂടെ പൊയ്ക്കോളൂ നിങ്ങളെ
എനിക്കറിയാമല്ലോ, ഒരു നിമിഷം പോലും നിങ്ങൾക്കു് പിരിഞ്ഞിരിക്കാൻ പറ്റില്ലല്ലോ
!"
"അതുവേണ്ടമ്മേ അമ്മയുടെ കാലിന് ഇപ്പോൾ നല്ല
തേയ്മാനം ഉണ്ട്. ഈ അവസ്ഥയിൽ അമ്മയെ ഒറ്റക്കാക്കാൻ പറ്റില്ല. എനിക്ക് ലീവ്
ഇല്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ അപ്പുവിനോടൊപ്പം ഞാനും ഇവിടെ നിന്നേനെ"
"അതൊക്കെകൊണ്ടു കൂടിയാണ് നിങ്ങളോട് ഞാൻ
കോഴിക്കോട് വിട്ട് ഇവിടെ വന്ന് താമസിക്കാൻ പറയുന്നത്. എനിക്ക് വയസ്സും പ്രായവും
ഏറിവരികയാണ്. ഇനി എത്രകാലം ഉണ്ടാകുമെന്ന് പോലും അറിയില്ല. മരണം വരെ എന്റെ
മക്കളോടൊപ്പം കഴിയണമെന്നാണ് ഈ അമ്മയുടെ ഇനിയുള്ള ആഗ്രഹം."
ഞങ്ങൾ പറഞ്ഞല്ലോ അമ്മേ ശ്രമിക്കാം തത്കാലം അമ്മ മരിക്കുന്ന
കാര്യം ഒന്നും ചിന്തിക്കണ്ട. അങ്ങനെയൊന്നും എന്റെ മീനാക്ഷിക്കുട്ടിയെ മരിക്കാൻ
വിടില്ല-അപ്പു ഇടയ്ക്കു കയറിക്കൊണ്ട് പറഞ്ഞു.
അമ്മയോട് യാത്ര പറഞ്ഞ് അവർ പുറത്തേക്കിറങ്ങി. ഉമ്മറം വരെ
മീനാക്ഷിയമ്മ അവരെ അനുഗമിച്ചു. നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന മീനാക്ഷിയമ്മയെ
ഒന്നുകൂടി നോക്കിയ ശേഷം അവർ നടന്നകന്നു.
വഴിയിൽ കണ്ട പലരുടെയും രൂക്ഷമായ നോട്ടവും അർത്ഥം വെച്ച
മൂളലുകളും അവഗണിച്ച് ഇരുവരും ബസ്സ് സ്റ്റോപ്പിലെത്തി. പരസ്പരം ഒന്നും മിണ്ടാനാകാതെ
ബസ്സ് വരുംവരെ അവർ നിന്നു. അപ്പുവിന് ഒരു ആലിംഗനം സമ്മാനിച്ച് അജി ബസ്സിൽ കയറി.
ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അജിയ്ക് കഴിഞ്ഞില്ല. കാരണം തിരിഞ്ഞു നോക്കിയാൽ താൻ
പൊട്ടിപോകുമെന്ന് അവനറിയാമായിരുന്നു. തന്റെ പ്രാണൻ ദൂരേക്ക് നീങ്ങുന്നത് അപ്പു
നോക്കിനിന്നു.
...................
...................
...................
...................
...................
അജി ബസ്സിറങ്ങി താമസസ്ഥലത്തേക്ക് നടന്നു . ഇടയ്ക്ക് വെച്ച്
അനാമികയെ കണ്ടു , കൂടെ മുത്തുവും ഉണ്ട് .
" രണ്ടു പേരും വലിയൊരു ഷോപ്പിങ്ങ് കഴിഞ്ഞു
വരുന്ന മട്ടുണ്ടല്ലോ ? അജി ചോദിച്ചു .
" വലുതൊന്നുമല്ല ചെറിയ ഷോപ്പിങ്ങ് നടത്തി
" മുത്തു അവന്റെ കയ്യിലെ കവർ ഉയർത്തി കാട്ടി . " അപ്പു ചേട്ടൻ എന്ത്യേ
ചേട്ടാ " അവൻ ചോദിച്ചു .
" പറഞ്ഞപോലെ ആളെന്ത്യേ ? അനാമികയും
ചോദിച്ചു .
" അപ്പു തിങ്കളാഴ്ചയെ വരു "
" എങ്ങനെയുണ്ടായിരുന്നു നാട്ടിൽ പോയിട്ട്
"
" രണ്ടീസം കൊണ്ട് എന്താകാനാണ് , മനസ്സില്ലാ
മനസ്സോടെ തിരിച്ച് വരുന്ന വരവാ ഇത് "
" ലീവ് കൂട്ടി ചോദിക്കായിരുന്നില്ലേ ?
" 2 ദിവസം ചോദിച്ചതിന് എന്നെ കടിച്ചു
തന്നില്ലാന്നേയുളളു "
അജി വീടെത്തിയപ്പോൾ അനാമികയെ ക്ഷണിച്ചു . അവൾ തന്റെ
കയ്യിലിരുന്ന കവറും മുത്തുന് എൽപിച്ച് ഇപ്പോൾ വരാന്നും പറഞ്ഞ് അജിയുടെ കൂടെ നടന്നു
.
അവർക്ക് എതിരെ ഉഷ വരുന്നുണ്ടായിരുന്നു - അവരെ കണ്ടതും ആ സ്ത്രീ കാർക്കിച്ചു തുപ്പി '' നാണമില്ലാത്തവർഗ്ഗങ്ങൾ " പിറുപിറുത്തു കൊണ്ട് ഉഷ അവരെ നോക്കി .
അജിയും അനാമികയും ഗൈറ്റ് തുറന്ന് അകത്ത് കയറി .
അവർക്ക് എതിരെ ഉഷ വരുന്നുണ്ടായിരുന്നു - അവരെ കണ്ടതും ആ സ്ത്രീ കാർക്കിച്ചു തുപ്പി '' നാണമില്ലാത്തവർഗ്ഗങ്ങൾ " പിറുപിറുത്തു കൊണ്ട് ഉഷ അവരെ നോക്കി .
അജിയും അനാമികയും ഗൈറ്റ് തുറന്ന് അകത്ത് കയറി .
" എന്തൊരു സ്ത്രീയാണ് അവർ എപ്പോഴും വഴക്കിന്
വരുന്നു "
അജി പറഞ്ഞു .
" അജി അവരുടെ മകനേ കണ്ടിട്ടുണ്ടോ ? അനാമിക
ചോദിച്ചു .
" ഞങ്ങൾ വന്ന അവസരം കണ്ടിട്ടുണ്ട് - ആ സമയത്ത്
ഗൾഫിൽ ജോലി കിട്ടി പോയത് "
" അതു തന്നെ "
" എന്തേ ചോദിച്ചേ ?
'' എന്റെ പുറകെ കുറേ നടന്നിട്ടുളളവനാണ് - അവന്റെ
അരക്കെട്ടിലെ കഴപ്പ് തീർക്കാൻ വേണ്ടി - "
വിശ്വാസം വരാതെ അജി അനാമി കയെ നോക്കി .
അനാമിക ചിരിച്ചു .
" കാര്യം നടക്കാതായപ്പോൾ അവനും ദേഷ്യം തുടങ്ങി
"
അജിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി , സ്ക്രീനിൽ
അപ്പു എന്ന പേരും ഫോട്ടോയും തെളിഞ്ഞു .
" ഞാൻ കട്ടുറുമ്പാകുന്നില്ല പിന്നെ വരാം "
എന്നും പറഞ്ഞ് അനാമിക പോയി .
അജി ഫോണെടുത്തു .
" ദേ ഞാൻ വീട്ടിൽ കയറി "
" ഉം "
" ചായ കുടിച്ചോ "
'' ഉം ''
" അമ്മയോ "
'' ഉം "
'' എനിക്ക് ദേഷ്യം വരൂട്ടോ ഇങ്ങനെ
മൂളികൊണ്ടിരുന്നാൽ "
" താനില്ലാതെ ഒരു സുഖവും ഇല്ലടോ "
അജിക്ക് വല്ലാതെയായി . അവനും അതെ അവസ്ഥയിലായിരുന്നു .
മാസങ്ങളായി നിഴലുപോലെ അപ്പു കൂടെയുണ്ട് . "കുറച്ച് ദിവത്തെ കാര്യമല്ല :' എന്ന്
ആശ്വസിപ്പിച്ചെങ്കിലും വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു .
നാലരയ്ക്ക് റഡിയായി അജി ആശുപത്രിയിലേക്ക് തിരിച്ചു . നൈറ്റ് ഡ്യൂട്ടിയാണ് . പറയാതെ നാട്ടിൽ പോയതിന് കൂടെ വർക്ക് ചെയ്യുന്ന സ്റ്റീഫനും രാധ ചേച്ചിയും പരിഭവം പറഞ്ഞു . വാർഡിലാ യിരുന്നു സ്റ്റീഫനും അജിക്കും ഡ്യൂട്ടി . ശ്രദ്ധ അധികം നൽകേണ്ട ജോലിയാണ് തനിക്കെന്നും പറഞ്ഞ് അപ്പു ജോലി സമയത്ത് ഫോൺ വിളിക്കുകയില്ല . പ്രത്യേകിച്ച് രാത്രിയിൽ . രാവിലെ അജി ഡ്യൂട്ടി കഴിഞ്ഞ് ഒരു മണിക്കൂറോളം ആശുപത്രിയിൽ തന്നെ ഇരുന്നു . വീട്ടിലേക്ക് തിരക്കിട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല . യൂണിഫോം മാറ്റി ബാഗും എടുത്ത് ഒ.പി വരാന്തയിലൂടെ പുറത്തേക്ക് നടക്കുന്നതിനടയക്കാണ് ഡോക്ടറുടെ റൂമിനു വെളിയിൽ നിൽക്കുന്ന ആളെ ശ്രദ്ധിച്ചത് . തന്റെ പുറകിൽ നിൽക്കുന്ന ആളോട് എന്തോ പറഞ്ഞ് തിരിഞ്ഞ അയാളും കണ്ടു അജിയെ . അജിയുടെ ഹൃദയമിടിപ്പ് കൂടി . കൈവെള്ളയിൽ വിയർപ്പ് പൊടിഞ്ഞു . അയാളും അതെ അവസ്ഥയിലാണ് . അയാൾ അജിയുടെ അടുത്തേക്ക് നടക്കവേ നഴ്സ് അയാളുടെ നംബർ വിളിച്ചു . കസേരയിൽ ഇരുന്ന പ്രായം ചെന്ന ആളെയും വിളിച്ച് അയാളും ഡോക്ടറുടെ റൂമിലേക്ക് കയറി , വാതിലിന് വിടവിലൂടെ അയാൾ തിരിഞ്ഞ് നോക്കുന്നത് അജി കണ്ടു .
നാലരയ്ക്ക് റഡിയായി അജി ആശുപത്രിയിലേക്ക് തിരിച്ചു . നൈറ്റ് ഡ്യൂട്ടിയാണ് . പറയാതെ നാട്ടിൽ പോയതിന് കൂടെ വർക്ക് ചെയ്യുന്ന സ്റ്റീഫനും രാധ ചേച്ചിയും പരിഭവം പറഞ്ഞു . വാർഡിലാ യിരുന്നു സ്റ്റീഫനും അജിക്കും ഡ്യൂട്ടി . ശ്രദ്ധ അധികം നൽകേണ്ട ജോലിയാണ് തനിക്കെന്നും പറഞ്ഞ് അപ്പു ജോലി സമയത്ത് ഫോൺ വിളിക്കുകയില്ല . പ്രത്യേകിച്ച് രാത്രിയിൽ . രാവിലെ അജി ഡ്യൂട്ടി കഴിഞ്ഞ് ഒരു മണിക്കൂറോളം ആശുപത്രിയിൽ തന്നെ ഇരുന്നു . വീട്ടിലേക്ക് തിരക്കിട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല . യൂണിഫോം മാറ്റി ബാഗും എടുത്ത് ഒ.പി വരാന്തയിലൂടെ പുറത്തേക്ക് നടക്കുന്നതിനടയക്കാണ് ഡോക്ടറുടെ റൂമിനു വെളിയിൽ നിൽക്കുന്ന ആളെ ശ്രദ്ധിച്ചത് . തന്റെ പുറകിൽ നിൽക്കുന്ന ആളോട് എന്തോ പറഞ്ഞ് തിരിഞ്ഞ അയാളും കണ്ടു അജിയെ . അജിയുടെ ഹൃദയമിടിപ്പ് കൂടി . കൈവെള്ളയിൽ വിയർപ്പ് പൊടിഞ്ഞു . അയാളും അതെ അവസ്ഥയിലാണ് . അയാൾ അജിയുടെ അടുത്തേക്ക് നടക്കവേ നഴ്സ് അയാളുടെ നംബർ വിളിച്ചു . കസേരയിൽ ഇരുന്ന പ്രായം ചെന്ന ആളെയും വിളിച്ച് അയാളും ഡോക്ടറുടെ റൂമിലേക്ക് കയറി , വാതിലിന് വിടവിലൂടെ അയാൾ തിരിഞ്ഞ് നോക്കുന്നത് അജി കണ്ടു .
ഭാഗം - 11
ഹോസ്പിറ്റലിൽ നിന്നും എത്തിയ പാടേ റൂമിൽ കയറി കിടന്നതാണ്
അജി . എത്ര നേരം ആ കിടപ്പ് കിടന്നു എന്ന് നിശ്ചയമില്ല . വിശപ്പുമില്ല ദാഹവുമില്ല .
കണ്ണിലും മനസ്സിലും ആ രൂപം മാത്രം . ഇനിയൊരിക്കലും കാണരുതെന്ന് കരുതിയ ആൾ .
മറക്കാൻ ശ്രമിക്കും തോറും ആ മുഖം തെളിഞ്ഞു വരുന്നു .
" സിദ്ധു ചേട്ടൻ "
. കൂടെ ഉണ്ടായിരുന്നത് ചേട്ടന്റെ അങ്കിൾ വിശ്വനാഥൻ . അദ്ദേഹത്തിനു വേണ്ടിയാകാം ആശുപത്രിയിൽ എത്തിയത് . ഡോകടർ ഭഗത് പേരുകേട്ട കാർഡിയോളജിസ്റ്റാണ് . അദ്ദേഹത്തിന് ദൂരെ സ്ഥലങ്ങളിൽ നിന്നല്ലാം ധാരാളം പേഷ്യന്റ്സ് ഉണ്ടാകാറുണ്ട് .
അജി ഫോൺ എടുത്ത് ഹോസ്പിറ്റൽ റിസപ്ഷനിലേക്ക് വിളിച്ചു .
ഭാഗ്യം .... നിമിഷക്കാണ് ഡ്യൂട്ടി .
" സിദ്ധു ചേട്ടൻ "
. കൂടെ ഉണ്ടായിരുന്നത് ചേട്ടന്റെ അങ്കിൾ വിശ്വനാഥൻ . അദ്ദേഹത്തിനു വേണ്ടിയാകാം ആശുപത്രിയിൽ എത്തിയത് . ഡോകടർ ഭഗത് പേരുകേട്ട കാർഡിയോളജിസ്റ്റാണ് . അദ്ദേഹത്തിന് ദൂരെ സ്ഥലങ്ങളിൽ നിന്നല്ലാം ധാരാളം പേഷ്യന്റ്സ് ഉണ്ടാകാറുണ്ട് .
അജി ഫോൺ എടുത്ത് ഹോസ്പിറ്റൽ റിസപ്ഷനിലേക്ക് വിളിച്ചു .
ഭാഗ്യം .... നിമിഷക്കാണ് ഡ്യൂട്ടി .
" നിമിഷാ..... അജിയാണ് "
" എന്താടാ "
" ഇന്ന് അഡ്മിറ്റായവരിൽ ഒരു വിശ്വനാഥൻ ഉണ്ടോ ?
" നോക്കട്ടെ "
" ഉം '
" ഇല്ലല്ലോ "
" ഭഗത് സാറിന്റെ പേഷ്യന്റാണ് "
" വിശ്വനാഥൻ - തൃശ്ശൂർ - ആണോ "
" ആ .... അതെ "
" അത് ഇന്ന് അഡ്മിറ്റല്ല , അടുത്ത
ആഴ്ച അഡ്മിറ്റാകാൻ ഡൈറ്റ് കൊടുത്തിട്ടുണ്ട് "
" ശരി "
" എന്താ നിനക്ക് പരിചയമുളളതാണോ ?
" അതെ നാട്ടിലുളളതാണ് "
' ശരി എന്നാൽ "
" ഓകെ "
അജിക്ക് സമാധാനമായി . അങ്കിൾ അഡ്മിറ്റായിരുന്നെങ്കിൽ
എങ്ങിനെ രാത്രി ഡ്യൂട്ടിക്ക് പോകുമായിരുന്നു . സിദ്ധുവുമായി ഇനി നേരിട്ട് ഒരു
കൂടികാഴ്ച കൂടി സാധ്യമല്ല .
അജിയുടെ ചിന്തകൾ മാറി മറിഞ്ഞു .
" സിദ്ധു ചേട്ടന്റെ കൺമുന്നിൽ നിന്ന്
താനെന്തിന് ഓടിയോളിക്കണം , തെറ്റ് ചെയ്തവരാണ് ഓടി പോകേണ്ടത് .
ഒരിക്കൽ ആഗ്രഹിച്ചിരുന്നു അപ്പുനെം കൂട്ടി അയാളുടെ മുൻപിൽ ചെല്ലണം . ഞാൻ തോറ്റിട്ടില്ല എന്ന് കാണിക്കാൻ . ഒളിഞ്ഞും മറിഞ്ഞുമല്ലാതെ തന്റെ കൈ പിടിച്ചവനേ കാട്ടികൊടുക്കാൻ .
ഒരിക്കൽ ആഗ്രഹിച്ചിരുന്നു അപ്പുനെം കൂട്ടി അയാളുടെ മുൻപിൽ ചെല്ലണം . ഞാൻ തോറ്റിട്ടില്ല എന്ന് കാണിക്കാൻ . ഒളിഞ്ഞും മറിഞ്ഞുമല്ലാതെ തന്റെ കൈ പിടിച്ചവനേ കാട്ടികൊടുക്കാൻ .
ഇനി എന്തിന് ?
എല്ലാം അവസാനിച്ചതാണ് .
എല്ലാം അവസാനിച്ചതാണ് .
ഇനിയൊരു കൂടിക്കാഴ്ച ഉണ്ടായാലും കണ്ണിൽ കണ്ട ഭാവം
കാണിക്കാതെ നടന്നകലണം .
ചിന്തകൾ കാടുകയറുകയാണ് .
സിദ്ധാത്ഥ ന്റ ഇപ്പോഴത്തെ പ്രാകൃത രൂപം അജിയെ
ഞട്ടിച്ചിരുന്നു .
കോളിംഗ് ബെൽ കേട്ടപ്പോൾ അജി എഴുന്നേറ്റ് ചെന്ന് വാതിൽ
തുറന്നു .
അനാമികയായിരുന്നു .
'' വായോ.... മുത്തു എവിടെ ?"
അജി - അനാമികയെ അകത്തേക്ക് ക്ഷണിച്ചു .
" അവൻ വീട്ടിലുണ്ട് - ഞാൻ വന്നത് അജിയെ
ആരെങ്കിലും തട്ടിക്കൊണ്ട് പോയോ എന്നറിയാനാണ് ?
" തട്ടിക്കൊണ്ട് പോകാനോ ?
" ആ..... അപ്പു വിളിച്ചിരുന്നു . നിന്നേ
വിളിച്ചിട്ട് കിട്ടിയില്ല .വീട്ടിൽ ഉണ്ടണ്ടോന്ന് ഒന്ന് നോക്കാൻ പറഞ്ഞു "
അജി വല്ലാതയായി . സിദ്ധുനെ കണ്ട ടെൻഷനിൽ സ്ഥലകാലം മറന്ന്
ഒരോട്ടമായിരുന്നു . ഫോൺ സൈലന്റിലാക്കി മുറിയിൽ കയറി കിടന്നു . ആദ്യം അപ്പുനെ
വിളിക്കണമെന്ന് തന്നെയാണ് കരുതിയത് പക്ഷേ.......
വിളിച്ച് എന്ത് പറയണം ?
പഴയ കാമുകൻ മുന്നിൽ വന്ന് സ്വസ്ഥത കെടുത്തിയെന്നോ ?
വിളിച്ച് എന്ത് പറയണം ?
പഴയ കാമുകൻ മുന്നിൽ വന്ന് സ്വസ്ഥത കെടുത്തിയെന്നോ ?
ഹോസപിറ്റലിയക്ക് വിളിക്കാൻ ഫോൺ എടുത്തപ്പോഴും പരിഭ്രമം
കാരണം മിസ്സ് കോളും ശ്രദ്ധിച്ചില്ല .
പാവം -
തന്റെ വിവരം അറിയാതെ വിഷമിക്കുന്നുണ്ടാകും .
അതാകും അനാമികയെ വിളിച്ചത് .
പാവം -
തന്റെ വിവരം അറിയാതെ വിഷമിക്കുന്നുണ്ടാകും .
അതാകും അനാമികയെ വിളിച്ചത് .
" എന്താ നിന്റെ മുഖം വല്ലാതെ "
അനാമിക അജിയുടെ കവിളിൽ തൊട്ടു കൊണ്ട് ചോദിച്ചു .
" ഒന്നുമില്ല "
" ഭക്ഷണം കഴിച്ചില്ലേ ?
" കഴിച്ചു എന്ന് കളളം പറഞ്ഞു .
" പിന്നെന്താ മുഖമാകെ വാടിയിരിക്കുന്നേ "
'' ഒന്നുമില്ലേന്നെ - അജി ചിരിക്കാൻ ശ്രമിച്ചു .
" ഉം.... എനിക്ക് മനസ്സിലായി - അപ്പുനെ കാണാത്ത
വിഷമമല്ലേ - ? ബോധമില്ലാതെ ഉറങ്ങാതെ ചെക്കനെ വിളിച്ച് കാര്യം പറ "
അതും പറഞ്ഞ് അനാമിക മുറ്റത്തേക്ക് ഇറങ്ങി . " ഞാൻ
വിളിച്ച് പറയണ്ടല്ലോ അല്ലേ .ഇപ്പോ തന്നെ നീ വിളിക്കില്ലേ ? അനാമിക
ചോദിച്ചു . അജി തലയാട്ടി .
അവൻ ഫോണെടുത്ത് അപ്പുനെ വിളിച്ചു .
" എവിടെ ആയിരുന്നു ഇത്ര നേരം താൻ "
ഫോൺ എടുത്ത പാടേ അപ്പു ചോദിച്ചു .
ഫോൺ എടുത്ത പാടേ അപ്പു ചോദിച്ചു .
സത്യം പറയണോ ? അജി
ഒന്നാലോചിച്ചു . വേണ്ടാ - പറയണ്ട - അപ്പു ടെൻഷനാകും - അതിനാൽ അനാമിക കണ്ടെത്തിയ
കാരണം തന്നെ പറഞ്ഞു .
" ഉറങ്ങുകയായിരുന്നു "
" എന്നാലും ഇത് വല്ലാത്ത ഉറക്കമായിപ്പോയി -
എത്ര തവണ വിളിച്ചു ഞാൻ "
"സോറി അപ്പു , ക്ഷീണം
കൊണ്ട് ഉറങ്ങിപ്പോയതാണ് "
" ശരി ശരി - താൻ കഴിച്ചോ ?
" ഇല്ല "
" അതെന്താ "
" രാത്രി കൊണ്ടുപോകാൻ ഉണ്ടാക്കുമ്പോൾ കഴിക്കാം
"
" ഞാൻ 2 ദിവസം
മാറി നിന്നപ്പോൾ എല്ലാം തോന്ന്യ പോലെയായോ ?
" വിശപ്പില്ലായിരുന്നു അതാ - അമ്മക്ക് എങ്ങനെയുണ്ട്
"
" അത് കുറവൊന്നും കാണുന്നില്ല - അവിടെ വൈദ്യ
മടത്തിൽ കാണിച്ചാലോ അമ്മയെ "
" ഞാനത് അങ്ങട് പറയാൻ ഇരിക്കായിരുന്നു - അമ്മയെ
കൂട്ടിട്ട് വാ ഇവിടെ ചികിത്സിക്കാം - അമ്മ എവിടെ "
" കുളിക്കാൻ കയറിയെന്ന് തോന്നുന്നു "
" അപ്പുi: ....."
" എന്തേ "
" നാളെ തന്നെ വരില്ലേ "
" അമ്മയോട് സംസാരിച്ചിട്ട് വിളിക്കാം - താൻ
പോയി ഭക്ഷണം കഴിക്ക് "
" ഉം - ശരി "
അജി പോയി കുളിച്ചു വന്നു . അടുക്കളയിൽ കയറി പാചകം ചെയ്തു -
ഭക്ഷണം കഴിക്കാൻ വന്നിരുന്നു . എന്ത് ചെയ്യുമ്പോഴും മനസ്സിലെ ചിന്തകളെ മുറിച്ച്
എടയ്ക്ക് സിദ്ധുവിന്റെ മുഖം കയറി വരുന്നു . പഴയകാല ഓർമ്മകളിലേക്ക് മനസ്സ്
പായുകയാണ് .
ഭാഗം - 12
അപ്പുവിന്റെ മനസ്സ് കലുഷമായിരുന്നു . അജിയുടെ സംസാരത്തിലെ
ഉത്സാഹക്കുറവ് അപ്പു തിരിച്ചറിഞ്ഞു . വേഗം തിരിച്ചു പോകേണ്ടി വന്നതിന്റെ വിഷമം
ആകാം എന്ന് സ്വയം ആശ്വസിച്ചു . വായിക്കുവാനായി എടുത്ത പുസ്തകം മാറ്റിവെച്ച് അപ്പു
അമ്മയുടെ അടുത്തേക്ക് പോയി . അമ്മയോട് സംസാരിച്ചിരിക്കാം അതായിരിക്കും ഇപ്പോൾ
നല്ലതെന്ന് അവന് തോന്നി .
............................................................
" എടാ അജി " എന്നുറക്കേയുള്ള വിളി
കേട്ടപ്പോൾ അജി ചിന്തയിൽ നിന്നും ഉണർന്നു .
മുൻപിൽ അനാമിക തന്നെ തുറിച്ചു നോക്കി നിൽപ്പുണ്ട് .
മുൻപിൽ അനാമിക തന്നെ തുറിച്ചു നോക്കി നിൽപ്പുണ്ട് .
" ഭക്ഷണം തുറന്നു വെച്ച് നീയിത് ഏത് ലോകത്താണ്
" അവൾ ചോദിച്ചു .
അനാമികയോട് നടന്നതെല്ലാം പറയണോ എന്ന ചിന്തയിലായി അജി .
" നിനക്കെന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട് , എന്താ
ഉണ്ടായത് "
" അനു... അത്... "
അനാമികയ്ക്ക് പരിഭ്രമമായി .
" എന്തായാലും പറ അജി "
" അനു.... ഞാനിന്ന് സിദ്ധുനെ കണ്ടു "
" എവിടെ വെച്ച് ?
" ഹോസ്പിറ്റലിൽ "
" അയാൾ നിന്നേ കണ്ടോ ?
" കണ്ടു "
അജി രാവിലെ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു .
അനാമിക കസേലയിൽ ഇരുന്നു - അൽപ നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ
ചോദിച്ചു .
" ഇതെല്ലാം അപ്പൂനോട് പറഞ്ഞോ ?
" ഇല്ല "
" നന്നായി . അപ്പു അറിയണ്ട "
" അയാളവിടെ വീണ്ടും വരുമ്പോൾ ഞാൻ എന്തു ചെയ്യും
അനു ?
" അതിന് നീ എന്തിനാ പേടിക്കുന്നേ ? അയാൾക്ക്
മുഖം കൊടുക്കാതെ നിന്നാൽ പോരേ - സംസാരിക്കാൻ ശ്രമിച്ചാൽ താൽപര്യമില്ലെന്ന് പറഞ്ഞ്
ഒഴിയണം - അല്ലേലും അയാൾക്ക് ഇനി എന്താ പറയാനുണ്ടാവുക - എല്ലാം പറഞ്ഞ്
അവസാനിപ്പിച്ചതല്ലേ ? "
അനാമികയുടെ വാക്കുകളിൽ രോഷം നിറഞ്ഞു .
" ശരിയാണ് സിദ്ധുനെ എനിക്ക് വെറുപ്പാണ് പക്ഷേ
മറക്കാനാവാതെ പലതും ഇപ്പോഴും മനസ്സിൽ കിടപ്പുണ്ട് "
" അജി ഞാൻ ഒന്നു പറയാം - നീ കാരണം അപ്പു
വേദനിക്കരുത് "
" അതൊരിക്കലും ഉണ്ടാകില്ല അനു "
" നീ ഹോസ്പിറ്റലിൽ പോകാൻ നോക്ക് .
ബാക്കിയെല്ലാം വരുന്നിടത്ത് വെച്ചു് നോക്കാം "
അനാമികയോട് സംസാരിച്ചപ്പോൾ മനസ്സിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞ
ആശ്വാസമായി അജിക്ക് .
............................................................
അർദ്ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെ സിദ്ധാർത്ഥ് കിടന്നു
. അജിക്ക് വന്ന മാറ്റങ്ങൾ ഓർത്തെടുക്കുകയായിരുന്നു അയാൾ . പണ്ടത്തെക്കാൾ തടി
വെച്ചിട്ടുണ്ട് . കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം ആയിരുന്നു പണ്ട് , അതിനും
മാറ്റം വന്നു കാണുമോ ?
ഇപ്പോഴും എന്നോട് വെറുപ്പാണോ ? ആയിരിക്കും - ഒന്നടുത്ത് കാണണം , സംസാരിക്കണം എന്നെല്ലാം ആഗ്രഹിക്കുന്നുണ്ട് . സിദ്ധു എഴുന്നേറ്റ് കസേലയിൽ ചെന്നിരുന്ന് സിഗരറ്റ് കൊളുത്തി പുകവിട്ടു കൊണ്ട് ചിന്തയിലാണ്ടു .
ഇപ്പോഴും എന്നോട് വെറുപ്പാണോ ? ആയിരിക്കും - ഒന്നടുത്ത് കാണണം , സംസാരിക്കണം എന്നെല്ലാം ആഗ്രഹിക്കുന്നുണ്ട് . സിദ്ധു എഴുന്നേറ്റ് കസേലയിൽ ചെന്നിരുന്ന് സിഗരറ്റ് കൊളുത്തി പുകവിട്ടു കൊണ്ട് ചിന്തയിലാണ്ടു .
..............................................................
" ഞാനൊരു പെൺകുട്ടി ആയിരുന്നെങ്കിൽ എത്ര
നന്നായിരുന്നു - നമ്മടെ കല്യാണം കഴിഞ്ഞ് നമുക്കൊരു കുഞ്ഞു വാവയൊക്കെ ഉണ്ടായി -
നല്ല രസമായേനേ - അല്ലേ സിദ്ധു ചേട്ടാ ?
പാർക്കിലെ തണൽമരത്തിനു ചുവട്ടിലെ സിമന്റ് ബെഞ്ചിൽ
ഇരിക്കുകയാണ് സിദ്ധാർത്ഥും അജിയും .
" പെണ്ണായിരുന്നെങ്കിൽ നിന്നെ ഞാൻ
നോക്കുമായിരുന്നോ ?
" അതും ശരിയാ "
" പിന്നെ കുഞ്ഞുവാവയുടെ കാര്യം - ലോകത്ത്
ഒരിക്കലും സംഭവിക്കില്ല എന്നു കരുതിയ എത്ര കാര്യങ്ങൾ സംഭവിക്കുന്നു - നമുക്ക്
പരിശ്രമിച്ചു നോക്കാം - വാ ഇപ്പോഴേ പ്രക്ടിസ് തുടങ്ങാം - എന്നും പറഞ്ഞ് സിദ്ധു
അജിയുടെ തുടയിൽ കൈവെച്ചു . അജി കൈതട്ടിമാറ്റിയിട്ട് പറഞ്ഞു : -
" അയ്യട മോനേ.... പൂതി മനസ്സിലിരിക്കട്ടെ - ഈ
തെമ്മാടിയുടെ കുഞ്ഞിനെ എനിക്ക് വേണ്ടാ "
" തെമ്മാടി നിന്റെ അപ്പൻ "
സിദ്ധു പിറുപിറുത്തു .
സിദ്ധു പിറുപിറുത്തു .
'' എന്താ പറഞ്ഞേ ? അജി
നെറ്റി ചുളിച്ചു .
" തെമ്മാടി നിന്റെ അപ്പൻ ആ കള്ള രാഘവൻ "
" എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ ? അജി
വിരലു ചൂണ്ടി .
" അപ്പോൾ നിനക്ക് എന്നെ വിളിക്കാമല്ലേ ? അജിയുടെ
വിരൽ പിടിച്ച് തിരിച്ചു കൊണ്ട് സിദ്ധു ചോദിച്ചു . അജിക്ക് വേദനയായി , കണ്ണിൽ
നിന്നും വെളളം വന്നു .
" ദുഷ്ടൻ - "
" എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും "
പഴയ ഓർമ്മയിൽ സിദ്ധുവിന്റെ ചുണ്ടിൽ അറിയാതെ ചിരി വിടർന്നു .
ഒരു പുക കൂടി എടുത്തുകൊണ്ട് സിഗരറ്റ് കുറ്റി ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു .
ഭാഗം - 13
സിദ്ധുവിന്റെ കിടക്കയിൽ അനേകം ഫോട്ടോസ് ചിതറിക്കിടന്നു .
കൂടുതലും അജിയുടെ മുഖം പതിഞ്ഞവ . അതിൽ നിന്നും ഒരു ഫോട്ടോ സിദ്ധു കയ്യിലെടുത്തു
നോക്കി . ഇരുകയ്യു കൊണ്ടും ഇറുകെ പുണർന്ന് സിദ്ധു നെറെ ശരീരത്തോട് ചേർന്നു
നിൽക്കുന ഫോട്ടോ . ഒരിക്കൽ മൈസൂരിൽ പോയപ്പോൾ ഗോൾഡൻ ടെബിളിനു മുൻപിൽ
വെച്ചെടുത്തതാണ് ആ ഫോട്ടോ .
എത്ര സന്തോഷകരമായ , ഒരിക്കലും മറക്കാനാവാത്ത നാളുകളായിരുന്നു അതെന്ന് സിദ്ധു ഓർത്തു .
" അജീ...., നീ ഓർക്കുന്നുണ്ടോ ആ ദിനങ്ങൾ . നമ്മുടെ പിണക്കങ്ങൾ - ഇണക്കങ്ങൾ - സ്വകാര്യ നിമിഷങ്ങളിലെ കുസൃതികൾ - നമ്മൾ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ - നമ്മുടെ പ്രതീക്ഷകൾ .
സിദ്ധുവിൽ ഒരു നെടുവീർപ്പുയർന്നു .
എല്ലാം അവസാനിച്ചിരിക്കുന്നു .
എത്രയോ നാളുകളായി തിരയുന്ന മുഖമാണ് ഇന്നലെ നീലാംബരി ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് കണ്ടത് .
നിന്റെ മുഖത്തെ പരിഭ്രമം ഞാൻ തിരിച്ചറിയുന്നു .
കൺസൾട്ടിംഗ് റൂമിൽ നിന്നും ഇറങ്ങിയ ഞാൻ നിന്നെ അവിടെയെല്ലാം തിരഞ്ഞു .
എന്നിൽ നിന്നും നീ ഓടിയൊളിച്ചതാണെന്ന് ഞാനറിയുന്നു . നിന്നെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല . നീ ആ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഒരു സെക്യുരിറ്റിക്കാരനിൽ നിന്നും ഞാൻ മനസ്സിലാക്കി . രാത്രിയൊന്ന് പുലർന്നു കിട്ടിയാൽ നിന്റെ അടുത്തേക്ക് ഓടിയെത്തന്നെ മെന്ന ചിന്തയിലായിരുന്നു .
ഇല്ല .... ഞാൻ വരുന്നില്ല .
നിന്റെ കണ്ണിലെ പരിഭ്രമം - എന്നിൽ നിന്നുളള ഒളിച്ചാട്ടം എല്ലാം എന്നെ പിന്തിരിപ്പിക്കുന്നു .
എങ്കിലും ഒരു മോഹം ഭാക്കിയുണ്ട് .
ഒന്നരികിൽ കാണണം . എല്ലാം മറച്ചു പിടിച്ച് നിന്നെ വേദനിപ്പിച്ചതിന് മാപ്പ് പറയണം .
അത്രമാത്രം മതി .
കയ്യിലെ ഫോട്ടോ യിൽ നോക്കി സിദ്ധു പിന്നെയും പറഞ്ഞു കൊണ്ടിരുന്നു ...
എത്ര സന്തോഷകരമായ , ഒരിക്കലും മറക്കാനാവാത്ത നാളുകളായിരുന്നു അതെന്ന് സിദ്ധു ഓർത്തു .
" അജീ...., നീ ഓർക്കുന്നുണ്ടോ ആ ദിനങ്ങൾ . നമ്മുടെ പിണക്കങ്ങൾ - ഇണക്കങ്ങൾ - സ്വകാര്യ നിമിഷങ്ങളിലെ കുസൃതികൾ - നമ്മൾ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ - നമ്മുടെ പ്രതീക്ഷകൾ .
സിദ്ധുവിൽ ഒരു നെടുവീർപ്പുയർന്നു .
എല്ലാം അവസാനിച്ചിരിക്കുന്നു .
എത്രയോ നാളുകളായി തിരയുന്ന മുഖമാണ് ഇന്നലെ നീലാംബരി ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് കണ്ടത് .
നിന്റെ മുഖത്തെ പരിഭ്രമം ഞാൻ തിരിച്ചറിയുന്നു .
കൺസൾട്ടിംഗ് റൂമിൽ നിന്നും ഇറങ്ങിയ ഞാൻ നിന്നെ അവിടെയെല്ലാം തിരഞ്ഞു .
എന്നിൽ നിന്നും നീ ഓടിയൊളിച്ചതാണെന്ന് ഞാനറിയുന്നു . നിന്നെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല . നീ ആ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഒരു സെക്യുരിറ്റിക്കാരനിൽ നിന്നും ഞാൻ മനസ്സിലാക്കി . രാത്രിയൊന്ന് പുലർന്നു കിട്ടിയാൽ നിന്റെ അടുത്തേക്ക് ഓടിയെത്തന്നെ മെന്ന ചിന്തയിലായിരുന്നു .
ഇല്ല .... ഞാൻ വരുന്നില്ല .
നിന്റെ കണ്ണിലെ പരിഭ്രമം - എന്നിൽ നിന്നുളള ഒളിച്ചാട്ടം എല്ലാം എന്നെ പിന്തിരിപ്പിക്കുന്നു .
എങ്കിലും ഒരു മോഹം ഭാക്കിയുണ്ട് .
ഒന്നരികിൽ കാണണം . എല്ലാം മറച്ചു പിടിച്ച് നിന്നെ വേദനിപ്പിച്ചതിന് മാപ്പ് പറയണം .
അത്രമാത്രം മതി .
കയ്യിലെ ഫോട്ടോ യിൽ നോക്കി സിദ്ധു പിന്നെയും പറഞ്ഞു കൊണ്ടിരുന്നു ...
..............................................................
മീനാക്ഷിയമ്മ അപ്പുവിന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു
കൊണ്ടിരുന്നു .
" നേരം ഒരുപാടായി ഉറങ്ങുന്നില്ലേ അപ്പൂ "
" ഇങ്ങനെ കിടക്കാൻ നല്ല സുഖാ "
" എന്നാലേ എനിക്ക് അത്ര സുഖമില്ല , എഴുന്നേറ്റ്
മുറിയിൽ പോയി ഉറങ്ങാൻ നോക്ക് "
" കുറച്ചു നേരം കൂടി അമ്മേ "
അവൻ കെഞ്ചി .
അവൻ കെഞ്ചി .
" അപ്പൂ..... ഞാൻ തീരുമാനിച്ചുട്ടോ , നമുക്ക്
കോഴിക്കോട്ടേക്ക് പോകാം "
" എന്നാ പോകേണ്ടത് " അപ്പുവിന്റെ മുഖം
പ്രസന്നമായി .
" എന്താ ഉത്സാഹം - അണ്ടി പോയ അണ്ണാനെ പോലെ
ആയിരുന്നു ഈ നേരം വരെ "
അപ്പുവിന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു .
" വൈദ്യമടത്തിലെ ചികിത്സ കഴിഞ്ഞാ ഞാൻ
തിരിച്ചുപോരും - അത് സമ്മതിച്ചാൽ ഞാൻ വരാം "
" അത് ചോദിക്കാനുണ്ടോ 100
വട്ടം സമ്മതം - ഞാൻ അജിക്ക് ഒരു മെസേജ് അയക്കട്ടെ "
" ഉം "
" അല്ലേൽ വേണ്ടാ നമുക്ക് പറയാതെ ചെല്ലാം -
അയാളൊന്നു ഞെട്ടട്ടെ "
" എയക്ക് എടയ്ക്ക് അജിയെ ഞെട്ടിച്ച് ഞെട്ടിച്ച്
- തിരിച്ച് നിനക്കും കിട്ടും ട്ടാ "
" ഉവ്വ .... ഉവ്വ "
" കാണാലോ..... ഞാനും കൂട്ട് നിക്കും അജിക്ക്
"
" അതെനിക്ക് അറിയാലോ - നിങ്ങളല്ലെ ഇപ്പോൾ
ചങ്ങ്സ് "
" ഒന്ന് എഴുന്നേറ്റ് പോടാ ചെറുക്കാ അവന്റെ ഓരോ
വാക്കോള് "
" ഗുഡ് നൈറ്റ് അമ്മേ "
അപ്പു എഴുന്നേറ്റു ,
..............................................................
കണിക്കൊന്നമരങ്ങളെല്ലാം പൂവിട്ടിരിക്കുന്നു . ചാറ്റൽ
മഴയിലേക്കും പൂക്കളിലേക്കും നോക്കി അജി സ്വയം മറന്ന് ഇരുന്നു . അവന്റെ മടിയിൽ
അപ്പുവിന്റെ പഴയ ഡയറിയും ഉണ്ടായിരുന്നു .
" അജിയേട്ടാ എന്താ നോക്കിയിരിക്കുന്നേ ?
" ഒന്നുമില്ല , പഠിക്കാൻ
തന്നത് പഠിച്ചു കഴിഞ്ഞോ ?
' ഞാൻ കുറച്ച് നേരം റെസ്റ്റ് എടുക്കട്ടെ " എന്നും പറഞ്ഞ്
മുത്തു അജിയുടെ അടുത്ത് ഇരുന്നു .
" വീട്ടിൽ നീ തനിച്ചിരുന്നാൽ ഒന്നും പഠിക്കില്ല
, എന്നും പറഞ്ഞാ അനു ഇവിടെ ആക്കിയിട്ട് പോയത് - അനു വരുമ്പോൾ
വഴക്ക് ഞാൻ കേൾക്കേണ്ടി വരും "
" പരീക്ഷ ആയേപ്പിന്നേ ഫോൺ വാങ്ങി വെച്ചു -
കേമ്പിളും കട്ട് ചെയ്തു - പിന്നെ ഞാൻ എന്തു ചെയ്യും "
" നിന്റെ നല്ലതിനു വേണ്ടിയല്ലേ "
" അതിന് എപ്പോഴും പഠിക്ക് പഠിക്ക് എന്നു പറയണോ ?
" അനു പറയുന്നതിന്റെ കാര്യം നിനക്ക് ഇന്നു
മനസ്സിലാകില്ല മുത്തു , നിനക്കന്നെല്ല നിന്റെ പ്രായത്തിലെ ഒരു കുട്ടിക്കും
മനസ്സിലാകില്ല "
" അതൊക്കെ പോട്ടെ - ഒരു തരി നേരം കിട്ടിയാൽ
അപ്പു ചേട്ടനും അജി ചേട്ടനും പുസ്തകങ്ങൾ വായിച്ചിരിക്കുന്ന കാണാം - ബോറടിക്കില്ലേ
നിങ്ങൾക്ക് "
" ഇതിന്റെ സുഖം നിനക്ക് അറിയാഞ്ഞിട്ടാ "
" എനിക്ക് പുസ്തകം കണ്ടാലേ ഉറക്കം വരും "
അവനോട് അതേക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല എന്ന
ബോധ്യമുള്ളതുകൊണ്ട് അജി മറുപടി ചെറുപുഞ്ചിരിയിൽ ഒതുക്കി .
" നീ പോയിരുന്ന് പഠിക്ക് "
" ആ അതു തന്നെയാണ് നല്ലത് , ചേട്ടന്റെ
സാഹിത്യം കേൾക്കണ്ടല്ലോ "
അവൻ എഴുന്നേറ്റ് പോയപ്പോൾ അജി മുറ്റത്തേക്ക് തന്നെ ദൃഷ്ടി
പായിച്ചു .
ഭാഗം - 14
മെഡിക്കൽ കോളേജിൽ നഴ്സിംഗിന് പഠിക്കുന്ന സമയം . ആദ്യമായി
വാർഡിൽ ഡ്യൂട്ടി കിട്ടിയ അന്ന് . അന്നാണ് സിദ്ധുവിനെ താൻ ആദ്യമായി കാണുന്നതെന്ന്
അജി ഓർത്തു .. ഡ്യൂട്ടി റൂമിൽ ഹെഡ് നേഴ്സ് ഏൽപ്പിച്ച ജോലിയിൽ വ്യാപൃതനായി
നിൽക്കുന്ന നേരത്താണ് ആ ചെറുപ്പക്കാരൻ വന്നത് .
'' എക്സ്ക്യൂസ്മി "
അജി മുഖമുയർത്തി നോക്കി . ഒത്ത പൊക്കമുളള സുമുഖനായ
ചെറുപ്പക്കാരൻ . ഇരു നിറം -
" വിശ്വനാഥന്റെ ഫയലൊന്ന് വേണം - അവിടെ ഡോക്ടർ
ചോദിക്കുന്നു "
ഒട്ടും മയമില്ലാത്ത സംസാരം - ഗൗരവമാണ് .
അജി ബാന്റേജ് കട്ട് ചെയ്യുന്നത് നിർത്തിയിട്ട് മേശപ്പുറത്ത്
അടുക്കിവെച്ച ഫയലുകളിൽ വിശ്വനാഥൻ എന്ന പേര് തിരയാൻ തുടങ്ങി . സിദ്ധു അക്ഷമയോടെ
നിന്നു . കുറച്ച് സമയം കൂടി കഴിഞ്ഞു .
" ഇന്നങ്ങാനും കിട്ടോ ?
" അവൻ ചോദിച്ചു .
അജി മറുപടിയൊന്നും പറയാതെ തിരച്ചൽ തുടർന്നു .
നോക്കിയ ഫയലുകൾ തന്നെ വീണ്ടും നോക്കി .
നോക്കിയ ഫയലുകൾ തന്നെ വീണ്ടും നോക്കി .
" സോറി .... - ആ പേരിലുള്ള ഫയൽ ഇവിടെയില്ല -
ചിലപ്പോൾ നിങ്ങളുടെ അടുത്ത് തന്നെ കാണും "
" രാവിലെ എന്റെ അടുത്ത് നിന്നും
വാങ്ങിക്കൊണ്ടുപോയത് നിങ്ങൾക്ക് ഓർമ്മയില്ലേ ? "
" ഞാൻ വാങ്ങിയിട്ടില്ല "
" വേറെ നഴ്സ് വാങ്ങിയാലും വീട്ടിൽ കൊണ്ടു
പോകില്ലല്ലോ ഇവിടെയല്ലേ വെയ്ക്കാ - "
" എനിക്കറിയില്ല - ഫാർമസിയിലൊന്ന് അന്വേഷിച്ചു
നോക്ക് "
" നിങ്ങൾ തോന്നിയോടത്ത് കൊണ്ടു വെച്ചിട്ട്
എന്നെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയ്ക്കുന്നോ ? "
'' അവിടെയൊന്ന് അന്വേഷിക്കാനല്ലേ പറഞ്ഞുള്ളൂ -
അതിന് ഇത്ര ചൂടാവണോ ? "
" ചൂടായതല്ല - കാര്യം പറഞ്ഞതാണ് -
ഉത്തരവാദിത്വമില്ലാത്ത കുറേയെണ്ണം - എന്ത് ചോദിച്ചാലും അറിയില്ല -
നീയൊക്കെ പിന്നെ എന്തുണ്ടാക്കാനാ ഇവിടെ വന്നിരിക്കുന്നേ ? "
നീയൊക്കെ പിന്നെ എന്തുണ്ടാക്കാനാ ഇവിടെ വന്നിരിക്കുന്നേ ? "
സിദ്ധുവിന്റെ ശബ്ദം ഉയർന്നപ്പോൾ ആളുകൾ ഡ്യൂട്ടി റൂമിലേക്ക്
എത്തി നോക്കി . അജി വിളറി വെളുത്തു .
" കുറച്ച് മാന്യമായിട്ട് സംസാരിക്കണം "
അജി പറഞ്ഞു .
" നീ എന്നെ മാന്യത പഠിപ്പിക്കണ്ട " .
" എന്താ മോനേ പ്രശ്നം " - വഴക്ക് നോക്കി
നിന്നിരുന്ന ഒരാൾ സിദ്ധുവിനോട് ചോദിച്ചു .
" നമ്മുടെ കൈയ്യിലെ പൈസ കൊടുത്ത് ഇവന്റെയൊക്കെ
വായേലിരിക്കുന്നതും കൂടി കേൾക്കണം - എന്റെ അങ്കിളിന് അറ്റാക്കായി ഇവിടെ അഡ്മിറ്റ്
ചെയ്തിരിക്കുകയാണ് . ആളുടെ കേസ് ഫയൽ രാവിലെ ഇവർ വാങ്ങിച്ചു കൊണ്ടുപോയി . ഇപ്പോൾ
വന്ന് ചോദിച്ചപ്പോൾ ഇവൻ കൈമലർത്തി കാണിക്കുന്നു ".
" നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാനാണ്
വാങ്ങികൊണ്ട് പോയന്ന് ."
" ആര് വാങ്ങിച്ചാലും ഫയൽ ഇവിടെ തന്നെ കാണണ്ടേ , അല്ലാതെ
മാഞ്ഞ് പോകില്ലല്ലോ ."
" നോക്കൂ മിസ്റ്റർ അവരവരുടെ ഫയൽ സൂക്ഷിക്കണ്ടത്
അവരവർതന്നെയാണ് . വല്ലയിടത്തും ഫയൽ കൊണ്ട് കളഞ്ഞിട്ട് ബാക്കിയുള്ളവരുടെ മെക്കട്ട്
കേറാൻ അല്ല വരണ്ടത് ."
" രാവിലത്തെ ഇൻജക്ഷൻ കഴിഞ്ഞപ്പോൾ ഫയൽ വാങ്ങി
കൊണ്ട് പോയതാണ് ഇതുവരെ മടക്കി തന്നില്ല ഇപ്പോൾ ഡോക്ടർ വിസിറ്റിംഗിന് വന്നപ്പോൾ ഫയൽ
ചോദിച്ചു ."
" രാവിലെ വാങ്ങിയ ഫയൽ ഇപ്പോഴാണോ തിരക്കുന്നത്
."
" മുൻപ് രണ്ട് പ്രാവിശ്യം ഞാനിവിടെ അന്വേഷിച്ച്
വന്നപ്പോഴും ഡ്യൂട്ടി റൂമിൽ ആളുണ്ടായിരുന്നില്ല ."
" മെഡിക്കൽ കോളേജിൽ അതിന്റേതായ തിരക്കുകൾ
ഉണ്ടാകും ആദ്യമായിട്ട് ഹോസ്പിറ്റൽ വരുന്നവർക്ക് അതു വല്ലോം അറിയുമോ ... !!!
"അജിയുടെ സ്വരത്തിൽ അല്പം പരിഹാസം നിഴലിച്ചിരുന്നു .
" നിങ്ങൾ ഒന്ന്കൂടി ബഡ് ഒന്ന് പരിശോധിച്ച് നോക്കൂ ചിലപ്പോൾ അവിടെവിടെ യെങ്കിലും കാണും ."
" നിങ്ങൾ ഒന്ന്കൂടി ബഡ് ഒന്ന് പരിശോധിച്ച് നോക്കൂ ചിലപ്പോൾ അവിടെവിടെ യെങ്കിലും കാണും ."
" ഫയൽ കൊടുത്ത എന്നാക്കാളും ഉറപ്പ് നിങ്ങൾക്കാണോ
."
" നിങ്ങളുടെ പറച്ചിൽ കേട്ടാ തോന്നും ഞാനാണ്
ഫയൽവാങ്ങി കൊണ്ട് പോയന്ന് , ഞാൻ നെഴ്സിംഗ് സ്റ്റുഡന്റാണ് എന്റെ ഫസ്റ്റ് ഡേ ഡ്യൂട്ടിയാണ്
ഇന്ന് ."
" ഓഹോ ... നഴ്സിംഗ് സ്റ്റുഡന്റാണല്ലേ നിന്റെ
ഭാവം കണ്ടാൽ നഴ്സിംഗ് സൂപ്രണ്ടാണന്ന് തോന്നുമല്ലോ ..."
" എന്താ എന്താ ഇവിടെ ഒരു ബഹളം " ഹെഡ്
നഴ്സ് അന്ന കയറി വന്നു .
" ഇയാളുടെ ഫയൽ കാണുന്നില്ല " അജി പറഞ്ഞു .
" നിങ്ങൾ വിശ്വനാഥന്റെ കൂടെയുളള ആളല്ലേ "
'' ഉം "
അന്ന അവരുടെ കയ്യിലുണ്ടായിരുന്ന ഫയലുകൾ മറച്ചു നോക്കി ഒന്ന്
സിദ്ധുവിന് നേരേ നീട്ടി .
" മാഡം ആൾക്കാരോട് എങ്ങനെ ബിഹേവ് ചെയ്യണം എന്ന്
ഇവർക്ക് ഫസ്റ്റ് ഒരു ക്ലാസ് കൊടുക്കണം അതിന് ശേഷമേ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യാവൂ
..."
സിദ്ധു ഫയൽ വാങ്ങി നടന്നു . ആളുകൾ പിരിഞ്ഞു പോയി .
സിദ്ധു നടന്ന് നീങ്ങിയപ്പോൾ അന്ന അജിക്ക് നേർതിരിഞ്ഞു . " ഇങ്ങനെയാണോടോ ആൾക്കാരോട് സംസാരിക്കുക .... ഞാൻ ഫസ്റ്റ് ഫ്ലോറിൽ നിന്നപ്പോൾ കേട്ടല്ലോ ഇവിടുത്തെ ബഹളം . ഇത് എന്താ ചന്തയാണന്ന് കരുതിയോ ... അതെങ്ങനെ വീട്ടിലെ കൂട്ടല്ലേ മറ്റുള്ളടത്തും പെരുമാറുക ..."
സിദ്ധു നടന്ന് നീങ്ങിയപ്പോൾ അന്ന അജിക്ക് നേർതിരിഞ്ഞു . " ഇങ്ങനെയാണോടോ ആൾക്കാരോട് സംസാരിക്കുക .... ഞാൻ ഫസ്റ്റ് ഫ്ലോറിൽ നിന്നപ്പോൾ കേട്ടല്ലോ ഇവിടുത്തെ ബഹളം . ഇത് എന്താ ചന്തയാണന്ന് കരുതിയോ ... അതെങ്ങനെ വീട്ടിലെ കൂട്ടല്ലേ മറ്റുള്ളടത്തും പെരുമാറുക ..."
" മാഡം ഞാനല്ല അയാളാണ് കയർത്ത് സംസാരിച്ചത്
..."
" തന്റെ വോയിസാണല്ലോ ഞാൻ കേട്ടത് മുഴുവൻ ...
എന്നിട്ട് നിന്ന് ന്യായീകരിക്കുന്നോ ... ഫസ്റ്റ് ഡേയായിട്ട് ഇങ്ങനെ ... താനൊക്കെ
കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഡ്യൂട്ടിക്ക് കയറിയാൽ എന്താകും അവിടുത്തെ അവസ്ഥ
..."
" മാഡം ഞാൻ ..."
" തന്നോടല്ലെ പറഞ്ഞെ ശബ്ദം താഴ്ത്തി
സംസാരിക്കാൻ ..." അജിയുടെ വാക്കുകളെ ഖണ്ഡിച്ച് കൊണ്ട് അന്ന തുടർന്നു ...
ഇടയ്ക്ക് കയറി വന്ന മറ്റു നഴ്സുമാരും മറ്റൊരു സ്റ്റുഡന്റ്
അൻസാറും അജിയെ നോക്കി നിന്നു . നാണക്കേട് തോന്നിയ അവൻ തല കുമ്പിട്ടു നിന്നു .
അന്ന അൻസാറിനു നേരേ തിരിഞ്ഞു .
" ഇതൊക്കെത്തന്നെയാണ് പഠിച്ചു
വെച്ചിരിക്കുന്നതെങ്കിൽ നന്നാവും "
ഇരുവരേയും ദേഷ്യത്തിൽ നോക്കി അവർ അകത്തേക്ക് പോയി .
......................................................................
ഹോസ്പിറ്റൽ കാൻറീനിലെ കസേരയിൽ അജി തല കുമ്പിട്ടിരുന്നു .
അൻസാർ രണ്ട് കപ്പ് ഷേയ്ക്ക് കൊണ്ടു വെച്ച് , അജിക്ക്
എതിരേ ഇരുന്നു .
" വലിച്ചു കുടിച്ചോ... ചീത്ത കേട്ട് തല ചൂടുപിടിച്ചിരിക്കുകയല്ലേ
ഒന്നു തണുക്കട്ടെ ''
അജി മുഖമുയർത്തി അൻസാറിനെ രൂക്ഷമായി നോക്കി .
' നോക്കി പേടിപ്പിക്കാതടോ.... പേടി അഭിനയിച്ചു കൊണ്ട് അൻസാർ
ചിരിച്ചു കൊണ്ടു പറഞ്ഞു ' എന്നാലും എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ ആ സീൻ ''
" ആ ചിരിച്ചോടാ... നിനക്ക് തമാശ , എന്റെ
തൊലിയുരിഞ്ഞു പോയി . എത്ര പേരാന്നോ കണ്ടത് - ഛേ ഇനി എങ്ങിനെ വാർഡിൽ ചെല്ലും "
' ആദ്യമായതോണ്ടാ .... ശീലമായിക്കോളും - അല്ലെങ്കിൽ പിന്നെ
ഹെഡ് നമ്മളെ തൊട്ടതിനും പിടിച്ചതിനും എന്തോരം വഴക്ക് പറയുന്നു '
' അതുപോലെയാണോ ഇത് .... ഒരു കാര്യവും ഇല്ലാണ്ടാ അയാള് .. അതും
എല്ലാവരുടേയും മുൻപിൽ വെച്ച് "
'' ഞാൻ കണ്ടു അയാളേ - ഒരു കലിപ്പനാണേന്ന്
തോന്നുന്നു - "
" കോപ്പാണ് . കണ്ടാലും മതി കരടിയെക്കൂട്ട് ഒരു
കാട്ടുമാക്കാൻ " എന്നും പറഞ്ഞ് അജി നോക്കിയത് തങ്ങളുടെ ടേബിളിനു എതിരെ
ഇരിക്കുന്ന ആളേയാണ് . അവിടെ സിദ്ധു തന്നേ തന്നെ നോക്കി ഇരിക്കുന്നു .
താൻ പറഞ്ഞത് അയാൾ കേട്ടു എന്ന് മനസ്സിലായ അജിക്ക് ജ്യാള്യത തോന്നി . അവൻ പെട്ടെന്ന് എഴുന്നേറ്റു .
താൻ പറഞ്ഞത് അയാൾ കേട്ടു എന്ന് മനസ്സിലായ അജിക്ക് ജ്യാള്യത തോന്നി . അവൻ പെട്ടെന്ന് എഴുന്നേറ്റു .
" ഞാൻ പോകുവാണ് .. നീ വന്നാൽ മതി "
കാര്യമറിയാതെ അൻസാർ അന്ധാളിച്ചു .
" ഡാ : ഇത് കുടിച്ചിട്ട് പോടാ "
" ഡാ : ഇത് കുടിച്ചിട്ട് പോടാ "
'' നീ തന്നെ കുടിച്ചോ എന്നും പറഞ്ഞ് അജി വേഗം
പുറത്തേക്ക് നടന്നു . വാകമരങ്ങൾ തണൽ വിരിച്ച വഴിയിലൂടെ അവൻ തിരക്കിട്ട് നടന്നു .
" ഒന്നു നിന്നേ "
പിറകിൽ നിന്നുളള വിളി കേട്ടപ്പോൾ അജിതിരിഞ്ഞു നോക്കി . പിറകെ വരുന്ന സിദ്ധുനെ കണ്ടപ്പോൾ ഉളളിലൽപം ഭയം തോന്നി .
നിൽക്കണോ...? അതോ വേഗം നടക്കണോ....?
ചിന്തിക്കും മുൻപ് സിദ്ധു അടുതെത്തിയിരുന്നു .
ഫുൾസ്ലീവ് ഷർട്ടിന്റെ മടക്കി വെച്ചിരുന്ന കൈകൾ ഒന്നും കൂടി ഉയർത്തിവെച്ച് , ഇടതു കൈയാൽ മീശയിൽ നിന്നും ഉഴിഞ്ഞ് തടിയിൽ തടവികൊണ്ട് അജിയെ സാകൂതം നോക്കി നിന്നു .
പിറകിൽ നിന്നുളള വിളി കേട്ടപ്പോൾ അജിതിരിഞ്ഞു നോക്കി . പിറകെ വരുന്ന സിദ്ധുനെ കണ്ടപ്പോൾ ഉളളിലൽപം ഭയം തോന്നി .
നിൽക്കണോ...? അതോ വേഗം നടക്കണോ....?
ചിന്തിക്കും മുൻപ് സിദ്ധു അടുതെത്തിയിരുന്നു .
ഫുൾസ്ലീവ് ഷർട്ടിന്റെ മടക്കി വെച്ചിരുന്ന കൈകൾ ഒന്നും കൂടി ഉയർത്തിവെച്ച് , ഇടതു കൈയാൽ മീശയിൽ നിന്നും ഉഴിഞ്ഞ് തടിയിൽ തടവികൊണ്ട് അജിയെ സാകൂതം നോക്കി നിന്നു .
" ഇയാൾ എന്തിനുളള പുറപ്പാടാണ്... ഇയാളിൽ
നിന്നും അടി കിട്ടിയാൽ ഈശ്വരാ.... അജി ഭയപ്പാടോടെ സിദ്ധുനെ നോക്കി .
" അജി ചേട്ടാ.... ദേ നമ്മുടെ ആൾക്കാര് എത്തി
" മുത്തുവിന്റെ വിളി അജിയെ ചിന്തയിൽ നിന്നും ഉണർത്തി .
ഓർമ്മയിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വരാൻ അവന് അൽപസമയം വേണ്ടി വന്നു .
മഴ പെയ്തു തുടങ്ങിയിരുന്നു . മടിയിലിരുന്ന ഡയറി താഴെ വെച് അജി സറ്റയർകേഴസ് ഇറങ്ങി വരുമ്പോൾ അപ്പുവും അമ്മയും അകത്തേക്ക് കയറിയിരുന്നു . അവർ വന്ന ഓട്ടോ തിരിച്ചു പോകുന്നു . മുകളിലിരുന്ന് താൻ വഴിയിലേക്ക് തന്നെയാണ് നോക്കിയിരുന്നിരുന്നത് പക്ഷേ ഓട്ടോ വന്നതു പോലും അറിഞ്ഞില്ല - എന്താണ് എനിക്ക് സംഭവിക്കുന്നത് - എന്തുകൊണ്ട് സിദ്ധു എന്റെ ഓർമ്മകളിലേക്ക് കടന്നു വരുന്നു .
സിദ്ധുവുമായുളള കൂടിക്കാഴ്ച എന്നിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് .
ഓർമ്മയിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വരാൻ അവന് അൽപസമയം വേണ്ടി വന്നു .
മഴ പെയ്തു തുടങ്ങിയിരുന്നു . മടിയിലിരുന്ന ഡയറി താഴെ വെച് അജി സറ്റയർകേഴസ് ഇറങ്ങി വരുമ്പോൾ അപ്പുവും അമ്മയും അകത്തേക്ക് കയറിയിരുന്നു . അവർ വന്ന ഓട്ടോ തിരിച്ചു പോകുന്നു . മുകളിലിരുന്ന് താൻ വഴിയിലേക്ക് തന്നെയാണ് നോക്കിയിരുന്നിരുന്നത് പക്ഷേ ഓട്ടോ വന്നതു പോലും അറിഞ്ഞില്ല - എന്താണ് എനിക്ക് സംഭവിക്കുന്നത് - എന്തുകൊണ്ട് സിദ്ധു എന്റെ ഓർമ്മകളിലേക്ക് കടന്നു വരുന്നു .
സിദ്ധുവുമായുളള കൂടിക്കാഴ്ച എന്നിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് .
" എന്തേ അന്ധാളിച്ചു നിക്കണേ ഞങ്ങളു തന്ന്യാ
... അമ്മ പറഞ്ഞപ്പോൾ അജി ഒരു വിളറിയ ചിരി ചിരിച്ചു .
അമ്മ മുത്തുനോട് വിശേഷം തിരക്കി .
" പഠിക്കായിരുന്നോ നീയ് "
" ആ '
'' അനുഷോപ്പിൽ പോയിക്കാണും ലേ ?
" ഉം "
" അപ്പുചേട്ടാ ഫോണൊന്ന് തന്നേ - മുത്തു കൈ
നീട്ടി .
അപ്പു പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവന് കൊടുത്തു .
" കണ്ടോ അപ്പു ചേട്ടൻ ഫോൺ തന്നത് - അക്കയും അജി
ചേട്ടനും ഒരേ പോലെയാ ചോദിച്ചാൽ തരില്ല - ഞാൻ കുറച്ച് നേരം കഴിഞ്ഞ് ഫോൺ താരാമെന്നും
പറഞ്ഞ് മുത്തു ഉമ്മറത്തേക്ക് പോയി .
അജി ഗ്ലാസ് ഊരി കണ്ണുകൾ തുടച്ചു , അജിയോട്
മുറിയിലേക്ക് വരാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് ബാഗും എടുത്ത് മുറിയിലേക്ക്
കയറി .
അജി അമ്മയുടെ ബാഗും എടുത്ത് അമ്മ വരുമ്പോഴെല്ലാം
ഉപയോഗിക്കാറുള്ള മുറിയിൽ കൊണ്ടു വെച്ചു .
പിറകെ വന്ന അമ്മ പറഞ്ഞു .
പിറകെ വന്ന അമ്മ പറഞ്ഞു .
" ഞാൻ കൈയ്യും മുഖമെല്ലാം ഒന്നു കഴുകട്ടെ
എന്നിട്ടാകാം വിശേഷം - മോൻ അപ്പു നെറെ അടുത്ത് ചെല്ല് "
അജി വാതിലിനടുത്ത് ചെന്ന് ഒന്നാലോചിച്ചു .
" ഉണ്ടായതെല്ലാം പറയണോ ?
പെട്ടെന്ന് അനാമിക പറഞ്ഞത് ഓർത്തു " ഒന്നും അപ്പു അറിയണ്ട .
അതു തന്നെയാണ് നല്ലതെന്ന് അവനും തോന്നി .
" ഇപ്പോൾ ഒന്നും അപ്പു അറിയണ്ട "
" ഉണ്ടായതെല്ലാം പറയണോ ?
പെട്ടെന്ന് അനാമിക പറഞ്ഞത് ഓർത്തു " ഒന്നും അപ്പു അറിയണ്ട .
അതു തന്നെയാണ് നല്ലതെന്ന് അവനും തോന്നി .
" ഇപ്പോൾ ഒന്നും അപ്പു അറിയണ്ട "
അപ്പു ഷർട്ടിന്റെ ബട്ടണുകൾ അഴിക്കുന്നതിനിടയിൽ തിരിഞ്ഞു
നോക്കിയപ്പോൾ അജി വാതിൽപടിയിൽ ചാരി നിൽപ്പുണ്ട് .
": എന്താടോ ഒരു മൈൻറും ഇല്ലാത്തെ " അപ്പു
ചോദിച്ചു .
അവൻ ഷർട്ടൂരി കട്ടിലിൽ ഇട്ടു . പാൻറ് മാറ്റി മുണ്ട് ഉടുത്തു
.
അതുവരെ അജി അതേ നിൽപ്പുതന്നെ നിന്നു .
അപ്പു അജിയുടെ അരികിലേക്ക് ചെന്നു .
" പിണക്കമാണോ "
എന്നു ചോദിക്കുന്നതിനിടയിൽ അപ്പു വാതിൽ ചാരി .
അജിയുടെ കൈപിടിച്ച് തന്റെ ശരീരത്തോട് ചേർത്തപ്പോൾ അജി
അസ്വസ്ഥതയോടെ അത് പുറത്ത് പ്രകടമാക്കാതെ ഒഴിഞ്ഞുമാറി .
" ചായ വെയ്ക്കാം "
എന്നും പറഞ്ഞ് അവൻ വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു .
ഭാഗം - 15
' പടിപ്പുരയ്ക്കൽ ' എന്ന
ബോഡ് വെച്ച ഗൈറ്റിനു മുൻപിൽ മോഹനൻ സൈക്കിൾ നിറുത്തി . പുറകിലിരുന്ന ഷീബ ഇറങ്ങി .
" അടുത്താഴ്ച ഉത്സവാ..... മറക്കണ്ടാ.... "
ഷീബ ഭർത്താവിനോട് പറഞ്ഞു .
" നീയിത് എടയ്ക്കിടയ്ക്ക് പറയണ്ട
എനിക്കോർമ്മയുണ്ട് "
" പെങ്ങളേം അളിയനേം പിളേളരേം ഉത്സവത്തിന്
ക്ഷണിക്കുമ്പോൾ വീട്ടിലെന്തെങ്കിലുമൊക്കെ ഉണ്ടാകണം , കിട്ടുന്നതെല്ലാം
കുടിച്ചു കളയാതിരിക്കാനാ ഓർമ്മിപ്പിക്കുന്നേ "
" സാറെന്തിനാടി കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോയേ
?
" ആശുപത്രിയിലേക്ക് ''
" സാറിനെ കാണിക്കാനാണോ അതോ ആ
ഭ്രാന്തനെക്കാണിക്കാനോ ?
" നിങ്ങളോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ ആ
കുട്ടിക്ക് നൊസ്സില്ലാന്ന് - സാറിന് കാണിക്കാനാ അവര് പോയത് "
" പിന്നെ..... നൊസ്സില്ലാണ്ടല്ലേ ഒന്നോന്നര
കൊല്ലം ഭ്രാന്താശുപത്രിയിൽ കിടന്നേ "
" ഭ്രാന്താശുപത്രിയിൽ കിടനെന്ന് ആരാ പറഞ്ഞെ
നിങ്ങളാണോ കൂട്ടിരുന്നേ ?
" അതറിയാത്ത ആരാ ഈ നാട്ടിലുളേള ?
" പണ്ടെങ്ങോ സുഖമില്ലാതെ വന്നൂന്ന് കരുതി
...... അതിനിപ്പോ ഒരു കുഴപ്പോം ഇല്ല "
" കുഴപ്പമില്ലാണ്ടാ നല്ലൊരു ജോലിം കളഞ്ഞ്
വീട്ടിൽ ഇരിക്കുന്നേ ? ''
" വേറെ ജോലി നോക്കിക്കോണ്ടിരിക്കാ അതാ ഇപ്പോൾ
പോകാത്തതെന്നാ എന്നോട് പറഞ്ഞത് .... പിന്നേ , പണിയില്ലാണ്ട്
കവലയിൽ ഈച്ചേ ആട്ടി ഇരിക്കുന്ന നേരത്ത് അമ്പതും നൂറും ചോദിച്ച് ചെല്ലുന്നത് ഈ
കൊച്ചനോടാണെന്നുളള കാര്യം മറക്കണ്ട..... ചോദിക്കുമ്പോഴെല്ലാം എടുത്ത് തരാറുണ്ടല്ലോ
അതിന്റെ നന്ദി കാണിച്ചൂടേ "
'' ഞാനൊന്നും പറഞ്ഞില്ലേ "
" അല്ല മോഹനേട്ടാ.... നിങ്ങളൊന്ന് ഓർത്ത്
നോക്ക്യേ ... എന്തൊരു ചുറുചുറുക്കുളള പയ്യനായിരുന്നു സിദ്ധു . നാട്ടിലെ എന്ത്
കാര്യത്തിനും മുൻപിലുണ്ടാകും ... നല്ല പെരുമാറ്റം ... മോശമായിട്ടൊന്നും
കേട്ടിട്ടുപോലുമില്ല ... അങ്ങനെയള്ള പയ്യന് എന്താ പറ്റിയേന്ന് ഒരു പിടിം ഇല്ല ....
പാവം .... " അവരൊന്നു നെടുവീർപ്പിട്ടു .
ഗൈറ്റ് തുറന്ന് അകത്ത് കയറിയ ഷീബ മുറ്റത്തു കിടന്ന പത്രം കുനിഞ്ഞെടുത്തു . വരാന്തയിലേക്ക് കയറി കോളിംഗ് ബല്ലിൽ വിരലമർത്തി .
ഗൈറ്റ് തുറന്ന് അകത്ത് കയറിയ ഷീബ മുറ്റത്തു കിടന്ന പത്രം കുനിഞ്ഞെടുത്തു . വരാന്തയിലേക്ക് കയറി കോളിംഗ് ബല്ലിൽ വിരലമർത്തി .
.................................................................
ആ പയ്യനോട് വഴക്കിട്ട ശേഷം ഡ്യൂട്ടി റൂമിൽ നിന്നും വന്ന
സിദ്ധു വിശ്വനാഥന്റെ അരികിൽ ഇരിക്കുകയായിരുന്നു .
'' നിങ്ങളുമായല്ലേ ഡ്യൂട്ടി റൂമിൽ സംസാരം
ഉണ്ടായത് ? ' ഇഞ്ചക്ഷൻ ചെയ്യാനെത്തിയ സിസ്റ്റർ ചോദിച്ചപ്പോൾ
സിദ്ധു മറുപടിയൊന്നും പറഞ്ഞില്ല .
സിസ്റ്റർ തുടർന്നു " അതൊരു പാവം കുട്ടിയായിരുന്നു....
താൻ പോയ ശേഷവും സിസ്റ്ററുടെ പക്കൽ നിന്ന് നല്ലതു കേട്ടു ... സൂപ്രണ്ടും വിളിച്ച്
വഴക്ക് പറഞ്ഞു ..... "
സിസ്റ്റർ പോയപ്പോൾ വിശ്വനാഥൻ ചോദിച്ചു : " എന്നോടുളള
ദേഷ്യമാണോ നീ ഇവിടെയുളളവരോട് തീർക്കുന്നത് "
അതിനും സിദ്ധു ഒന്നും പറയാതെ വരാന്തയിൽ ചെന്നു നിന്നു .
അതൊരു വസന്തകാലമായിരുന്നു . ആശുപത്രി മുറ്റത്തെ
വാകമരമെല്ലാം പൂത്തുലഞ്ഞു നിന്നു . ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്നും
സിദ്ധു പുറത്തേക്ക് നോക്കി നിന്നു .
ആശുപത്രി അന്തരീക്ഷം അവന് അരോചകമായി തോന്നി . അമ്മാവന് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാനുളള സാമ്പത്തികഭദ്രത ഇല്ലാഞ്ഞിട്ടല്ല . ഓരോരോ ആദർശങ്ങളും പിടിവാശിയും . ആശുപത്രിയിലെ തിക്കിലും തിരക്കിലും സിദ്ധു വല്ലാതെ വീർപ്പുമുട്ടി . കുറിച്ചു കൊടുക്കുന്ന ടെസ്റ്റുകളും അതിന്റെ റിസൽട്ടുകൾക്കും മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ . സ്കാനിങ്ങിന് കുറിച്ചു കൊടുത്തിട്ട് ഒരു ദിവസം പിന്നിട്ടിരിക്കുന്നു . സമ്പന്നതയുടെ തോതളക്കുന്ന രേഖയക്ക് മുകളിലായതിനാൽ പറയുന്ന ഫീസും അടച്ചു . എന്നിട്ടും ഈ കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത് . പ്രൈവറ്റ് ഹോസ്പിറ്റലിലോ പുറത്തെ ലാമ്പിലോ ആയിരുന്നെങ്കിൽ ഫീസടച്ച് ഉടൻ തന്നെ ടെസ്റ്റും നടത്തി റിസൽട്ട് കൈപ്പറ്റാമായിരുന്നു . എത്ര പറഞ്ഞാലും മനസ്സിലാകാത്ത മനുഷ്യൻ . ഇങ്ങനെയുമുണ്ടോ ആൾക്കാർ . വാദിച്ചു ജയിക്കാനറിയാഞ്ഞിട്ടല്ല തനിക്ക് . അദ്ദേഹത്തിന്റെ പിടിവാശികൾക്കു മുന്നിൽ തോറ്റു കൊടുക്കുമ്പോൾ ജയിക്കുന്നത് തനിക്ക് അദ്ദേഹത്തോടുളള ഇഷ്ടം കൂടിയാണെന്ന് സിദ്ധു ഓർത്തു . അന്നും പുറത്തെവിടെയെങ്കിലും ടെസ്റ്റ് ചെയ്യാമെന്ന് അങ്കിളിനോട് കുറേ തർക്കിച്ചു .
ഡോക്ടർ വന്ന സമയം അവരുടെ മുന്നിലും അമ്മാവൻ ഈ കാര്യം എടുത്തിട്ടു . ഗവൺമെന്റ് ഹോസ്പിറ്റലിലെ സേവനം രോഗികൾ വേണ്ടവിധം പ്രയോജനപ്പെടുത്താത്തതുകൊണ്ടാണ് കൂണുപോലെ മുളച്ചുപൊന്തുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകൾ എന്നാണ് അദ്ദേഹത്തിന്റെ വാദം . അത് ശരി വെക്കുന്ന ഡോക്ടറുടെ ആഭിപ്രായവും . " ഇപ്പോഴത്തെ ചെറുപ്പക്കാർക്കെല്ലാം ഞൊടിയിടയിൽ കാര്യം സാധിക്കണം " .
അമ്മാവന് അനുകൂലമായി ഡോക്ടറും സംസാരിച്ചപ്പോൾ രണ്ടു പേരുടെയും ഇടയിൽപെട്ട് ചൂളിപ്പോയത് താനാണ് . അപ്പോൾ തോന്നിയ ദേഷ്യവും നാണക്കേടും ഡ്യൂട്ടി റൂമിൽ കണ്ട ആ പയ്യന്റെ മേലേ തീർത്തു . അവനോട് കയർത്തു സംസാരിച്ചപ്പോഴും ഒരു ഇച്ചാഭംഗവും തോന്നിയിരുന്നില്ല .
" ഛേ ..... മോശമായോ .... പെട്ടെന്നുളള ദേഷ്യത്തിന് പറഞ്ഞു പോയതാണ് " . പുറത്തേക്ക് നോക്കി നിന്ന സിദ്ധു കണ്ടു - ആ പയ്യനും കൂടെ മറ്റൊരു പയ്യനും കൂടെ കാന്റിനിലേക്ക് നടന്നു പോകുന്നത് . സിദ്ധു ഒന്നാലോചിച്ചു . വേഗം ലിഫ്റ്റിനടുത്തേക്ക് നടന്നു .
........
കാന്റിനിൽ എത്തിയ സിദ്ധു ആളൊഴിഞ്ഞ കസേരയിൽ ഇരുന്നു . തൊട്ടടുത്ത ടേമ്പിളിൽ അജി മുഖമമർത്തി കിടപ്പുണ്ട് . സിദ്ധു അജിയെ തന്നെ നോക്കിയിരുന്നു . അജിയും സുഹൃത്തും സംസാരിക്കുന്നത് സിദ്ധുവിന് വ്യക്തമായി കേൾക്കാം . സംസാരവിഷയം രാവിലത്തെ വഴക്കു തന്നെ .
" കോപ്പാണ് ...... കണ്ടാലും മതി കരടിയെക്കൂട്ട് ഒരു കാട്ടു മാക്കാൻ " എന്നും പറഞ്ഞ് അജി മുഖമുയർത്തി നോക്കിയത് സിദ്ധുവിന്റെ മുഖത്തേക്ക് .
അജിയുടെ ചമ്മൽ സിദ്ധു മനസ്സിൽ ആസ്വേദിച്ചു .
പെട്ടെന്ന് അജി എഴുന്നേറ്റ് പുറത്തേക്ക് നടന്നപ്പോൾ സിദ്ധുവും പുറകെ ചെന്നു .
ആശുപത്രി അന്തരീക്ഷം അവന് അരോചകമായി തോന്നി . അമ്മാവന് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാനുളള സാമ്പത്തികഭദ്രത ഇല്ലാഞ്ഞിട്ടല്ല . ഓരോരോ ആദർശങ്ങളും പിടിവാശിയും . ആശുപത്രിയിലെ തിക്കിലും തിരക്കിലും സിദ്ധു വല്ലാതെ വീർപ്പുമുട്ടി . കുറിച്ചു കൊടുക്കുന്ന ടെസ്റ്റുകളും അതിന്റെ റിസൽട്ടുകൾക്കും മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ . സ്കാനിങ്ങിന് കുറിച്ചു കൊടുത്തിട്ട് ഒരു ദിവസം പിന്നിട്ടിരിക്കുന്നു . സമ്പന്നതയുടെ തോതളക്കുന്ന രേഖയക്ക് മുകളിലായതിനാൽ പറയുന്ന ഫീസും അടച്ചു . എന്നിട്ടും ഈ കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത് . പ്രൈവറ്റ് ഹോസ്പിറ്റലിലോ പുറത്തെ ലാമ്പിലോ ആയിരുന്നെങ്കിൽ ഫീസടച്ച് ഉടൻ തന്നെ ടെസ്റ്റും നടത്തി റിസൽട്ട് കൈപ്പറ്റാമായിരുന്നു . എത്ര പറഞ്ഞാലും മനസ്സിലാകാത്ത മനുഷ്യൻ . ഇങ്ങനെയുമുണ്ടോ ആൾക്കാർ . വാദിച്ചു ജയിക്കാനറിയാഞ്ഞിട്ടല്ല തനിക്ക് . അദ്ദേഹത്തിന്റെ പിടിവാശികൾക്കു മുന്നിൽ തോറ്റു കൊടുക്കുമ്പോൾ ജയിക്കുന്നത് തനിക്ക് അദ്ദേഹത്തോടുളള ഇഷ്ടം കൂടിയാണെന്ന് സിദ്ധു ഓർത്തു . അന്നും പുറത്തെവിടെയെങ്കിലും ടെസ്റ്റ് ചെയ്യാമെന്ന് അങ്കിളിനോട് കുറേ തർക്കിച്ചു .
ഡോക്ടർ വന്ന സമയം അവരുടെ മുന്നിലും അമ്മാവൻ ഈ കാര്യം എടുത്തിട്ടു . ഗവൺമെന്റ് ഹോസ്പിറ്റലിലെ സേവനം രോഗികൾ വേണ്ടവിധം പ്രയോജനപ്പെടുത്താത്തതുകൊണ്ടാണ് കൂണുപോലെ മുളച്ചുപൊന്തുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകൾ എന്നാണ് അദ്ദേഹത്തിന്റെ വാദം . അത് ശരി വെക്കുന്ന ഡോക്ടറുടെ ആഭിപ്രായവും . " ഇപ്പോഴത്തെ ചെറുപ്പക്കാർക്കെല്ലാം ഞൊടിയിടയിൽ കാര്യം സാധിക്കണം " .
അമ്മാവന് അനുകൂലമായി ഡോക്ടറും സംസാരിച്ചപ്പോൾ രണ്ടു പേരുടെയും ഇടയിൽപെട്ട് ചൂളിപ്പോയത് താനാണ് . അപ്പോൾ തോന്നിയ ദേഷ്യവും നാണക്കേടും ഡ്യൂട്ടി റൂമിൽ കണ്ട ആ പയ്യന്റെ മേലേ തീർത്തു . അവനോട് കയർത്തു സംസാരിച്ചപ്പോഴും ഒരു ഇച്ചാഭംഗവും തോന്നിയിരുന്നില്ല .
" ഛേ ..... മോശമായോ .... പെട്ടെന്നുളള ദേഷ്യത്തിന് പറഞ്ഞു പോയതാണ് " . പുറത്തേക്ക് നോക്കി നിന്ന സിദ്ധു കണ്ടു - ആ പയ്യനും കൂടെ മറ്റൊരു പയ്യനും കൂടെ കാന്റിനിലേക്ക് നടന്നു പോകുന്നത് . സിദ്ധു ഒന്നാലോചിച്ചു . വേഗം ലിഫ്റ്റിനടുത്തേക്ക് നടന്നു .
........
കാന്റിനിൽ എത്തിയ സിദ്ധു ആളൊഴിഞ്ഞ കസേരയിൽ ഇരുന്നു . തൊട്ടടുത്ത ടേമ്പിളിൽ അജി മുഖമമർത്തി കിടപ്പുണ്ട് . സിദ്ധു അജിയെ തന്നെ നോക്കിയിരുന്നു . അജിയും സുഹൃത്തും സംസാരിക്കുന്നത് സിദ്ധുവിന് വ്യക്തമായി കേൾക്കാം . സംസാരവിഷയം രാവിലത്തെ വഴക്കു തന്നെ .
" കോപ്പാണ് ...... കണ്ടാലും മതി കരടിയെക്കൂട്ട് ഒരു കാട്ടു മാക്കാൻ " എന്നും പറഞ്ഞ് അജി മുഖമുയർത്തി നോക്കിയത് സിദ്ധുവിന്റെ മുഖത്തേക്ക് .
അജിയുടെ ചമ്മൽ സിദ്ധു മനസ്സിൽ ആസ്വേദിച്ചു .
പെട്ടെന്ന് അജി എഴുന്നേറ്റ് പുറത്തേക്ക് നടന്നപ്പോൾ സിദ്ധുവും പുറകെ ചെന്നു .
" ഒന്നു നിന്നേ ' സിദ്ധു
വിളിച്ചു .
സിദ്ധു താടി തടവി കുറച്ചു നേരം അജിയെ നോക്കി നിന്നു .
അജിയുടെ മുഖത്ത് ഭയം നിഴലിക്കുന്നത് സിദ്ധു അറിഞ്ഞു .
" എന്താ താനവിടെവെച്ച് പറഞ്ഞത് ?
ഗാംഭീര്യത്തോടെയുള്ള ചോദ്യം അജിയിൽ ഭയം ഇരട്ടിച്ചു .
" നിനക്കെന്താ ഇപ്പോൾനാക്കില്ലേ ?
ഗാംഭീര്യത്തോടെയുള്ള ചോദ്യം അജിയിൽ ഭയം ഇരട്ടിച്ചു .
" നിനക്കെന്താ ഇപ്പോൾനാക്കില്ലേ ?
" ഏയ് ഒന്നും പറഞ്ഞില്ല " നനുത്ത
ശബ്ദത്തിൽ അജി പറഞ്ഞു .
" എന്തേ ഒന്നും കഴിക്കാതെ പോന്നേ ...... എന്നെ
കണ്ടതുകൊണ്ടാണോ ?
" അല്ല " അജിയുടെ ശബ്ദം പതറിയിരുന്നു .
" അത് തന്ന്യാ കാരണം - എനിക്കറിയാം '
" അല്ല .... എനിക്ക് വേണ്ടാഞ്ഞിട്ടാ "
" പിന്നെന്തിനാ ഓർഡർ കൊടുത്തെ ?
മറുപടിയില്ലാതെ അജി കുഴങ്ങി .
"
അജിയുടെ കണ്ണുകളിലേക്ക് നോക്കി സിദ്ധു.
സിദ്ധുവിന്റെ നോട്ടം നേരിടാനാകാതെ അജി മുഖം താഴ്ത്തി .
" എന്തായാലും വാ .... വന്ന് കഴിച്ചിട്ടു പോകാം
"
അജി മടിച്ചു നിന്നു .
" വായോ എന്നും പറഞ്ഞ് സിദ്ധു അജിയുടെ തോളിൽ
കയ്യിട്ട് നടത്തിച്ചു . സിദ്ധുവിന്റെ കൈകൾ തോളിലമർന്നപ്പോൾ ഭാരം താങ്ങാനാകാതെ അജി
ചുമലൊന്നു താഴ്ത്തി .
എന്ത് ബലിഷ്ടമാണ് ആ കൈകൾ .
എന്ത് ബലിഷ്ടമാണ് ആ കൈകൾ .
കാൻറിനിൽ കയറി നോക്കുമ്പോൾ രണ്ട് ഷേയ്ക്കും മാറി മാറി
കുടിച്ചു കൊണ്ടിരിക്കുന്ന അൻസാറിനെയാണ് കണ്ടത് .
" ബസ്റ്റ് ഫ്രണ്ട് ' അജിയെ
നോക്കി ചിരിച്ചു കൊണ്ട് സിദ്ധു പറഞ്ഞു .
ഈ മനുഷ്യന് ചിരിക്കാനും അറിയാമോ ? അജി
മനസ്സിൽ ചിന്തിച്ചു .
സിദ്ധു അജിയെ ഒരു കസേരയിൽ ഇരുത്തി .
" ഏത് ഷയ്ക്കാ വേണ്ടത് "
" ഏതായാലും മതി "
" രണ്ട് മാംഗോ ഷയ്ക്ക് " സിദ്ധു വിളിച്ചു
പറഞ്ഞു .
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അൻസാർ അന്തംവിട്ടു
നോക്കിയിരുന്നു .
ഷേയക്ക് കുടിച്ചു കൊണ്ടിരിക്കുമ്പോഴും സിദ്ധു അജിയെ തന്നെ
നോക്കിയിരുന്നു .
..................................................................
തങ്ങളുടെ ആദ്യ കൂടിക്കാഴ്ച ഓർത്ത് കിടക്കുകയായിരുന്നു
സിദ്ധു . വർഷങ്ങൾക്കിപ്പുറ സം അജിയുടെ കണ്ണുകളിലെ ഭയം അതേപടിയുണ്ടെന്ന് സിദ്ധുവിന്
തോന്നി .
വാതിലിൽ മുട്ട് കേട്ടപ്പോൾ സിദ്ധു ചെന്ന് വാതിൽ തുറന്നു .
വാതിലിൽ മുട്ട് കേട്ടപ്പോൾ സിദ്ധു ചെന്ന് വാതിൽ തുറന്നു .
ഷീബേച്ചി ആയിരുന്നു . നാൽപത് വയസ്സോളം പ്രായം . രാവിലെ
വന്ന് ഉച്ചയോടു കൂടി ജോലികൾ തീർത്ത് പോകും . രണ്ട് പേർക്കുളള ആഹാരം . വസ്ത്രങ്ങൾ
കഴുകും . ദിവസേന മുറികൾ അടിച്ചുവാരി തുടച്ചിടും . വർഷങ്ങളായി ഒരു ടൈം ടേബിൾ
രീതിയിൽ
ഷീബേച്ചി ഈ ജോലികളെല്ലാം ചെയതു പോരുന്നു .
ഷീബേച്ചി ഈ ജോലികളെല്ലാം ചെയതു പോരുന്നു .
അവർ കയ്യിലുണ്ടായിരുന്ന ചായക്കപ്പ് സിദ്ധുവിന് കൊടുത്തു .
" മോനോടൊന്ന് താഴേക്ക് ചെല്ലാൻ സാറ് പറഞ്ഞു
"
" ഉം '
ഷീബ മുറിയാകെ കണ്ണോടിച്ചു .
കാലിയാക്കിയ മദ്യക്കുപ്പികൾ , എരിഞ്ഞു
തീർന്ന സിഗരറ്റുകുറ്റികൾ - വാരിവലിച്ചിട്ട വസ്ത്രങ്ങൾ .
" എന്തൊരു കോലാ മോനേ ഇത്...."
അവർ മുഷിഞ്ഞ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് കൈത്തണ്ടയിൽ
ഇട്ടു .
" എത്ര ദിവസമായി ഈ മുറിയൊന്ന്
അടിച്ചുവാരിയിട്ട് ഞാൻ ചൂലെടുത്തിട്ട് വരാം " ഷീബ മുറിക്ക് പുറത്തിറങ്ങാൻ
തുടങ്ങുമ്പോഴാണ് കട്ടിലിൽ ചിതറിക്കിടന്ന ഫോട്ടോസ് ശ്രദ്ധിച്ചത് . അവരതിൽ നിന്നും
ഒരു ഫോട്ടോ എടുത്ത് സൂക്ഷിച്ചു നോക്കി .
" ഇത് നമ്മടെ അജിയല്ലേ ? ഷീബേച്ചി
ചോദിച്ചു .
" ഉം.... "
" ഈ കൊച്ച് ഇപ്പോ എവിടാ ? ഇങ്ങോട്ടൊന്നും
ഇപ്പോൾ കാണാറേയില്ലല്ലോ "
സിദ്ധുവിൽ നിന്ന് ഒരു മറുപടിയും വ്യക്തമായി ലഭിക്കില്ല
എന്നതുകൊണ്ട് അവർ ഫോട്ടോ താഴെ വെച്ച് കാലികപ്പും വാങ്ങി പുറത്തേക്ക് പോയി .
സിദ്ധു ഒരു സിഗരറ്റ് എടുത്ത് കൊളുത്തി . കസേരയിൽ
ചാരിക്കിടന്ന് അജിയുമൊത്തുളള ഓർമ്മകളിലേക്ക് മടങ്ങി .
ഭാഗം - 16
ഒരാൾക്കും പെട്ടെന്ന് വായിച്ചെടുക്കാൻ കഴിയാത്ത പ്രത്യേക
ക്യരക്ടർ ആണ് സിദ്ധുവിന്റെതെന്ന് അജിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .
അന്ന് കാന്റിനിൽ വെച്ച് ഷെയ്ക്കിന്റെ പണവും നൽകി ഒരു യാത്രപോലും പറയാതെ ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്യാതെ സിദ്ധു നടന്നകന്നു .
ഹോസ്പിറ്റൽ മൂന്നാമത്തെ നിലയിലെ വരാന്തയിൽ പലപ്പോഴും അയാൾ അക്ഷമനായി ഉലാത്തിയിരുന്നത് അജി ഓർത്തു . ചില സമയങ്ങളിൽ വിദൂരതയിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്നത് കാണാം. ഒരു ദിവസം ഡ്യൂട്ടിക്ക് കയറിചെന്നതും ഹെഡ് നേഴ്സ് ഒരു പേപ്പർ എടുത്തുനീട്ടികൊണ്ട് പറഞ്ഞു.
അന്ന് കാന്റിനിൽ വെച്ച് ഷെയ്ക്കിന്റെ പണവും നൽകി ഒരു യാത്രപോലും പറയാതെ ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്യാതെ സിദ്ധു നടന്നകന്നു .
ഹോസ്പിറ്റൽ മൂന്നാമത്തെ നിലയിലെ വരാന്തയിൽ പലപ്പോഴും അയാൾ അക്ഷമനായി ഉലാത്തിയിരുന്നത് അജി ഓർത്തു . ചില സമയങ്ങളിൽ വിദൂരതയിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്നത് കാണാം. ഒരു ദിവസം ഡ്യൂട്ടിക്ക് കയറിചെന്നതും ഹെഡ് നേഴ്സ് ഒരു പേപ്പർ എടുത്തുനീട്ടികൊണ്ട് പറഞ്ഞു.
" വാർഡിൽ പോയി ഇതിൽ പേര് എഴുതിയിട്ടുള്ളവരുടെ
കേസ് ഷീറ്റ് എടുത്തിട്ട് വരു.
സംശയിച്ചു നിന്ന അജിയോട് അല്പം ശബ്ദം ഉയർത്തി തന്നെ അവർ
ചോദിച്ചു.
' പറഞ്ഞത് കേട്ടില്ലേ ?
' മം '
"എന്റെ അടുത്ത് മുക്കലും മൂളലും വേണ്ട , വെക്തമായിട്ട്
പറയണം "
" ഓക്കേ മാം "
" എന്നാൽ വേഗം ചെല്ല് "
പേപ്പറും വാങ്ങി വാർഡിൽ ചെന്നു, ഓരോ
പേരുകളും നോക്കി ഓരോരുത്തരുടെ കേസ് ഷീറ്റും വാങ്ങി അവസാനം ചെന്നത് വിശ്വനാഥന്റെ
അടുത്താണ്.
വിശ്വനാഥൻ ബെഡിൽ എഴുന്നേറ്റിരിപ്പുണ്ട്, അയാൾക്ക്
ചായ എടുത്തുകൊടുത്തുകൊണ്ട് സിദ്ധു അരികിലുണ്ട്.
വിശ്വനാഥന്റെ അരികിലെത്തിയപ്പോൾ അജി പരുങ്ങി നിന്നു.
" കേസ് ഷീറ്റ് ഒന്നു വേണം.,?
സിദ്ധു ഫയൽ എടുത്തു അജിക്ക് നേരെ നീട്ടി.
" ഓർമക്കുറവ് ഒന്നുമില്ലല്ലോ ഇപ്പോൾ, അല്ല
ഇപ്പോൾ വാങ്ങുച്ചു കൊണ്ടുപോയിട്ട് ഇനി വന്നുചോദിച്ചാലുണ്ടല്ലോ "
സിദ്ധു പറഞ്ഞത് കേട്ടപ്പോൾ വിശ്വനാഥന് മനസിലായി കഴിഞ്ഞ
ദിവസം സിദ്ധു വഴക്കിട്ടത് ഈ പയ്യനോടാണെന്ന്.
" അന്ന് വേറാരൊ ചെയ്തതിനെ എന്തിനാ എന്നെ
കുറ്റപ്പെടുത്തുന്നെ?
" ഇവിടെയുള്ള എല്ലാം കണക്കാ "
" സിദ്ധു - ഒരു താക്കിത് പോലെ വിശ്വനാഥൻ
വിളിച്ചു.
" മോൻ പൊയ്ക്കോ " അയാൾ അജിയോട് പറഞ്ഞു.
രക്ഷപെട്ട സന്തോഷത്തിൽ അജി വേഗം നടന്നു.
" എന്തൊരു സ്വഭാവം ആണ് നിന്റെ " അജി പോയപ്പോൾ വിശ്വനാഥൻ സിദ്ധുനോട് പറഞ്ഞു.
" എന്തൊരു സ്വഭാവം ആണ് നിന്റെ " അജി പോയപ്പോൾ വിശ്വനാഥൻ സിദ്ധുനോട് പറഞ്ഞു.
കുറച്ചു സമയങ്ങൾക്ക് ശേഷം അജി ഫയലുമായി തിരിച്ചു വന്നപ്പോൾ
സിദ്ധു പുറത്തുപോയിരിക്കുകയായിരുന്നു. അജിയുമായി വിശ്വനാഥൻ സംസാരിച്ചു.
അടുത്തടുത്ത നാട്ടുകാരാണെന്ന് അറിഞ്ഞപ്പോൾ അജിയുടെ വീടിനെക്കുറിച്ച അന്നെഷിച്ചു.
അടുത്തടുത്ത നാട്ടുകാരാണെന്ന് അറിഞ്ഞപ്പോൾ അജിയുടെ വീടിനെക്കുറിച്ച അന്നെഷിച്ചു.
" കിഴക്കേടത് രാഘവൻ, ഇൻകം
ടെക്സ് ഉദ്യോഗസ്ഥനാണ് "
" മുത്തച്ഛന്റെ പേര്?
" നാരായണൻകുട്ടി "
" മുത്തച്ഛൻ മിലട്ടറിയിലായിരുന്നോ ?
" അതെ...... എങ്ങനെ അറിയാം ?
" അപ്പോൾ രവീന്ദ്രൻ?
"എന്റെ വല്യച്ഛനാ "
" ഞാനും രവിയും ഒന്നിച്ചു പഠിച്ചവരാ, കുഞ്ഞുട്ടൻ
കോളേജിൽ - മുൻപ് നിങ്ങളുടെ തറവാട്ടിൽ വന്നിട്ടുണ്ട് - എന്റെ അടുത്ത
സുഹൃത്തായിരുന്നു രവി . രവി ഇപ്പോൾ...... ?
" വല്യേച്ചൻ ബാംഗ്ലൂർ ആണ് "
" എനിക്ക് അവന്റെ നമ്പർ ഒന്നു തരണം "
ഒഴിവു സമയം കിട്ടുമ്പോഴെല്ലാം അജി വിശ്വനാഥനോടു സംസാരിക്കാൻ
തുടങ്ങി. സിദ്ധു ഉള്ളപ്പോഴെല്ലാം അയാളുടെ അടുത്ത് പോകാൻ അവനു മടി തോന്നി.
വിശ്വനാഥൻ ഡിസ്ചാർജ് ചെയ്തു പോകുന്ന അന്ന് അജി വല്ല്യച്ചന്റെ നമ്പർ അയാൾക്ക്
കൈമാറി. വിശ്വനാഥൻ അജിയുടെ നമ്പറും ആവിശ്യപ്പെട്ടു . അവൻ കൊടുക്കുകയും ചെയ്തു.
നിർത്താതെയുള്ള ഹോണടി കേട്ടപ്പോൾ അടഞ്ഞു തുടങ്ങിയ കണ്ണുകൾ
തുറന്നു അജി ചുറ്റും നോക്കി. ബസ് സ്റ്റാന്റിലേക്ക് കയറുകയായിരുന്നു. അവൻ അവിടെ
ഇറങ്ങി.
അനുനെ ഒന്നു കാണണം . റെയിൽവേ സ്റ്റേഷൻ റോഡിലാണ് അനാമികയുടെ " മന്ത്ര ബുട്ടിക്ക് "
അജി അവിടേക്ക് നടന്നു.
അജി ഷോപ്പിലേക്ക് കയറിച്ചെന്നു. ഡ്രസ്സ്
ഡിസ്പ്ലേ ചെയ്യണ്ട വിധം സ്റ്റാഫിന് പറഞ്ഞു കൊടുക്കുകയായിരുന്നു അനു.
അനുനെ ഒന്നു കാണണം . റെയിൽവേ സ്റ്റേഷൻ റോഡിലാണ് അനാമികയുടെ " മന്ത്ര ബുട്ടിക്ക് "
അജി അവിടേക്ക് നടന്നു.
അജി ഷോപ്പിലേക്ക് കയറിച്ചെന്നു. ഡ്രസ്സ്
ഡിസ്പ്ലേ ചെയ്യണ്ട വിധം സ്റ്റാഫിന് പറഞ്ഞു കൊടുക്കുകയായിരുന്നു അനു.
" ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയാണോ?
അജിയെ കണ്ടപ്പോൾ അനു തിരക്കി .
" ആ... കുറെ ആയില്ലേ ഇവിടെ വന്നിട്ട് ഒന്നു
കയറിയിട്ട് പോകാമെന്നു കരുതി "
" ശെരിയാ വീട്ടിലേക്ക് ഓടിപോയിട്ട്
കാര്യമില്ലല്ലോ " കള്ള ചിരിയോടെ അനു പറഞ്ഞു.
അതെന്തേ എന്ന മട്ടിൽ അജി നോക്കി
അതെന്തേ എന്ന മട്ടിൽ അജി നോക്കി
" അപ്പു അമ്മയെ കൂട്ടി വൈദ്യ മഠത്തിൽ
പോയിരിക്കയല്ലേ - രാവിലെ അവർ പോകുന്നത് ഞാൻ കണ്ടു "
" വിളിച്ചു പറഞ്ഞിരുന്നു എന്നോട് "
" നീ ആകെ ക്ഷീണിച്ചു "
" ഉവ്വാ "
" എന്റെ അല്ല അമ്മയുടെ കമന്റ് ആണ് "
" അപ്പു എന്തെങ്കിലും പറഞ്ഞോ?
" അവന്റെ ചക്കാരെനെ കുറിച്ച് അവൻ ആരോടെങ്കിലും
എന്തെങ്കിലും പറയോ "
" തമാശയല്ല അനു "
" തമാശ അല്ലെന്നു അറിയാലോ, നീ
കള്ളത്തരം ചെയുന്നതുകൊണ്ടല്ലേ നിന്റെ മനസ്സിൽ സംശയം "
അനു കടുപ്പിച്ചുതന്നെ പറഞ്ഞു.
" അതിനു ഞാൻ.....
പറയാൻ വന്ന വാക്കുകൾ നിറുത്തി അജി റോഡിലേക്ക് നോക്കി.
അവിടേക്ക് നോക്കിയ അനാമികയും കണ്ടു, അനാമികയുടെ
ഷോപ്പ് ലക്ഷ്യമാക്കി വാസുദേവൻ പതിയെ നടന്നുവരുന്നു. അയാളുടെ കയ്യിൽ ചുരുട്ടിപിടിച്ച
ഒരു പുസ്തകം. വെയിലിന്റെ കാഠിന്യം കൊണ്ട് അയാളുടെ നെറ്റിത്തടങ്ങളിൽ നിന്നും
വിയർപ്പു പൊടിഞ്ഞുകൊണ്ടിരുന്നു. ക്ഷീണിതനായ അയാൾക്ക് അനാമിക ഒരു കസേര
ഇട്ടുകൊടുത്തു. അയാൾ അതിലിരുന്നു.
" കുറച്ചു വെള്ളം " വാസുദേവൻ പറഞ്ഞു.
അനു വെള്ളം കൊടുത്തു.
അനു വെള്ളം കൊടുത്തു.
വെള്ളം കുടിച്ചു അശോസത്തോടെ ഇരുന്നു.
അയാൾ കയ്യിലിരുന്ന പുസ്തകം അനാമികക്ക്
നേരെ നീട്ടി. ചുരുട്ടി പിടിച്ച പുസ്തകം അനു നിവർത്തി നോക്കി. അതൊരു വനിതാ പ്രസിദീകരണം ആയിരുന്നു . പുറം ചട്ടയിലെ പ്രധാന ഫീച്ചറുകളുടെ വിവരണത്തിൽ അനാമികയുടെ കണ്ണുകൾ ഉടക്കി നിന്നു.
നേരെ നീട്ടി. ചുരുട്ടി പിടിച്ച പുസ്തകം അനു നിവർത്തി നോക്കി. അതൊരു വനിതാ പ്രസിദീകരണം ആയിരുന്നു . പുറം ചട്ടയിലെ പ്രധാന ഫീച്ചറുകളുടെ വിവരണത്തിൽ അനാമികയുടെ കണ്ണുകൾ ഉടക്കി നിന്നു.
" രാവിലെ വാരികയുടെ പരസ്യം പത്രത്തിൽ
ഉണ്ടായിരുന്നു . അപ്പോൾ തന്നെ കടയിൽ പോയി. കട തുറക്കുന്നതുവരെ കാത്തിരുന്നു. വാരിക
വാങ്ങിച്ചു, വായിച്ചു, വായിച്ചുകഴിഞ്ഞപ്പോൾ
ഒന്നു കാണണമെന്ന് തോന്നി.
വാസുദേവൻ നിര്ത്തിനിർത്തിയാണ് സംസാരിച്ചത്.
അജി ആ പുസ്തകം അനാമികയുടെ കയ്യിൽ നിന്നും വാങ്ങി മറച്ചു
നോക്കി. അതിലെ ഹെഡിങ് അജി വായിച്ചു.
" പതറാതെ മുന്നോട്ടു -
അഭിഷേകിൽ നിന്നും അനാമികയിലേക്ക് ഒരു രാത്രി കൊണ്ട് നടന്നു നീങ്ങിയതല്ല. ജന്മം തന്ന പിതാവും ചുമന്ന ഗര്ഭപാത്രവും തള്ളി പറയുമ്പോഴാണ് ഒരാൾ ഈ ഭൂമിയിൽ ഏറ്റവും വലിയ അനാഥനായി തീരുന്നതു. "
അഭിഷേകിൽ നിന്നും അനാമികയിലേക്ക് ഒരു രാത്രി കൊണ്ട് നടന്നു നീങ്ങിയതല്ല. ജന്മം തന്ന പിതാവും ചുമന്ന ഗര്ഭപാത്രവും തള്ളി പറയുമ്പോഴാണ് ഒരാൾ ഈ ഭൂമിയിൽ ഏറ്റവും വലിയ അനാഥനായി തീരുന്നതു. "
" എനിക്ക് പ്രധാനപെട്ട ഒരുകാര്യം കൂടി
സംസാരിക്കാനുണ്ടായിരുന്നു " വാസുദേവൻ പറഞ്ഞുകൊണ്ട് അജിയുടെയും അനാമികയുടെയും
മുഖത്തേക്ക് മാറിമാറി നോക്കി.
അജി വാരിക അനാമികക്ക് തിരിച്ചു കൊടുത്തു .
" ഞാൻ ഇറങ്ങട്ടെ നമുക്ക് വൈകിട്ട് കാണാം....
പോകുന്നവഴിക്ക് വാരിക ഞാൻ വാങ്ങിച്ചോളാം "
അജി ബസ് സ്റ്റോപ്പിലേക്ക് നടന്നു.
" അജി നിൽക്കുമ്പോഴും സംസാരികമായിരുന്നു.
ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ല "
" രഹസ്യമായിട്ടൊന്നുമല്ല, ആവിശ്യകരൻ
ഞാനായിപ്പോയില്ലേ മറ്റൊരാളുടെ മുൻപിൽ വെച്ച് പറയാൻ അതിന്റെയൊരു മടി "
" എന്താ കാര്യം ?
" നാളെ എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ?
" എവിടെ ?
" പലപ്പോഴും പറയണമെന്ന് കരുതിയതാണ് സാധിച്ചില്ല, എനിക്ക്....
എനിക്ക് കുറച്ചു സംസാരിക്കണം "
" പറഞ്ഞോളൂ "
" ഈ തിരക്കിലല്ല , സ്വസ്ഥമായി
വേറെ എവിടെയെങ്കിലുംവെച് "
" ഷോപ്പ് തുറന്നല്ലേയുള്ളു ഇപ്പോൾ ജോലിയുണ്ട്
"
" ഇപ്പോൾ വേണ്ട, എപ്പോഴാ
ഒഴിവെന്ന് പറഞ്ഞാൽ ഞാൻ വരാം "
" വീട്ടിൽ വരണ്ട അത് മുത്തുനു ഇഷ്ടമാകില്ല
"
" പിന്നെ എവിടെ വരണം "
" ഒരു കാര്യം ചെയ്യു വൈകിട്ട് 5 മണിയാകുമ്പോൾ......
മാനച്ചിറ സ്കൊയറിൽ വരാമോ , ഞാൻ അവിടെ വരാം "
" ശരി "
ഭാഗം - 17
അജി കുളികഴിഞ്ഞു ഡ്രസ്സ് മാറ്റുമ്പോഴാനാണ് കോളിങ് ബെൽ ശബ്‌ദിച്ചതു.
അജി ചെന്ന് വാതിൽ തുറന്നു . അമ്മയും അപ്പുവും ആയിരുന്നു .
" മോൻ എപ്പോഴെത്തി ?
" ഞാൻ 11 മണിക്ക്
വന്നു അമ്മേ "
" എന്തെ ലേറ്റ് ആയെ ? അപ്പു
തിരക്കി .
" വരുന്ന വഴി അനുന്റെ ഷോപ്പിൽ കയറി , ഡോക്ടർ
എന്ത് പറഞ്ഞു അമ്മേ ?
" റസ്റ്റ് എടുക്കണം , മരുന്നുകൾ
കൃത്യമായി കഴിക്കണം ഇതൊക്കെത്തന്നെ - വെളുപിനെ പോയതല്ലേ വല്ലാത്ത ക്ഷീണം
തോന്നുന്നു "
" എന്തെങ്കിലും കഴിച്ചോ ?
" ഹോട്ടലിൽ നിന്നും കഴിച്ചു , മോനുള്ളത്
വാങ്ങിയിട്ടുണ്ട് അപ്പുന്റെ കയ്യിലുണ്ട് "
" ചോറും കറിയും ഉണ്ട് , ഞാൻ
വന്നപ്പോൾ ഉണ്ടാക്കി - എടുക്കട്ടേ അമ്മേ "
" വരുന്ന വഴിക്കാ കഴിച്ചേ , ഇനിയിപ്പോ
ഒന്നും വേണ്ട "
അമ്മ മുറിയിലേക്ക് കയറിയപ്പോൾ അജി കിടപ്പുമുറിയിലേക്ക്
ചെന്നു .
അപ്പു വസ്ത്രം മാറ്റുകയായിരുന്നു ,
" താൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കിയോ ?
" താൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കിയോ ?
അജി കട്ടിലിൽ ചെന്നിരുന്നു .
" ചോറുണ്ടു "
" പാർസൽ കൊണ്ടന്നിട്ടുണ്ട് "
" വിശപ്പില്ല പിന്നെ കഴിക്കാം , ഒന്നുറങ്ങട്ടെ
"
അജി കട്ടിലിന്റെ ഒരറ്റതു കിടന്നു .
" നാളെ മുതൽ മോർണിംഗ് അല്ലെ ഡ്യൂട്ടി?
" ആ "
ഡ്രസ്സ് മാറ്റി അപ്പുവും അജിയുടെ അരികെ വന്നുകിടന്നു .
കണ്ണടച്ച് ചെരിഞ്ഞു കിടന്ന അജിയുടെ വയറിനു മുകളിലൂടെ അപ്പു
കെട്ടിപിടിച്ചു .
" എത്ര ദിവസമായി തന്നെയോന്നു അടുത്ത്
കിട്ടിയിട്ട് "
അജി അതെ കിടപ്പു കിടന്നു .
" നല്ല ഉറക്കം വരുന്നുണ്ടോ ?
" ചെറുതായിട്ട് "
അജിയുടെ കഴുത്തിലും കവിളിലും അപ്പു മൃദുവായി ചുംബിച്ചു .
പൂർണ മനസ്സില്ലാതെ , അപ്പുനെ
നിരാശനാകേണ്ട എന്ന് കരുതി അജി അപ്പിവിനു വഴങ്ങികൊടുത്തുകൊണ്ട് കിടന്നു .
അജിയുടെ ഉത്സാഹകുറവ് കണ്ടപ്പോൾ അപ്പു അജിയുടെ ശരീരത്തിൽ
നിന്നും വിട്ടു നീങ്ങി കിടന്നു . അജിക്ക് ഉറക്കക്ഷീണം ആയിരിക്കും എന്ന് അവൻ
ആശ്വാസിച്ചു .
.......................................................
എവിടുന്ന് തുടങ്ങണം എന്നറിയാതെ വാസുദേവൻ തലകുമ്പിട്ടിരുന്നു
. അയാളെ തന്നെ നോക്കി അനാമികയും . അനാമിക ഓർത്തു , വാസുദേവനെ
ആദ്യമായി കണ്ടദിനം .
അന്ന് ഷോപ്പിൽ പുതിയ മെറ്റിറിയൽ കൊണ്ടുവന്നപ്പോൾ രാത്രി ഏറെ വൈകിയിരുന്നു .
ഷോപ്പ് പൂട്ടി റെയിൽവേ ഭാഗതെക്കു നടന്നു , അവിടെ നിന്നും ഓട്ടോ കിട്ടും . രാത്രി തനിച്ചുള്ള യാത്ര ഭയമാണ് .
അപ്പു ചേട്ടന്റെ വണ്ടിയും കൊണ്ട് വരാമെന്നു മുത്തു പറഞ്ഞുവെങ്കിലും താൻ തടഞ്ഞു . ഒന്നാമതെ അവനു ലൈസൻസ് ഇല്ല . പിന്നെ ഇത്രയും ദൂരം അവൻ തനിയെ വരുന്നത് ആലോചിച്ചപ്പോൾ നീ വരണ്ടാന്നു ഉറപ്പിച്ചു പറഞ്ഞു . നടത്തത്തിന്റെ വേഗത കൂട്ടി .
കുറച്ചു ദൂരെ റോഡിന്റെ ഓ രം ചേർന്ന് ഒരാൾ കിടക്കുന്നത് തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ കണ്ടു .
ആദ്യം കരുതിയത് കുടിച്ചു ബോധം ഇല്ലാതെ കിടക്കുകയാന്നെ ന്നാണ് , അയാളുടെ അടുത്തുകൂടി കടന്നപ്പോൾ മനസിലായി അപകടം പറ്റിയതാണെന്ന് .
മലർന്നു കിടന്ന അയാളിൽ നിന്നും നേർത്ത മൂളൽ കേൾക്കാം.
ഒരു ജീവൻ വഴിയിൽ ഉപേക്ഷിച്ചു പോകാൻ മനസ്സ് വന്നില്ല . വേഗം അജിയെ വിളിച്ചു .
" അനു , ആക്‌സിഡന്റ് ആണെങ്കിൽ ഇവിടെ എടുക്കില്ല . ഒരു കാര്യം ചെയ്യു ഞാൻ ആംബുലൻസ് വിടാം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാം "
അന്ന് ഷോപ്പിൽ പുതിയ മെറ്റിറിയൽ കൊണ്ടുവന്നപ്പോൾ രാത്രി ഏറെ വൈകിയിരുന്നു .
ഷോപ്പ് പൂട്ടി റെയിൽവേ ഭാഗതെക്കു നടന്നു , അവിടെ നിന്നും ഓട്ടോ കിട്ടും . രാത്രി തനിച്ചുള്ള യാത്ര ഭയമാണ് .
അപ്പു ചേട്ടന്റെ വണ്ടിയും കൊണ്ട് വരാമെന്നു മുത്തു പറഞ്ഞുവെങ്കിലും താൻ തടഞ്ഞു . ഒന്നാമതെ അവനു ലൈസൻസ് ഇല്ല . പിന്നെ ഇത്രയും ദൂരം അവൻ തനിയെ വരുന്നത് ആലോചിച്ചപ്പോൾ നീ വരണ്ടാന്നു ഉറപ്പിച്ചു പറഞ്ഞു . നടത്തത്തിന്റെ വേഗത കൂട്ടി .
കുറച്ചു ദൂരെ റോഡിന്റെ ഓ രം ചേർന്ന് ഒരാൾ കിടക്കുന്നത് തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ കണ്ടു .
ആദ്യം കരുതിയത് കുടിച്ചു ബോധം ഇല്ലാതെ കിടക്കുകയാന്നെ ന്നാണ് , അയാളുടെ അടുത്തുകൂടി കടന്നപ്പോൾ മനസിലായി അപകടം പറ്റിയതാണെന്ന് .
മലർന്നു കിടന്ന അയാളിൽ നിന്നും നേർത്ത മൂളൽ കേൾക്കാം.
ഒരു ജീവൻ വഴിയിൽ ഉപേക്ഷിച്ചു പോകാൻ മനസ്സ് വന്നില്ല . വേഗം അജിയെ വിളിച്ചു .
" അനു , ആക്‌സിഡന്റ് ആണെങ്കിൽ ഇവിടെ എടുക്കില്ല . ഒരു കാര്യം ചെയ്യു ഞാൻ ആംബുലൻസ് വിടാം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാം "
അങ്ങനെ മെഡിക്കൽ കോളേജിൽ കൊണ്ടു വന്നു , ബോധം
വരുന്ന വരെ അയാൾക്ക് കാവലിരുന്നു .
...................
..........................
അജിയുമായുള്ള പഴയ ഓർമകൾ സിദ്ധുവിന്റെ മനസ്സിലേക്ക്
പിന്നെയും പിന്നെയും കടന്നു വന്നു .
അമ്മാവനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന ശേഷം ഒരു ദിവസം താൻ പുറത്തേക്കു പോകാനായി മുറ്റത്തെക്ക് ഇറങ്ങിയപ്പോൾ പത്രം വായിച്ചിരുന്ന അമ്മാവൻ അടുത്തേക്ക് വിളിച്ചു , ഒരു തുണ്ട് പേപ്പർ നീട്ടി .
അമ്മാവനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന ശേഷം ഒരു ദിവസം താൻ പുറത്തേക്കു പോകാനായി മുറ്റത്തെക്ക് ഇറങ്ങിയപ്പോൾ പത്രം വായിച്ചിരുന്ന അമ്മാവൻ അടുത്തേക്ക് വിളിച്ചു , ഒരു തുണ്ട് പേപ്പർ നീട്ടി .
" നിന്റെ മൊബൈലിൽ നിന്നും ഇതിലെഴുതിയ അജീഷ്
എന്ന നമ്പർ വിളിച്ചു തന്നേ "
സിദ്ദു വിശ്വനാഥന്റെ മുഖത്തെക്ക് സൂക്ഷിച്ചു നോക്കി .
" ലാൻഡ് ഫോൺ വീണ്ടും ചത്തു - അവരെ ഒന്ന്
വിളിച്ചുപറഞെക്ക് - ആദ്യം ആ പയ്യനെ വിളിക്ക് ഒരു കാര്യം പറയാനുണ്ട് "
സിദ്ധു അജിയുടെ നമ്പറിൽ വിളിച്ചു , റിങ്
ചെയ്തെകിലും ഫോൺ എടുത്തില്ല .
" അവൻ എടുക്കുന്നില്ല " സിദ്ധു പറഞ്ഞു .
" തിരക്കിലാകും ആ പിന്നെ വിളിച്ചു തന്നാൽ മതി , എക്സ്ചേഞ്ച്
വിളിച്ചു പറയാൻ മറക്കണ്ട "
ലഞ്ച് ടൈം ആണ് അജി ഫോൺ നോക്കിയത് . പരിചയമില്ലാത്ത ഒരു
നമ്പറിൽ നിന്നും ഒരു മിസ്സ്കാൾ .
അജി ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു .
അജി ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു .
ഭാഗം - 18
സിദ്ധു ഓഫീസിൽ ആയിരുന്നു . ഫോൺ റിങ് ചെയുന്നത് കേട്ടപ്പോൾ
കമ്പ്യൂട്ടറിൽ നിന്നും ശ്രെദ്ധ തിരിച്ചു ടേബിളിൽ വെച്ചിരുന്ന ഫോണിൽ എത്തി നോക്കി .
പേരില്ല . നമ്പർ മാത്രം .
അവൻ കോൾ അറ്റൻഡ് ചെയ്തു .
പേരില്ല . നമ്പർ മാത്രം .
അവൻ കോൾ അറ്റൻഡ് ചെയ്തു .
" ഹലോ ആരാ ? മറുതലക്കൽ
നിന്നും ചോദ്യം കേട്ടപ്പോൾ സിദ്ധുനു ദേഷ്യം വന്നു .
" എന്റെ ഫോണിൽ വിളിച്ചിട്ട് ഞാനാരെന്നോ ? നീ
ആരാ ?
അജി സിദ്ധുവിന്റെ ശബ്ദം വേഗം തിരിച്ചറിഞ്ഞു . ഇയാൾ എന്തിനാ
എന്നെ വിളിക്കുന്നെ അവൻ മനസ്സിൽ ഓർത്തു .
" ഞാൻ അജിയാണ് , മിസ്സ്
കാൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചതാണ് "
അപ്പോഴാണ് രാവിലെ വിളിച്ചത് സിദ്ധുനു ഓർമ വന്നത് .
" ആ നീ ആയിരുന്നോ , രാവിലെ
അങ്കിൾ പറഞ്ഞിട്ട് വിളിച്ചതായിരുന്നു ആൾക്ക് എന്തോ പറയാനുണ്ടെന്ന് "
" എന്താ ..?
" അങ്കിളിനു പറയാനുള്ളത് എനിക്ക് എങ്ങനെ അറിയാം
"
ഇനി എന്ത് പറയണം എന്നറിയാതെ അജി നിന്നു.
" നൈറ്റ് വീട്ടിൽ എത്തിയ ശേഷം ഞാൻ വിളിക്കാം
"
" വീട്ടിൽ വേറെ ഫോൺ ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം
"
" ലാൻഡ് ഫോൺ ഉണ്ട് പക്ഷെ കംപ്ലയിന്റ് ആണ് , ചിലപ്പോൾ
ഇപ്പോൽ ശരിയാക്കികാണും ഒന്ന് വിളിച്ചു നോക്ക് "
ലാൻഡ് നമ്പർ കൊടുത്തതും സിദ്ധു കാൾ കട്ട് ചെയ്തു .
അജി സിദ്ധു കൊടുത്ത നമ്പറിലെക്ക് വിളിച്ചു , ഫോൺ
റിങ് ചെയുന്നുണ്ട് .
ഒരു സ്ത്രീയാണ് കാൾ എടുത്തത് . അങ്കിളിനെ ചോദിച്ചപ്പോൾ അവർ
പറഞ്ഞു " സാർ റൂമിൽ കിടക്കാ ഇപ്പൊ വിളിക്കാം "
സാറേ.... ദേ ഒരു കാളുണ്ട് എന്ന് ആ സ്ത്രീ വിളിച്ചു
പറയുന്നത് അജി വ്യക്തിമായി കേട്ടു . വീട്ടിൽ സഹായത്തിനു വരുന്ന സ്ത്രീ ആയിരിക്കും
അതെന്ന് അജി ഊഹിച്ചു . കുറച്ചു സമയതിനു ശേഷം വിശ്വനാഥൻ ലൈനിൽ വന്നു .
" ഹലോ "
" ഞാനാ അങ്കിൾ... അജി "
" ആഹാ രാവിലെ ഞാൻ സിദ്ധുനെ കൊണ്ട്
വിളിപ്പിച്ചിരുന്നു . മോൻ ഫോൺ എടുത്തില്ല "
" ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു "
" എനിക്ക് തോന്നി.. ഈ നമ്പർ എങ്ങനെ കിട്ടി
"
" സിദ്ധാർഥ് തന്നു "
" ഫോൺ കംപ്ലയിന്റ് ആയിരുന്നു കുറച്ചു മുന്നേ
ആണ് ശരിയാക്കാൻ ആള് വന്നത് "
" സിദ്ധാർഥ് പറഞ്ഞു , അങ്കിളിനു
എന്തോ പറയാനുണ്ടെന്ന് "
" ഞാൻ രവിയെ വിളിച്ചിരുന്നു , കുറെ
സംസാരിച്ചു , ഞങ്ങളുടെ സൗഹൃദം വീണ്ടും തുടരാൻ കാരണമായ മോനെ വിളിച്ചു ഒരു
താങ്ക്സ് പറയണമെന്ന് തോന്നി , അതിനാ
വിളിച്ചത് "
" അങ്കിൾ ഇനി വിളിക്കുമ്പോൾ ഈ ഫോണിൽ നിന്നും
വിളിച്ചാൽ മതി , സിദ്ധാർത്തിന്റെ ഫോണിൽ നിന്നും വിളിക്കണ്ട "
" എന്തെ വീണ്ടും വഴക്കിട്ടോ അവൻ "
" എന്നെ കണ്ടാൽ ചെകുത്താൻ കുരുശു കണ്ടപോലെയ
ആൾക്ക് "
" അവനൊരു പാവം ആണ് മോനേ "
" ആളൊരു മോനേ ഉള്ളോ ?
" അതെ "
" ആ അതാ , ആളെ
സഹിക്കുന്ന അച്ഛനമ്മമാരെ സമ്മതിക്കണം , അങ്കിളിന്റെ
സിസ്റ്ററുടെ മകനാകുമല്ലേ ? "
അജി ഹോസ്പിറ്റലിൽ വെച്ചും ഇതേ ചോദ്യം ചോദിച്ചിരുന്നു .
അന്ന് താൻ ഒഴിഞ്ഞുമാറി .
ഇനിയും ഇതേ ചോദ്യം വരാം , ഒരു മറുപടി കൊടുത്തേ പറ്റു .
വിശ്വാനാഥൻ ഒരു നിമിഷം മൗനമായി .
ഇനിയും ഇതേ ചോദ്യം വരാം , ഒരു മറുപടി കൊടുത്തേ പറ്റു .
വിശ്വാനാഥൻ ഒരു നിമിഷം മൗനമായി .
" അവന്റെ ജനനതെ കുറിച്ച് പറയാൻ നല്ലതൊന്നും
ഇല്ല , മോൻ ഇത്രയും അറിഞ്ഞാൽ മതി - ഈ ലോകത്തു ഇപ്പോൾ അവനു ഞാനും എനിക്ക്
അവനും മാത്രമേ ഉള്ളു "
അജിക്ക് അയാൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല ,
അയാൾ വിഷയം മാറ്റി " പഠിപേല്ലാം എങ്ങനെ ഉണ്ട് "
" നന്നായി നടക്കുന്നു അങ്കിൾ - അങ്കിൾ
വേറൊന്നും ഇല്ലല്ലോ എനിക്ക് പോകാൻ നേരമായി "
സിദ്ധുനെ കുറിച്ച് അജി വേറെ എന്തെങ്കിലും ചോദിക്കുമോ എന്ന്
ഭയന്ന വിശ്വനാഥനു ആശ്വാസം ആയി ,
" ശരി , വീട്ടിൽ
വരുമ്പോൾ ഇങ്ങോട്ടും വരു "
ആയാലൊരു ഭംഗി വാക്ക് പറഞ്ഞു .
ആയാലൊരു ഭംഗി വാക്ക് പറഞ്ഞു .
അയാൾ ഫോൺ വെച്ചു .
ഫോൺ വെച്ച ശേഷം അജി ചിന്താകുഴപ്പത്തിലായി .
" എന്നാലും അങ്കിൾ എന്താണ് അങ്ങനെ പറഞ്ഞേ ?
........,,,,,,,,,,,......,,,,,,,,...,,,,,,,,,,,,,,,,,,,,,,.,,,,,,,,..,,,,,,,,,,,,
വാസുദേവൻ കണ്ണുതുറന്നു , അനാമികയെ കണ്ടപ്പോൾ അയാൾക്ക് ജ്യാള്യത തോന്നി .
അയാളുടെ മുഖത്തുനിന്നും ആ ഇഷ്ടക്കേട് അവൾ വായിച്ചെടുത്തു . അതൊന്നും കാര്യമാക്കാതെ അവൾ അയാളെ ശുശ്രുഷിച്ചു . ഹോസ്പിറ്റൽ ദിനങ്ങളിൽ അയാൾ ഒന്നും തന്നേ അവളോട് സംസാരിച്ചില്ല . അവളുടെ സഹായം നിരസിച്ചതുമില്ല . ആ സാഹചര്യത്തിൽ മറ്റൊരു നിവർത്തിയും ഇല്ലാത്തതിലാകണം അവളുടെ സഹായം അയാൾ സ്വീകരിച്ചത് . ഡിസ്ചാർജ് ചെയ്ത ദിവസം വീട്ടിൽ താൻ കൊണ്ടാക്കി തരാമെന്നു അവൾ പറഞ്ഞെങ്കിലും ഒരു വണ്ടി ഏർപ്പാടാക്കി തന്നാൽ മതിയെന്ന് അയാൾ പറഞ്ഞു .
വാസുദേവൻ കണ്ണുതുറന്നു , അനാമികയെ കണ്ടപ്പോൾ അയാൾക്ക് ജ്യാള്യത തോന്നി .
അയാളുടെ മുഖത്തുനിന്നും ആ ഇഷ്ടക്കേട് അവൾ വായിച്ചെടുത്തു . അതൊന്നും കാര്യമാക്കാതെ അവൾ അയാളെ ശുശ്രുഷിച്ചു . ഹോസ്പിറ്റൽ ദിനങ്ങളിൽ അയാൾ ഒന്നും തന്നേ അവളോട് സംസാരിച്ചില്ല . അവളുടെ സഹായം നിരസിച്ചതുമില്ല . ആ സാഹചര്യത്തിൽ മറ്റൊരു നിവർത്തിയും ഇല്ലാത്തതിലാകണം അവളുടെ സഹായം അയാൾ സ്വീകരിച്ചത് . ഡിസ്ചാർജ് ചെയ്ത ദിവസം വീട്ടിൽ താൻ കൊണ്ടാക്കി തരാമെന്നു അവൾ പറഞ്ഞെങ്കിലും ഒരു വണ്ടി ഏർപ്പാടാക്കി തന്നാൽ മതിയെന്ന് അയാൾ പറഞ്ഞു .
......................,,,,,,,................,,,,,,,,,,
" നല്ല മഴ പെയ്യുമെന്ന് തോന്നുന്നു "
ശക്തമായ കാറ്റും ആകാശം ഇരുണ്ടു കൂടുകയും ചെയ്തപ്പോൾ അനാമിക പറഞ്ഞു .
" തിരക്കുണ്ടോ ? വാസുദേവൻ
ചോദിച്ചു .
" ഇല്ല , എന്നാൽ
നമ്മൾ കുറെ നേരമായി വെറുതെ ഇരിക്കുന്നു , എന്തോ
പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും ഇതുവരെ പറഞ്ഞതുമില്ല "
" ഞാൻ പറയാം "
വാസുദേവൻ പറഞ്ഞു തുടങ്ങി .
" എനിക്കും ഒരു മകനുണ്ടായിരുന്നു , നിന്നേ
പോലെ......
ഞാനൊരു കണിശക്കാരനായ അച്ഛനായത് കൊണ്ടായിരിക്കാം ചെറുപ്പം മുതലേ അമ്മയായിരുന്നു അവനെല്ലാം . പുറത്തുപോയി സുഹൃത്തുക്കളോട് കൂട്ട് കൂടാനോ എന്തിനു സ്വയം തീരുമാനകൾ എടുക്കാൻ പോലും അനുവാദം കൊടുക്കാതെ അവനെ ഞാൻ കൂട്ടിലിട്ട കിളിയെപോലെ വളർത്തി . അവിടെ മകന്റെ ഉന്നതഭാവി മാത്രമായിരുന്നു എന്റെ ചിന്ത .
ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ കാണുന്നത് - കണ്ണെഴുതി , പൊട്ടു കുത്തി അമ്മയുടെ സാരിയും ചുറ്റി എന്തൊക്കയോ അഭിനയിച്ചുകൊണ്ടു അമ്മയെ രസിപ്പിക്കുന്ന അവനെയാണ്. അന്നേരം എനിക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല . അവനിലെ ചെറിയ സ്ത്രൈണത ഞങ്ങൾ കാര്യമാക്കിയില്ല .
പിന്നെ പിന്നെ അവന്റെ സംസാരത്തിൽ , വസ്ത്രധാരണത്തിൽ , പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഞാൻ ഉപദേശിക്കാൻ തുടങ്ങി . പക്ഷേ അവനിൽ ഒരു മാറ്റവും കണ്ടില്ല .
ഉപദേശം ശകാരമായി - അടിച്ചു പിന്തിരിപ്പിക്കാൻ തുടങ്ങി .
ക്രൂരമായ പീഡനം ഏറ്റു വാങ്ങുന്നതിനിടെ അവൻ പറഞ്ഞു : അവനൊരു പെണ്ണ്കാണമെന്ന്, അതാണ് അവനു ഇഷ്ടമെന്ന്.
അവനു ഭ്രാന്താണെന്ന് ഞാൻ ഉറപ്പിച്ചു . ഇല്ലാത്ത ഭ്രാന്തിനു ചികിൽസിച്ചു .
ഉറക്കഗുളികകളു ടെ കാഠിന്യത്തിൽ മയങ്ങി കിടന്നതല്ലാതെ അവനിലൊരു മാറ്റവും ഉണ്ടായില്ല .
മകന്റെ ചേഷ്ടകളെ കുറച്ചു സഹപ്രവർത്തകരും നാട്ടുകാരും സംസാരിക്കാൻ തുടങ്ങിയപ്പോൾ അവനു ബാധയുടെ ഉപദ്രവം ആണെന്ന് അവരെ പറഞ്ഞു വിസ്വസിപ്പിക്കാൻ ശ്രെമിച്ചു .
അവൻ തളർന്നു വീഴുന്നത് വരെ അല്ലേൽ എന്റെ കൈ കുഴുന്നതുവരെ അവനെ ഞാൻ ഉപദ്രവിച്ചു .
അവന്റെ അമ്മ പല തവണ ചോദിച്ചു " നാട്ടുകാരണോ മകനാനോ വലുതെന്ന്, അവനെ അവന്റെ ഇഷ്ടത്തിന് വിട്ടൂടെ എന്ന്.
എനിക്ക് എന്റെ അഭിമാനം ആയിരുന്നു വലുത് , സമൂഹത്തിൽ താൻ നേരിട്ട അപമാനത്തിന്റെയും പരിഹാസപാത്രമായതിന്റെയും അനുഭവങ്ങൾ അവൻ ഞങ്ങൾക്ക്മുൻപിൽ തുറന്നടിച്ചു .
എന്നിട്ടും ഞാൻ അവനെ മനസ്സിലാക്കിയില്ല , നാട്ടുകാരുടെ പരിഹാസച്ചിരി , എന്റെ അഭിമാനം എല്ലാം തകരുമെന്ന് ഞാൻ ഭയന്നു .
അന്നും ഞാൻ അവനെ പൊതിരെ തല്ലി .
" ഈ വീട്ടിൽ എന്റെ തീരുമാങ്ങളെ ജയിക്കു എന്ന് അവനോടു പറഞ്ഞു .
പക്ഷേ........
അവൻ ഞങ്ങളെ തോൽപിച്ചു കളഞ്ഞു .
അവന്റെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവസാനിപ്പിച് അവൻ ഒളിപ്പിച്ചു വെച്ച സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ചു . "
ഞാനൊരു കണിശക്കാരനായ അച്ഛനായത് കൊണ്ടായിരിക്കാം ചെറുപ്പം മുതലേ അമ്മയായിരുന്നു അവനെല്ലാം . പുറത്തുപോയി സുഹൃത്തുക്കളോട് കൂട്ട് കൂടാനോ എന്തിനു സ്വയം തീരുമാനകൾ എടുക്കാൻ പോലും അനുവാദം കൊടുക്കാതെ അവനെ ഞാൻ കൂട്ടിലിട്ട കിളിയെപോലെ വളർത്തി . അവിടെ മകന്റെ ഉന്നതഭാവി മാത്രമായിരുന്നു എന്റെ ചിന്ത .
ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ കാണുന്നത് - കണ്ണെഴുതി , പൊട്ടു കുത്തി അമ്മയുടെ സാരിയും ചുറ്റി എന്തൊക്കയോ അഭിനയിച്ചുകൊണ്ടു അമ്മയെ രസിപ്പിക്കുന്ന അവനെയാണ്. അന്നേരം എനിക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല . അവനിലെ ചെറിയ സ്ത്രൈണത ഞങ്ങൾ കാര്യമാക്കിയില്ല .
പിന്നെ പിന്നെ അവന്റെ സംസാരത്തിൽ , വസ്ത്രധാരണത്തിൽ , പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഞാൻ ഉപദേശിക്കാൻ തുടങ്ങി . പക്ഷേ അവനിൽ ഒരു മാറ്റവും കണ്ടില്ല .
ഉപദേശം ശകാരമായി - അടിച്ചു പിന്തിരിപ്പിക്കാൻ തുടങ്ങി .
ക്രൂരമായ പീഡനം ഏറ്റു വാങ്ങുന്നതിനിടെ അവൻ പറഞ്ഞു : അവനൊരു പെണ്ണ്കാണമെന്ന്, അതാണ് അവനു ഇഷ്ടമെന്ന്.
അവനു ഭ്രാന്താണെന്ന് ഞാൻ ഉറപ്പിച്ചു . ഇല്ലാത്ത ഭ്രാന്തിനു ചികിൽസിച്ചു .
ഉറക്കഗുളികകളു ടെ കാഠിന്യത്തിൽ മയങ്ങി കിടന്നതല്ലാതെ അവനിലൊരു മാറ്റവും ഉണ്ടായില്ല .
മകന്റെ ചേഷ്ടകളെ കുറച്ചു സഹപ്രവർത്തകരും നാട്ടുകാരും സംസാരിക്കാൻ തുടങ്ങിയപ്പോൾ അവനു ബാധയുടെ ഉപദ്രവം ആണെന്ന് അവരെ പറഞ്ഞു വിസ്വസിപ്പിക്കാൻ ശ്രെമിച്ചു .
അവൻ തളർന്നു വീഴുന്നത് വരെ അല്ലേൽ എന്റെ കൈ കുഴുന്നതുവരെ അവനെ ഞാൻ ഉപദ്രവിച്ചു .
അവന്റെ അമ്മ പല തവണ ചോദിച്ചു " നാട്ടുകാരണോ മകനാനോ വലുതെന്ന്, അവനെ അവന്റെ ഇഷ്ടത്തിന് വിട്ടൂടെ എന്ന്.
എനിക്ക് എന്റെ അഭിമാനം ആയിരുന്നു വലുത് , സമൂഹത്തിൽ താൻ നേരിട്ട അപമാനത്തിന്റെയും പരിഹാസപാത്രമായതിന്റെയും അനുഭവങ്ങൾ അവൻ ഞങ്ങൾക്ക്മുൻപിൽ തുറന്നടിച്ചു .
എന്നിട്ടും ഞാൻ അവനെ മനസ്സിലാക്കിയില്ല , നാട്ടുകാരുടെ പരിഹാസച്ചിരി , എന്റെ അഭിമാനം എല്ലാം തകരുമെന്ന് ഞാൻ ഭയന്നു .
അന്നും ഞാൻ അവനെ പൊതിരെ തല്ലി .
" ഈ വീട്ടിൽ എന്റെ തീരുമാങ്ങളെ ജയിക്കു എന്ന് അവനോടു പറഞ്ഞു .
പക്ഷേ........
അവൻ ഞങ്ങളെ തോൽപിച്ചു കളഞ്ഞു .
അവന്റെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവസാനിപ്പിച് അവൻ ഒളിപ്പിച്ചു വെച്ച സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ചു . "
ഭാഗം - 19
വാസുദേവന്റെ വാക്കുകൾ അനാമിക നിർവകാരിതയോടെ കേട്ടിരുന്നു .
ഇതുപോലെത്തന്നെ ആയിരുന്നില്ലേ തന്റെയും ജീവിതം എന്ന് അവൾ ചിന്തിച്ചു , ഒരു
വിത്യാസം മാത്രം തനിക്കു കൂട്ടിനു ദരിദ്രവും കഷ്ടപ്പാടും ഉണ്ടായിരുന്നു . അവനെ
സപ്പോർട്ട് ചെയ്യാൻ അമ്മയെങ്കിലും കൂടെ ഉണ്ടായിരുന്നു , തനിക്കാരും
ഇല്ലായിരുന്നു , എന്നും ഒറ്റക്ക് .
നിറഞ്ഞു തുടങ്ങിയ കണ്ണ് അവൾ തുടച്ചു .
വാസുദേവൻ തുടർന്നു " നന്ദഗോപൻ , അതായിരുന്നു എന്റെ മകന്റെ പേര് . കണ്ണൻ എന്നാണ് വിളിച്ചിരുന്നത് . എന്റെ സാർത്ഥത കൊണ്ട് , വാശികൊണ്ട് എന്റെ മകനെ നഷപെട്ടു . മകന്റെ മരണം അമ്മയുടെ മാനസിക നില തകർത്തു . ആരോടും മിണ്ടാതെ അവന്റെ വസ്ത്രങ്ങളും ബുക്‌സും എപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കു , ഒരു നാൾ വീട്ടിൽ നിന്നും കാണാതെയായി അവളെ , അന്നെഷിച്ചു നടന്നതിനിടയിൽ , കണ്ണൻ പഠിച്ചിരുന്ന lp സ്കൂളിന് മുൻപിൽ വെയിലത്തു തളർന്ന് അവശതയോടെ ഇരിക്കുന്ന അവളെ കണ്ടു , അവൻ വരുന്നതും കാത്തിരിക്കയാണെന്ന് . അന്ന് നിർബന്ധിച്ചു വീട്ടിൽ കൊണ്ടുവന്നു , പിന്നെ പലപ്പോഴും അവൾ ഇറങ്ങിപോകും അമ്പലത്തിനു മുന്പിലോ സ്കൂളിന് മുന്പിലോ ലൈബ്രറിയുടെ മുന്പിലുമെല്ലാം പോയി നില്കും , കുറെ സമയം കഴിയുമ്പോൾ മടങ്ങി വരും . ഒരു ദിവസം അതേ പോലെ വീട്ടിൽ നിന്നും ഇറങ്ങി പോയി , പിന്നെ വന്നില്ല . ഞാനു കുറെ സ്ഥലങ്ങളിൽ അന്നേഷിച്ചു , കാണാതായപ്പോൾ പോലീസിൽ പരാതി നൽകി . പത്രത്തിൽ കൊടുക്കാമെന്ന് വിചാരിച്ചു അന്ന് രാത്രി പോലീസ് വിളിച്ചു , താമരശ്ശേരിയിൽ ഒരു അഗതിമന്ദിരത്തിൽ അവൾ ഉണ്ടെന്നു , സമയമൊന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ടു, അങ്ങോട്ട് പോകാനുള്ള തിടുക്കത്തിൽ വരുമ്പോഴാണ് എനിക്ക് എക്സിഡന്റ് ഉണ്ടാകുന്നത് - "
നിറഞ്ഞു തുടങ്ങിയ കണ്ണ് അവൾ തുടച്ചു .
വാസുദേവൻ തുടർന്നു " നന്ദഗോപൻ , അതായിരുന്നു എന്റെ മകന്റെ പേര് . കണ്ണൻ എന്നാണ് വിളിച്ചിരുന്നത് . എന്റെ സാർത്ഥത കൊണ്ട് , വാശികൊണ്ട് എന്റെ മകനെ നഷപെട്ടു . മകന്റെ മരണം അമ്മയുടെ മാനസിക നില തകർത്തു . ആരോടും മിണ്ടാതെ അവന്റെ വസ്ത്രങ്ങളും ബുക്‌സും എപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കു , ഒരു നാൾ വീട്ടിൽ നിന്നും കാണാതെയായി അവളെ , അന്നെഷിച്ചു നടന്നതിനിടയിൽ , കണ്ണൻ പഠിച്ചിരുന്ന lp സ്കൂളിന് മുൻപിൽ വെയിലത്തു തളർന്ന് അവശതയോടെ ഇരിക്കുന്ന അവളെ കണ്ടു , അവൻ വരുന്നതും കാത്തിരിക്കയാണെന്ന് . അന്ന് നിർബന്ധിച്ചു വീട്ടിൽ കൊണ്ടുവന്നു , പിന്നെ പലപ്പോഴും അവൾ ഇറങ്ങിപോകും അമ്പലത്തിനു മുന്പിലോ സ്കൂളിന് മുന്പിലോ ലൈബ്രറിയുടെ മുന്പിലുമെല്ലാം പോയി നില്കും , കുറെ സമയം കഴിയുമ്പോൾ മടങ്ങി വരും . ഒരു ദിവസം അതേ പോലെ വീട്ടിൽ നിന്നും ഇറങ്ങി പോയി , പിന്നെ വന്നില്ല . ഞാനു കുറെ സ്ഥലങ്ങളിൽ അന്നേഷിച്ചു , കാണാതായപ്പോൾ പോലീസിൽ പരാതി നൽകി . പത്രത്തിൽ കൊടുക്കാമെന്ന് വിചാരിച്ചു അന്ന് രാത്രി പോലീസ് വിളിച്ചു , താമരശ്ശേരിയിൽ ഒരു അഗതിമന്ദിരത്തിൽ അവൾ ഉണ്ടെന്നു , സമയമൊന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ടു, അങ്ങോട്ട് പോകാനുള്ള തിടുക്കത്തിൽ വരുമ്പോഴാണ് എനിക്ക് എക്സിഡന്റ് ഉണ്ടാകുന്നത് - "
" എന്നിട്ട് അമ്മ എവിടെയുണ്ട് ?
" ഞാനു ഹോസ്പിറ്റലിൽ നിന്നും പോന്ന ശേഷം അവളുടെ
അടുത്തേക്ക് പോയി , പക്ഷെ അവൾ എന്റെ കൂടെ വരില്ലെന്ന് പറഞ്ഞു . കണ്ണൻ
ഇല്ലാത്തയിടത്തേക്ക് അവൾ വരില്ലെന്ന് ,
അവൾ അവിടെ സുരക്ഷിതയാണ് , ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാൻ ഞാൻ വൈകിപോയി . ഇപ്പോൾ എന്റെ തെറ്റ് മനസ്സിലാകുന്നുണ്ട് അതുകൊണ്ടാണ് ഞാൻ നിന്നേ തേടി ഷോപ്പിൽ വന്നത് , അയൽക്കാരും മുത്തുവും കുറ്റപെടുത്തിയിട്ടും വീട്ടിലും വന്നത് . "
അവൾ അവിടെ സുരക്ഷിതയാണ് , ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാൻ ഞാൻ വൈകിപോയി . ഇപ്പോൾ എന്റെ തെറ്റ് മനസ്സിലാകുന്നുണ്ട് അതുകൊണ്ടാണ് ഞാൻ നിന്നേ തേടി ഷോപ്പിൽ വന്നത് , അയൽക്കാരും മുത്തുവും കുറ്റപെടുത്തിയിട്ടും വീട്ടിലും വന്നത് . "
വാസുദേവൻ അനാമികയുടെ കണ്ണുകളിലേക്ക് നോക്കി "
എനിക്ക്...... എനിക്ക് നിന്നേ മോളേ എന്ന് വിളിക്കാനാണ് ആഗ്രഹം - "
അനാമികക്ക് ഹൃദയത്തിൽ നീറ്റൽ അനുഭവപെട്ടു .
" എനിക്കൊരു ഉപകാരം കൂടി ചെയ്യാമോ? അയാൾ
അവളുടെ കൈകൾ കവർന്നുകൊണ്ട് ചോദിച്ചു ,
" എന്റെ കൂടെ താമരശേരിയിലേക്ക് വരാമോ ? ഇന്ദിരിയെ
ഒന്നു കാണാൻ. ഒരു തവണ വരാമോ? "
അവൾ കൂടുതലൊന്നും ആലോചിക്കാതെ പറഞ്ഞു " വരാം "
ദൂരെ അവരെ ശ്രെധിച്ചുകൊണ്ട് നിന്ന ആളെ അവർ കണ്ടില്ല .
,........,,,.,,,,,.....,.,,,,,,,,,,,,,,,,,,,,,,,....,.,,,,,,,,,,,,,,,,........
അനാമിക മുത്തുവിന്റെ പ്ലൈറ്റിലേക്ക് ചോറു വിളമ്പാൻ
തുടങ്ങിയതും അവൻ അവളുടെ കയ്യിലിരുന്ന ചോറു പാത്രം തട്ടി മാറ്റി .
പെട്ടെന്നായതിനാൽ ചൊറെല്ലാം മേശയിലും നിലത്തുമായി വീണു .
" എന്താടാ നീ കാണിച്ചത് "
അവൻ ദേഷ്യത്തോടെ അവളെ നോക്കി .
" വിശപ്പിന്റെ വില അറിയാത്തതുകൊണ്ട ഈ സാമർഥ്യം
- നോക്കി പേടിപ്പിക്കേണ്ട - ഇന്ന് ആരാ ക്ലാസ്സ് എടുത്തേ ഉഷയോ അതോ "
" അവരെയൊന്നും കുറ്റം പറയണ്ട , നേരിട്ട്
കണ്ടത് വിശ്വസിക്കാലോ "
" അതിനിപ്പോ നീ എന്താ കണ്ടേ ?
" ചേച്ചി ഈവെനിംഗ് എവിടെയായിരുന്നു "
അനാമിക ഒന്ന് പരുങ്ങി .
" ഞാൻ ഷോപ്പിലുണ്ടായിരുന്നു , അല്ലാതെ
ഞാൻ എവിടെ പോകാനാ "
" ഷോപ്പ് എന്നാണ് പാർക്കിലേക്ക് ആക്കിയത്
"
അവളൊന്നു ഞെട്ടി .
" ചേച്ചി കൂടുതൽ കളളം കണ്ടെത്തേണ്ട , ഞാൻ
കണ്ടു അക്കയും അയാളും "
" മോനേ ഞാൻ പോയത് അതിനു "
" വേണ്ട.... ഒന്നും പറയണ്ട.... "
അവൻ എഴുന്നേറ്റ് സോഫയിൽ പോയിരുന്നു .
അനാമിക അനുനയിപ്പിക്കാനായി അവനരികെ ഇരുന്നു .
അനാമിക അനുനയിപ്പിക്കാനായി അവനരികെ ഇരുന്നു .
" അയാളെ കണ്ട കാര്യം നിന്നോട് മനഃപൂർവം
പറയാഞ്ഞതാ , നിനക്കത് ഇഷ്ടമല്ലല്ലോ "
" പിന്നെ ഇഷ്ടമില്ല എന്നറിഞ്ഞിട്ടും ചേച്ചി
അയാളെ എന്തിനാ കാണുന്നേ "
" നമ്മൾ കരുതും പോലെ അല്ല മോനേ ഓരോരുത്തരുടെയും
ജീവിതം , അയാളെകുറിച്ച ചേച്ചി ഇന്നാ മനസ്സിലാക്കിയത് .
രണ്ടു ദിവസം കഴിഞ്ഞാൽ നമ്മൾ ഒരിടം വരെ പോകും അന്നേരം മോനു എല്ലാം മനസ്സിലാകും "
രണ്ടു ദിവസം കഴിഞ്ഞാൽ നമ്മൾ ഒരിടം വരെ പോകും അന്നേരം മോനു എല്ലാം മനസ്സിലാകും "
മുത്തു ദേഷ്യത്തോടെ അവിടെ നിന്നും എഴുനേറ്റു അവന്റെ മുറിയിൽ
കയറി വാതിൽ ശക്തിയിൽ വലിച്ചടച്ചു .
" ഇവനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാകും ദൈവമേ
" അനാമിക നെഞ്ചിൽ കൈ വെച്ച് വിതുമ്പി .
ഭാഗം - 20
രാവിലെ അജി ഹോസ്പിറ്റലിൽ പോകുന്നതിനായി ഇറങ്ങിയപ്പോൾ അപ്പു , കൊണ്ടുവിടാം
എന്ന് പറഞ്ഞു .
" വേണ്ട അപ്പു , എന്നെ
കൊണ്ടാക്കി തിരിച്ചു വന്ന് അപ്പു റെഡി ആകുമ്പോഴേക്കും അപ്പുന്റെ സമയം വൈകും - ഞാൻ
ബസിൽ പോയ്കോളാം "
" മ്മ് "
" ഇപ്പോൾ താൻ ഉഷാറായിട്ടുണ്ട് "
" ആണോ ?
" അതെ കഴിഞ്ഞ ദിവസങ്ങളിൽ , ആ
അത് പോട്ടെ " അപ്പു പറയാൻ വന്നത് നിർത്തി .
" ഞാൻ ഇറങ്ങുവാ "
" എന്തേലും തന്നിട്ട് പോടോ "
അജി അപ്പുവിന്റെ കവിളിൽ ചുംബിച്ചു .
" ഇത്ര ഉള്ളോ "
" ബാക്കി വന്നിട്ട് "
" ഓക്കേ "
അമ്മയോടും യാത്ര പറഞ്ഞ് അജി ബസ് സ്റ്റോപ്പിലേക്ക് നടന്നു .
മഴയുടെ ലക്ഷണം ഉണ്ട് , കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷം . തണുത്ത കാറ്റും
വീശുന്നുണ്ട് . ഹോസ്പിറ്റലിൽ പഞ്ചിങ് ഉള്ളതിനാൽ നേരത്തെ എത്തണം , ആദ്യം
വന്ന ബസ്സിൽ തന്നെ കയറി . നല്ല തിരക്കുണ്ട് . നാലഞ്ചു സ്റ്റോപ്പ് കഴിഞ്ഞപ്പോഴാണ്
ഇരിക്കാൻ തരമായതു . അടുത്ത സ്റ്റോപ്പിൽ വിൻഡോസീറ്റിൽ ഇരുന്ന ആൾ എഴുന്നേറ്റപ്പോൾ
അജി അങ്ങോട്ട് നീങ്ങിയിരുന്നു . ചെറുതായി മഴ പൊടിഞ്ഞുതുടങ്ങിയിരുന്നു . ആ
അന്തരീക്ഷം അവൻ ആസ്വദിച്ചിരുന്നു . മഴ കൂടിയപ്പോൾ അടുത്തിരുന്ന ആൾ ഷട്ടർ താഴ്ത്താൻ
പറഞ്ഞു , മനസ്സില്ലാമനസ്സോടെ അവൻ ഷട്ടർ താഴ്ത്തി , ഷട്ടറിൽ
മുഖം ചേർത്തിരുന്നു . കവിളിൽ നനവും തണുപ്പും തോന്നിയപ്പോൾ അജി കൈകൊണ്ടു കവിളിൽ
തലോടി , അന്നേരം നേരിയ ചൂട് അവനു അനുഭവപെട്ടു . ആ ഒരു നിമിഷം അവന്റെ
മനസ്സിൽ ഭൂതകാലം മറനീക്കി പുറത്തേക്കു വന്നു .
..............................,,.........,,,,,,,...,,,,,,,,,,,,,,,,,,,,,,
പടിപ്പുര എന്ന ബോർഡും അതിനു താഴെ പ്രൊഫസർ വിശ്വനാഥൻ എന്ന
പേരും കണ്ടപ്പോൾ അജിക്ക് മനസ്സിലായി അതു തന്നെയാണ് അങ്കിളിന്റെ വീടെന്ന് . അവൻ
ഗൈറ് തുറന്നു നടന്നു , സിറ്റ്ഔട്ട് തുടച്ചുകൊണ്ടിരുന്ന ഷീബ പണി നിർത്തി അജിയെ
നോക്കി .
" ഷീബേച്ചി അല്ലേ ? അവൻ
ചോദിച്ചു .
വീട്ടിൽ സഹായത്തിനു വരുന്ന ഷീബയെ കുറിച്ച് വിശ്വനാഥൻ അവനോടു
പറഞ്ഞിരുന്നു .
ഷീബ ആളെ മനസ്സിലാകാതെ നിന്നു .
" അങ്കിൾ ഇല്ലേ ചേച്ചി ?
" അകത്തു കിടക്കുവാ , മോനെ
മനസ്സിലായില്ലല്ലോ "
" ഞാൻ അജി , അങ്കിളിനെ
ഹോസ്പിറ്റലിൽ വെച്ച് പരിചയപെട്ടതാ "
" ആ... സർ പറഞ്ഞിരുന്നു , വാ
"
അവർ അവനെ അകത്തേക്ക് ക്ഷേണിച്ചു .
" ആ മുറിയിലുണ്ട് ചെന്നോളു "
ഷീബ വിശ്വനാഥന്റെ റൂം കാണിച്ചു കൊടുത്തു .
വിശ്വനാഥൻ കണ്ണടച്ച് കിടക്കുകയായിരുന്നു .
" അങ്കിൾ " അജി വിളിച്ചതും അയാൾ കണ്ണ്
തുറന്നു .
" ആഹാ ആരിത് , ഞാൻ
കരുതി വരില്ലെന്ന് "
" ഉറങ്ങായിരുന്നോ ?
" ഹേയ് ഇല്ലാ , വെറുതെ
കണ്ണടച്ച് കിടക്കയിരുന്നു - എങ്ങനെ വന്നേ "
" സെന്റർ വരെ ചേട്ടൻ കൊണ്ടുവിട്ടു , അവടെന്ന്
നടന്നു - ഇപ്പോൾ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ , എന്നാ
ചെക്കപ്പ് "
" മറ്റന്നാൾ "
" വരുമ്പോൾ എന്നെ ഒന്ന് വിളിച്ചാൽ മതി "
" ആയിക്കോട്ടെ "
" ചായ എടുത്തിട്ടുണ്ട് " ഷീബ
വന്നുവിളിച്ചു .
" വാ നമുക്ക് ഹാളിലിരിക്കാം " വിശ്വനാഥൻ
പറഞ്ഞു .
" ഇത്ര പെട്ടന്ന് ചായ ആയോ , ഷീബേച്ചിക്ക്
സ്പീഡ് കൂടുതലാണല്ലോ "
" അതൊന്നുമല്ല കൊച്ചേ , ഇവിടെ
രണ്ടു ഫ്ലാസ്ക് ഉണ്ട് അതിൽ എപ്പഴും ചായ ഉണ്ടാക്കി വെക്കും , സാറിനും
സിദ്ധു കൊച്ചിനും തോന്നുമ്പോൾ എടുത്തു കുടിക്കലോ "
അതും പറഞ്ഞ് ഷീബ അവരുടെ ജോലി തുടർന്നു .
" പറഞ്ഞപോലെ സിദ്ധാർഥ് എവിടെ ?
അജി തിരക്കി .
" അജിയെക്കാളും 4/5 വയസ്സ്
മൂപ്പുണ്ട് അവനു , ഇങ്ങനെ പേര് വിളിക്കരുത്ട്ടോ "
വിശ്വനാഥൻ പറഞ്ഞപ്പോൾ അജിക്ക് ചമ്മൽ തോന്നി .
" സോറി അങ്കിൾ , സിദ്ധു
ചേട്ടൻ എന്ന് വിളിച്ചോളാം "
" ഉം "
" സൺഡേ അല്ലേ , പാടത്തു
കിടന്നു മറിയുന്നുണ്ടാകും , ഫുഡ്‌ബോൾ ഭ്രാന്തനാ "
ഇരുവരും സംസാരിച്ചിരുന്നു . സമയം പോയതറിഞ്ഞില്ല . ഇരുട്ടു
വീണുതുടങ്ങിയപ്പോൾ അജി എഴുന്നേറ്റു .
" ഞാൻ ഇറങ്ങട്ടെ അങ്കിൾ , ഇതുപോലെ
ടൈം കിട്ടുമ്പോൾ വരാം "
" ഈ വയസ്സൻ മുഷിപ്പിച്ചോ ?
" ഒരിക്കലും ഇല്ല അങ്കിൾ , ഈ
ഈ പരിചയം എനിക്ക് ഒരു അനുഗ്രഹം ആണ് , വായിക്കുന്ന
ബുക്സിൽ എന്തെങ്കിലും ഡൌട്ട് തോന്നിയാൽ അങ്കിളിനെ വിളിക്കാമല്ലോ , എന്തായാലും
ഒരു പ്രൊഫസറെ അല്ലേ കൂട്ട് കിട്ടിയത് "
" ഗുഡ് ബോയ് "
അവർ പുറത്തേക്കു ഇറങ്ങിയതും സിദ്ധു വന്നു . അവൻ ബൈക്കിൽ
ഇരുന്നുകൊണ്ട് തന്നെ അജിയെ നോക്കി . അജി കൂസലില്ലാതെ നിന്നു . കളിക്കാൻ പോകുമ്പോൾ
ഇടാറുള്ള ജയ്സീ ആയിരുന്നു സിദ്ധുവിന്റെ വേഷം . ബനിയൻ വിയർപ്പിൽ കുതിർന്നു
ശരീരത്തിൽ ഒട്ടികിടന്നു .
" നല്ല മഴയുടെ ലക്ഷണം ഉണ്ട് , സിദ്ധു
നീ അജിയെ വീടുവരെ കൊണ്ടുവിടു "
" ഞാനൊന്നു കുളിക്കട്ടെ എന്നിട്ട് കൊണ്ടാകാം
"
" കുളിക്കാനൊക്കെ നിന്നാൽ സമയം വൈകും "
" വേണ്ട അങ്കിൾ ഞാൻ പോയ്കോളാം , ആരേം
ബുദ്ധിമുട്ടിക്കണ്ട " അജി ഇടക്ക് കയറി പറഞ്ഞു .
" ഹേയ് അത് ശരിയാഗില്ല , ഒന്ന്
ചെല്ല് സിദ്ധു "
" ഈ ഡ്രെസ് എങ്കിലും മാറ്റിക്കോട്ടെ "
" ഇതു ഇട്ടൊണ്ടല്ലേ നീ റോഡിലൂടെ വന്നേ "
സിദ്ധു ദേഷ്യത്തിൽ വണ്ടി തിരിച്ചു സ്റ്റാർട്ടാക്കി .
" വാ കൊണ്ടാകാം "
അജിക്ക് അവന്റെ കൂടെ പോകാൻ മടി തോന്നി .
വിശ്വനാഥൻ കുഴപ്പമില്ല എന്ന ഭാവത്തിൽ തലയാട്ടി .
അജി സിദ്ധുവിന്റെ ബൈക്കിനു പുറകിൽ കയറി .
" പതുക്കെ പോയാൽ മതിട്ടോ , നിന്റെ
പറപ്പിക്കാൻ ആ കുട്ടിനെ ഇരുത്തിട്ട് വേണ്ട "
ഗെയ്റ്റ് കടന്നതും സിദ്ധു സ്പീഡിൽ തന്നെ വണ്ടി വിട്ടു .
അജിക്ക് ഭയമായി .
അവൻ അത്രയും വേഗതയിൽ ബൈക്കിൽ യാത്ര ചെയ്തിട്ടില്ല . വീഴുമോ എന്ന ഭയത്താൽ അജി സിദ്ധുനെ വട്ടം കെട്ടിപിടിച്ചുപോയി .
അവൻ അത്രയും വേഗതയിൽ ബൈക്കിൽ യാത്ര ചെയ്തിട്ടില്ല . വീഴുമോ എന്ന ഭയത്താൽ അജി സിദ്ധുനെ വട്ടം കെട്ടിപിടിച്ചുപോയി .
സിദ്ധു പെട്ടെന്ന് തന്നെ വണ്ടി നിറുത്തി .
" മുട്ടി ഇരിക്കാതെ നീങ്ങി ഇരിക്കടാ "
" വീഴൊന്ന് പേടിച്ചിട്ടാ "
" വീഴാതിരിക്കാൻ പിടിച്ചിരിക്കണം "
" ഞാൻ പിടിച്ചല്ലോ "
" എന്നെ കെട്ടിപിടിക്കാനല്ല ,
"
അജി അല്പം വിട്ടിരുന്നു , സിദ്ധു
വീണ്ടും വണ്ടിയെടുത്തു .
അവൻ വേഗത കുറക്കാതെ തന്നെ വണ്ടി വിട്ടു .
അവൻ വേഗത കുറക്കാതെ തന്നെ വണ്ടി വിട്ടു .
അജി ഭയത്താൽ വീണ്ടും സിദ്ധുനെ കെട്ടിപിടിച്ചു .
സിദ്ധു വീണ്ടും വണ്ടി നിറുത്തി ദേഷ്യത്തോടെ അജിയെ നോക്കി
" നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ലേ ?
" സ്പീഡ് കൂടുമ്പോൾ "
" നിനക്കെന്താ വണ്ടിയുടെ പുറകിൽ കയറിയിട്ടില്ലേ
ഇതുവരെ ?
" ഞാനും സ്കൂട്ടിയെല്ലാം ഓടിക്കും , പക്ഷേ
ആവിശ്യത്തിന് സ്പീഡ് ഉണ്ടാകു , ഇതു
ആളെ കൊല്ലാൻ കൊണ്ടുപോകുന്നപോലെ "
" സൗകര്യം ഉണ്ടേൽ വന്നാൽ മതി എന്റെ കൂടെ - അല്ല
അറിയാത്തതുകൊണ്ട് ചോദിക്കാ , ഇപ്പോഴും
നിപ്പിൾ പാലാണോ കുടിക്കുന്നെ ? പത്തിരുപതു
വയസായിട്ടും അവനു പേടി "
അജി വീണ്ടും അകന്നിരുന്നു .
സിദ്ധു വാശി കുറക്കാതെ വേഗതയിൽ തന്നെ വണ്ടി പായിച്ചു . അജി കുറച്ചു സമയം ധൈര്യം സംഭരിച്ചു ഇരുന്നുവെങ്കിലും അവനു തലക്ക് ഭാരം തോന്നുകയും ചെയ്തപ്പോൾ അവനു പെട്ടെന്ന് വീണുപോകുമോ എന്ന് തോന്നി , അജി സിദ്ധുനെ വട്ടം കെട്ടിപിടിച്ചു .
സിദ്ധു വാശി കുറക്കാതെ വേഗതയിൽ തന്നെ വണ്ടി പായിച്ചു . അജി കുറച്ചു സമയം ധൈര്യം സംഭരിച്ചു ഇരുന്നുവെങ്കിലും അവനു തലക്ക് ഭാരം തോന്നുകയും ചെയ്തപ്പോൾ അവനു പെട്ടെന്ന് വീണുപോകുമോ എന്ന് തോന്നി , അജി സിദ്ധുനെ വട്ടം കെട്ടിപിടിച്ചു .
സിദ്ധു വണ്ടി നിർത്തി , അജിയോട്
ഇറങ്ങാൻ പറഞ്ഞു . അവൻ ഇറങ്ങി . സിദ്ധുവും വണ്ടിമേൽ നിന്നും ഇറങ്ങി , അജിയുടെ
കവിളിൽ ഒറ്റ അടിയായിരുന്നു . പ്രതീക്ഷിക്കാത്ത അടിയിൽ അജി നിലത്തു വീണു .
" എത്ര പറഞ്ഞാലും നിനക്ക് കുട്ടിക്കളി അല്ലേടാ ?
" വീഴൊന്ന് പേടിച്ചിട്ടാ , കൊടും
വേദനയിലും കരഞ്ഞുകൊണ്ട് അജി പറഞ്ഞു .
സിദ്ധു റോഡിന്റെ രണ്ടറ്റവും നോക്കി , പാടത്തിനു
കുറുകെയുള്ള നീണ്ട വഴി . റോഡിനിരുവശവും വലിയ മരങ്ങൾ . അതിനപ്പുറം നീണ്ടുകിടക്കുന്ന
നെൽപ്പാടങ്ങൾ .
" 2km നടന്നാൽ വണ്ടി കിട്ടും , നീ
ഇനി അങ്ങനെ പോയാൽ മതി "
എന്നും പറഞ്ഞു, സിദ്ധു
വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി .
ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാണു താൻ ചെയ്തതെന്ന്
അറിയാതെ അജി നിന്നു .
No comments:
Post a Comment